id
stringlengths
1
5
input
stringlengths
757
1.97k
target
stringlengths
19
270
url
stringlengths
32
271
text
stringlengths
911
2.22k
801
പാലക്കാട്: വാളയാര് കേസില് അന്വേഷണ സംഘത്തിനെതിരെ പെണ്കുട്ടികളുടെ പിതാവ്.പൊലീസ് തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മക്കളുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്ന മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്നും പിതാവ് പറഞ്ഞു.സര്ക്കാര്വിരുദ്ധ പ്രക്ഷോഭത്തില് ആടിയുലഞ്ഞ് ലബ്നാന്; പ്രധാനമന്ത്രി രാജിവച്ചു,പോരെന്ന് സമരക്കാര് 'മകളുടെ മരണം കൊലപാതകമാണെന്ന് മൊഴിയെടുത്തപ്പോള് പൊലീസിനോട് പറഞ്ഞിരുന്നു.കൊലപാതക സാധ്യത അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞ് പൊലീസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.എന്നാല് കൊലപാതകമാണെന്ന് സംശയിക്കുന്നതായുള്ള തങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇന്നാണ് മനസിലായത്.' പൊലീസ് എഴുതിയ മൊഴി വായിച്ചുകേള്പ്പിക്കാതെ ഒപ്പ് വെയ്ക്കാന് ആവശ്യപ്പെട്ടെന്നും മൊഴിപ്പകര്പ്പടക്കം ഒരു രേഖയും തന്നില്ലെന്നും പെണ്കുട്ടികളുടെ പിതാവ് പറഞ്ഞു.കേസില് അന്വേഷണ ഉദ്യോഗസ്ഥര് മനപൂര്വ്വം വീഴ്ച വരുത്തിയതായി വെളിപ്പെടുത്തിക്കൊണ്ട് മുന് പബ്ലിക് പ്രോസിക്യൂട്ടര് ജലജ മാധവനും രംഗത്തെത്തിയിരുന്നു.'പ്രോസിക്യൂട്ടര് സ്ഥാനത്തിരുന്നിട്ടും സാക്ഷിവിസ്താരത്തിന്റെ മൊഴിപകര്പ്പുകള് കണ്ടിട്ടിരുന്നില്ല.ആര് വാദിച്ചാല് പോലും തോല്ക്കുന്ന തരത്തിലായിരുന്നു കേസ്.സ്പെഷ്യല് പ്രോസിക്യൂട്ടറായി ചുമതലയേറ്റ് മൂന്നു മാസം മാത്രമാണ് പദവിയിലിരുന്നത്.തന്നെ പുറത്താക്കിയതിന് കാരണം അറിഞ്ഞിരുന്നില്ല.എന്നാല് എന്നാല് ചൈല്ഡ് വെല്ഫെയര് കമ്മിറ്റി ചെയര്മാന് വാളയാറിലെ പ്രതിക്ക് വേണ്ടി ഹാജരായെന്ന് മൊഴിനല്കിയത് മൂലമാണ് പുറത്തായതെന്ന് ഇപ്പോള് മനസിലായി' അഡ്വ.ജലജ മാധവന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു
വാളയാർ കേസ്; കൊലപാതകമാണെന്ന് മൊഴി നല്കിയെങ്കിലും രേഖപ്പെടുത്തിയില്ല: പെണ്കുട്ടികളുടെ പിതാവ്
https://malayalam.oneindia.com/news/kerala/walayar-case-father-against-enquiry-officers-236087.html?utm_source=articlepage-Slot1-11&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: വാളയാര് കേസില് അന്വേഷണ സംഘത്തിനെതിരെ പെണ്കുട്ടികളുടെ പിതാവ്.പൊലീസ് തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മക്കളുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്ന മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്നും പിതാവ് പറഞ്ഞു.സര്ക്കാര്വിരുദ്ധ പ്രക്ഷോഭത്തില് ആടിയുലഞ്ഞ് ലബ്നാന്; പ്രധാനമന്ത്രി രാജിവച്ചു,പോരെന്ന് സമരക്കാര് 'മകളുടെ മരണം കൊലപാതകമാണെന്ന് മൊഴിയെടുത്തപ്പോള് പൊലീസിനോട് പറഞ്ഞിരുന്നു.കൊലപാതക സാധ്യത അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞ് പൊലീസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.എന്നാല് കൊലപാതകമാണെന്ന് സംശയിക്കുന്നതായുള്ള തങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇന്നാണ് മനസിലായത്.' പൊലീസ് എഴുതിയ മൊഴി വായിച്ചുകേള്പ്പിക്കാതെ ഒപ്പ് വെയ്ക്കാന് ആവശ്യപ്പെട്ടെന്നും മൊഴിപ്പകര്പ്പടക്കം ഒരു രേഖയും തന്നില്ലെന്നും പെണ്കുട്ടികളുടെ പിതാവ് പറഞ്ഞു.കേസില് അന്വേഷണ ഉദ്യോഗസ്ഥര് മനപൂര്വ്വം വീഴ്ച വരുത്തിയതായി വെളിപ്പെടുത്തിക്കൊണ്ട് മുന് പബ്ലിക് പ്രോസിക്യൂട്ടര് ജലജ മാധവനും രംഗത്തെത്തിയിരുന്നു.'പ്രോസിക്യൂട്ടര് സ്ഥാനത്തിരുന്നിട്ടും സാക്ഷിവിസ്താരത്തിന്റെ മൊഴിപകര്പ്പുകള് കണ്ടിട്ടിരുന്നില്ല.ആര് വാദിച്ചാല് പോലും തോല്ക്കുന്ന തരത്തിലായിരുന്നു കേസ്.സ്പെഷ്യല് പ്രോസിക്യൂട്ടറായി ചുമതലയേറ്റ് മൂന്നു മാസം മാത്രമാണ് പദവിയിലിരുന്നത്.തന്നെ പുറത്താക്കിയതിന് കാരണം അറിഞ്ഞിരുന്നില്ല.എന്നാല് എന്നാല് ചൈല്ഡ് വെല്ഫെയര് കമ്മിറ്റി ചെയര്മാന് വാളയാറിലെ പ്രതിക്ക് വേണ്ടി ഹാജരായെന്ന് മൊഴിനല്കിയത് മൂലമാണ് പുറത്തായതെന്ന് ഇപ്പോള് മനസിലായി' അഡ്വ.ജലജ മാധവന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു ### Headline : വാളയാർ കേസ്; കൊലപാതകമാണെന്ന് മൊഴി നല്കിയെങ്കിലും രേഖപ്പെടുത്തിയില്ല: പെണ്കുട്ടികളുടെ പിതാവ്
802
ന്യുയോര്ക്ക്: ഇസ്രായേലിലെ യുഎസ് എംബസി തെല് അവീവില് നിന്ന് ജെറൂസലേമിലേക്ക് മാറ്റി സ്ഥാപിക്കുന്ന നടപടി ഈ വര്ഷം മെയില് തന്നെ യാഥാര്ഥ്യമാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ്.ഇസ്രായേല് സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ എഴുപതാം വാര്ഷികാഘോഷവുമായി ഒത്തുവരുന്നതിനു വേണ്ടിയാണിതെന്ന് യുഎസ് വ്യക്തമാക്കി.ചരിത്രപരമായ ചുവടുവയ്പ്പായാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചത്.ഇസ്രായേല്-ഫലസ്തീന് പ്രശ്നം: അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിക്കണമെന്ന് അബ്ബാസ് കഴിഞ്ഞ ഡിസംബറിലായിരുന്നു, ജെറൂസലേം ഇസ്രായേല് തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്, യുഎസ് എംബസി അവിടേക്ക് മാറ്റുമെന്ന് അറിയിച്ചത്.എന്നാല് 2019ഓടെ മാത്രമേ എംബസി മാറ്റം യാഥാര്ത്ഥ്യമാവുകയുള്ളൂ എന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്സ് പറഞ്ഞിരുന്നു.ഇതിനു വിരുദ്ധമായി എംബസി മാറ്റം നേരത്തേയാക്കാനാണ് അമേരിക്കയുടെ തീരുമാനം.ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ദുരന്തമാസമാണ് മെയ്.കാരണം ഇസ്രായേല് രാജ്യത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ഫലസ്തീനികള് കൂട്ടമായി പലായനം ചെയ്യേണ്ടിവന്ന മാസമാണത്.ഈ ദുരന്തത്തിന്റെ സ്മരണയില് മെയ് 15 നഖബ ദിനമായാണ് ഫലസ്തീനികള് ആചരിക്കുന്നത്.1947നും 1949നുമിടയില് 7.5 ലക്ഷം ഫലസ്തീനികള് സ്വന്തം വീടുകളില് നിന്ന് പുറത്താക്കപ്പെട്ടതായാണ് കണക്ക്.അമേരിക്കയുടെ എംബസി മാറ്റാനുള്ള തീരുമാനം അറബികളെ പ്രകോപിപ്പിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് മുതിര്ന്ന ഫലസ്തീന് വക്താവ് കുറ്റപ്പെടുത്തി.ഇസ്രായേല്-ഫലസ്തീന് പ്രശ്നത്തില് ദ്വിരാഷ്ട്ര പരിഹാരസാധ്യതയെ പൂര്ണമായും ഇല്ലാതാക്കുന്നതാണ് തീരുമാനമെന്നും പിഎല്ഒ സെക്രട്ടറി ജനറല് സഈബ് അരീക്കാത്ത് പറഞ്ഞു.അതേസമയം, അമേരിക്കയുടെ തീരുമാനത്തിന് ഇസ്രായേല് ഇന്റലിജന്സ് മന്ത്രി ഇസ്രായേല് കാറ്റ്സ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന് നന്ദി അറിയിച്ചു.ഇതിനേക്കാള് നല്ലൊരു സമ്മാനമില്ല.ഏറ്റവും നീതിയുക്തവും അനുയോജ്യവുമായ തീരുമാനം.സുഹൃത്തിന് നന്ദി- കാറ്റ്സ് പറഞ്ഞു
ജെറൂസലേമിലേക്കുള്ള യുഎസ് എംബസി മാറ്റം മെയ്യിൽ; പലസ്തീനിനെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തം
https://malayalam.oneindia.com/news/international/us-speeds-up-embassy-change-move-193870.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ന്യുയോര്ക്ക്: ഇസ്രായേലിലെ യുഎസ് എംബസി തെല് അവീവില് നിന്ന് ജെറൂസലേമിലേക്ക് മാറ്റി സ്ഥാപിക്കുന്ന നടപടി ഈ വര്ഷം മെയില് തന്നെ യാഥാര്ഥ്യമാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ്.ഇസ്രായേല് സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ എഴുപതാം വാര്ഷികാഘോഷവുമായി ഒത്തുവരുന്നതിനു വേണ്ടിയാണിതെന്ന് യുഎസ് വ്യക്തമാക്കി.ചരിത്രപരമായ ചുവടുവയ്പ്പായാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചത്.ഇസ്രായേല്-ഫലസ്തീന് പ്രശ്നം: അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിക്കണമെന്ന് അബ്ബാസ് കഴിഞ്ഞ ഡിസംബറിലായിരുന്നു, ജെറൂസലേം ഇസ്രായേല് തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്, യുഎസ് എംബസി അവിടേക്ക് മാറ്റുമെന്ന് അറിയിച്ചത്.എന്നാല് 2019ഓടെ മാത്രമേ എംബസി മാറ്റം യാഥാര്ത്ഥ്യമാവുകയുള്ളൂ എന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്സ് പറഞ്ഞിരുന്നു.ഇതിനു വിരുദ്ധമായി എംബസി മാറ്റം നേരത്തേയാക്കാനാണ് അമേരിക്കയുടെ തീരുമാനം.ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ദുരന്തമാസമാണ് മെയ്.കാരണം ഇസ്രായേല് രാജ്യത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ഫലസ്തീനികള് കൂട്ടമായി പലായനം ചെയ്യേണ്ടിവന്ന മാസമാണത്.ഈ ദുരന്തത്തിന്റെ സ്മരണയില് മെയ് 15 നഖബ ദിനമായാണ് ഫലസ്തീനികള് ആചരിക്കുന്നത്.1947നും 1949നുമിടയില് 7.5 ലക്ഷം ഫലസ്തീനികള് സ്വന്തം വീടുകളില് നിന്ന് പുറത്താക്കപ്പെട്ടതായാണ് കണക്ക്.അമേരിക്കയുടെ എംബസി മാറ്റാനുള്ള തീരുമാനം അറബികളെ പ്രകോപിപ്പിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് മുതിര്ന്ന ഫലസ്തീന് വക്താവ് കുറ്റപ്പെടുത്തി.ഇസ്രായേല്-ഫലസ്തീന് പ്രശ്നത്തില് ദ്വിരാഷ്ട്ര പരിഹാരസാധ്യതയെ പൂര്ണമായും ഇല്ലാതാക്കുന്നതാണ് തീരുമാനമെന്നും പിഎല്ഒ സെക്രട്ടറി ജനറല് സഈബ് അരീക്കാത്ത് പറഞ്ഞു.അതേസമയം, അമേരിക്കയുടെ തീരുമാനത്തിന് ഇസ്രായേല് ഇന്റലിജന്സ് മന്ത്രി ഇസ്രായേല് കാറ്റ്സ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന് നന്ദി അറിയിച്ചു.ഇതിനേക്കാള് നല്ലൊരു സമ്മാനമില്ല.ഏറ്റവും നീതിയുക്തവും അനുയോജ്യവുമായ തീരുമാനം.സുഹൃത്തിന് നന്ദി- കാറ്റ്സ് പറഞ്ഞു ### Headline : ജെറൂസലേമിലേക്കുള്ള യുഎസ് എംബസി മാറ്റം മെയ്യിൽ; പലസ്തീനിനെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തം
803
തൃശ്ശൂർ: അന്തിക്കാട് ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം.പട്ടാപ്പകൽ പുത്തൻപീടികയിൽ രണ്ട് പേർക്ക് വെട്ടേറ്റു.മുറ്റിച്ചൂർ സ്വദേശികളായ പേരോത്ത് ധനേഷ്(34), പള്ളിയിൽ സനൽ (22) എന്നിവർക്കാണ് വെട്ടേറ്റത്.ഇരുവരെയും തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിഴ്ച രാവിലെ 8.30 ഓടെ തൃശൂർ പുത്തൻപാടിയ കൈതമുക്കിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്.ബൈക്കുകളിൽ വന്നിരുന്ന ഇരുവരെയും കാറിലെത്തിയ സംഘം കാർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.പ്രദേശത്തെ സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.വെട്ടേറ്റ ധനേഷും സനലും ഒട്ടേറെ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.സംഭവത്തിന് പിന്നിൽ കാരമുക്ക് സ്വദേശിയായ യുവാവും സംഘവുമാണെന്നാണ് പൊലീസിന് ലഭിച്ച സൂചന.നേരത്തെ ധനേഷിന്റെ നേതൃത്വത്തിൽ ഇയാളുടെ വീടാക്രമിച്ചതായി പറയുന്നു.ഇതാണ് ആക്രമണത്തിന് കാരണമായി സംശയിക്കപ്പെടുന്നത്.ആക്രമണത്തിന് ശേഷം സംഘം കാറിൽ രക്ഷപ്പെട്ടു.പ്രതികൾ എത്തിയ വാഹനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് ഭൂമാഫിയ സംഘം യുവാവിനെ ജെസിബി ഉപയോഗിച്ച് തല്ലിക്കൊന്ന വാർത്ത കേട്ട് കേരളം ഞെട്ടിയിരിക്കുന്ന ദിവസം തന്നനയാണ് പട്ടാപ്പകൽ രണ്ട് പേരെ വെട്ടിപരിക്കേൽപ്പിച്ച സംഭവവും നടന്നിരിക്കുന്നത്
തൃശൂരിൽ ഗുണ്ടാസംഘത്തിന്റെ വിളയാട്ടം; പട്ടാപ്പകൽ രണ്ട് പേരെ വെട്ടി പരിക്കേൽപ്പിച്ചു
https://malayalam.oneindia.com/news/kerala/two-men-attacked-by-gunda-gang-in-thrissur-240856.html?utm_source=articlepage-Slot1-9&utm_medium=dsktp&utm_campaign=citylinkslider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തൃശ്ശൂർ: അന്തിക്കാട് ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം.പട്ടാപ്പകൽ പുത്തൻപീടികയിൽ രണ്ട് പേർക്ക് വെട്ടേറ്റു.മുറ്റിച്ചൂർ സ്വദേശികളായ പേരോത്ത് ധനേഷ്(34), പള്ളിയിൽ സനൽ (22) എന്നിവർക്കാണ് വെട്ടേറ്റത്.ഇരുവരെയും തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിഴ്ച രാവിലെ 8.30 ഓടെ തൃശൂർ പുത്തൻപാടിയ കൈതമുക്കിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്.ബൈക്കുകളിൽ വന്നിരുന്ന ഇരുവരെയും കാറിലെത്തിയ സംഘം കാർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.പ്രദേശത്തെ സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.വെട്ടേറ്റ ധനേഷും സനലും ഒട്ടേറെ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.സംഭവത്തിന് പിന്നിൽ കാരമുക്ക് സ്വദേശിയായ യുവാവും സംഘവുമാണെന്നാണ് പൊലീസിന് ലഭിച്ച സൂചന.നേരത്തെ ധനേഷിന്റെ നേതൃത്വത്തിൽ ഇയാളുടെ വീടാക്രമിച്ചതായി പറയുന്നു.ഇതാണ് ആക്രമണത്തിന് കാരണമായി സംശയിക്കപ്പെടുന്നത്.ആക്രമണത്തിന് ശേഷം സംഘം കാറിൽ രക്ഷപ്പെട്ടു.പ്രതികൾ എത്തിയ വാഹനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് ഭൂമാഫിയ സംഘം യുവാവിനെ ജെസിബി ഉപയോഗിച്ച് തല്ലിക്കൊന്ന വാർത്ത കേട്ട് കേരളം ഞെട്ടിയിരിക്കുന്ന ദിവസം തന്നനയാണ് പട്ടാപ്പകൽ രണ്ട് പേരെ വെട്ടിപരിക്കേൽപ്പിച്ച സംഭവവും നടന്നിരിക്കുന്നത് ### Headline : തൃശൂരിൽ ഗുണ്ടാസംഘത്തിന്റെ വിളയാട്ടം; പട്ടാപ്പകൽ രണ്ട് പേരെ വെട്ടി പരിക്കേൽപ്പിച്ചു
804
പത്തനംതിട്ട: ജീവനി പദ്ധതിയെ സമൂഹം ഏറ്റെടുക്കണമെന്നു ചിറ്റയം ഗോപകുമാര് എം.എല്.എ പറഞ്ഞു.ജില്ലയില് ജീവനി പദ്ധതിയില് തയാറാക്കിയ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം പന്തളം കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തില് നിര്വഹിക്കുകയായിരുന്നു അദ്ദേഹം.പന്തളം സര്ക്കിള് ഇന്സ്പെക്ടര് ബിജുവിനു പച്ചക്കറി തൈകള് നല്കിയാണു ചിറ്റയം ഗോപകുമാര് എം.എല്.എ ഉദ്ഘാടനം നിര്വഹിച്ചത്.കേരളത്തെ കാര്ഷിക സ്വയം പര്യാപ്തമായി മാറ്റുന്നതിന്റെ ഭാഗമായാണു ജീവനി പദ്ധതി ഒരുക്കിയിട്ടുള്ളതെന്ന് ചിറ്റയം ഗോപകുമാര് എം.എല്.എ പറഞ്ഞു.ജനുവരി ഒന്നു മുതല് ഏപ്രില് 14 വരെയാണു ജീവനി പദ്ധതി പ്രവര്ത്തനം നടത്താന് തീരുമാനിച്ചിട്ടുള്ളത്.ജീവനി പദ്ധതിയിലൂടെ വരും തലമുറയ്ക്ക് ആരോഗ്യകരമായ ഭക്ഷണം നല്കുക എന്നതാണു ലക്ഷ്യമിടുന്നത്.പദ്ധതിയുടെ ഒന്നാം ഘട്ടമായി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ അടിസ്ഥാനത്തില് കൃഷികള് ആരംഭിക്കും.രണ്ടാംഘട്ടമായി സര്ക്കാര് ഓഫീസുകളിലും കൃഷി ആരംഭിക്കും.ജീവനി പദ്ധതിയുടെ മൂന്നാം ഘട്ടം എല്ലാ വീടുകളിലും കൃഷി നടത്തുക എന്നതാണ്.തരിശുരഹിത പഞ്ചായത്തുകള് ആയി മാറ്റാന് ജീവനി കൊണ്ട് സാധിക്കും.കൊടുമണ് റൈസ് എന്ന അരി വിപണിയില് ഇപ്പോള് ലഭ്യമാണ്.പന്തളം റൈസ് തുടങ്ങുന്നതിനുള്ള പ്രവര്ത്തനങ്ങള് നടന്നുകൊണ്ടിരിക്കുന്നു.18 ലക്ഷം മെട്രിക് ടണ് പച്ചക്കറി ആണ് നമുക്ക് ആവശ്യം.14 മെട്രിക് ടണ് കൃഷി നമുക്ക് ഉണ്ടായിരുന്നതില് നിന്നും 16 മെട്രിക് ടണ് എന്ന നിലയിലേക്ക് ഉയര്ന്നിട്ടുണ്ട്.ജീവനി പദ്ധതിയെ നല്ല രീതിയില് മുന്നോട്ടു നയിക്കണമെന്നും എംഎല്എ പറഞ്ഞു
ജീവനി പദ്ധതിയെ സമൂഹം ഏറ്റെടുക്കണം: എം.എല്.എ
https://www.malayalamexpress.in/archives/1021893/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പത്തനംതിട്ട: ജീവനി പദ്ധതിയെ സമൂഹം ഏറ്റെടുക്കണമെന്നു ചിറ്റയം ഗോപകുമാര് എം.എല്.എ പറഞ്ഞു.ജില്ലയില് ജീവനി പദ്ധതിയില് തയാറാക്കിയ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം പന്തളം കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തില് നിര്വഹിക്കുകയായിരുന്നു അദ്ദേഹം.പന്തളം സര്ക്കിള് ഇന്സ്പെക്ടര് ബിജുവിനു പച്ചക്കറി തൈകള് നല്കിയാണു ചിറ്റയം ഗോപകുമാര് എം.എല്.എ ഉദ്ഘാടനം നിര്വഹിച്ചത്.കേരളത്തെ കാര്ഷിക സ്വയം പര്യാപ്തമായി മാറ്റുന്നതിന്റെ ഭാഗമായാണു ജീവനി പദ്ധതി ഒരുക്കിയിട്ടുള്ളതെന്ന് ചിറ്റയം ഗോപകുമാര് എം.എല്.എ പറഞ്ഞു.ജനുവരി ഒന്നു മുതല് ഏപ്രില് 14 വരെയാണു ജീവനി പദ്ധതി പ്രവര്ത്തനം നടത്താന് തീരുമാനിച്ചിട്ടുള്ളത്.ജീവനി പദ്ധതിയിലൂടെ വരും തലമുറയ്ക്ക് ആരോഗ്യകരമായ ഭക്ഷണം നല്കുക എന്നതാണു ലക്ഷ്യമിടുന്നത്.പദ്ധതിയുടെ ഒന്നാം ഘട്ടമായി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ അടിസ്ഥാനത്തില് കൃഷികള് ആരംഭിക്കും.രണ്ടാംഘട്ടമായി സര്ക്കാര് ഓഫീസുകളിലും കൃഷി ആരംഭിക്കും.ജീവനി പദ്ധതിയുടെ മൂന്നാം ഘട്ടം എല്ലാ വീടുകളിലും കൃഷി നടത്തുക എന്നതാണ്.തരിശുരഹിത പഞ്ചായത്തുകള് ആയി മാറ്റാന് ജീവനി കൊണ്ട് സാധിക്കും.കൊടുമണ് റൈസ് എന്ന അരി വിപണിയില് ഇപ്പോള് ലഭ്യമാണ്.പന്തളം റൈസ് തുടങ്ങുന്നതിനുള്ള പ്രവര്ത്തനങ്ങള് നടന്നുകൊണ്ടിരിക്കുന്നു.18 ലക്ഷം മെട്രിക് ടണ് പച്ചക്കറി ആണ് നമുക്ക് ആവശ്യം.14 മെട്രിക് ടണ് കൃഷി നമുക്ക് ഉണ്ടായിരുന്നതില് നിന്നും 16 മെട്രിക് ടണ് എന്ന നിലയിലേക്ക് ഉയര്ന്നിട്ടുണ്ട്.ജീവനി പദ്ധതിയെ നല്ല രീതിയില് മുന്നോട്ടു നയിക്കണമെന്നും എംഎല്എ പറഞ്ഞു ### Headline : ജീവനി പദ്ധതിയെ സമൂഹം ഏറ്റെടുക്കണം: എം.എല്.എ
805
ജബൽപൂർ: മകന്റെ ഉദാരമനസ്കത കണ്ട് തകർന്നിരിക്കുകയാണ് മധ്യപ്രദേശിലെ ഈ മാതാപിതാക്കൾ.ഫ്രണ്ട്ഷിപ്പ് ഡേയിൽ കൂട്ടുകാർക്ക് എന്തെങ്കിലും സമ്മാനം നൽകണമെന്ന് പത്താംക്ലാസ്സുകാരനായ മകന് തോന്നി.ചിന്ത നടപ്പിലാക്കിയപ്പോൾ പിതാവിന് നഷ്ടമായത് 46 ലക്ഷം രൂപ.മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം ഉണ്ടായത്.ജബൽപൂരിലെ പ്രമുഖനായ കെട്ടിട നിർമാതാവിന്റെ മകനാണ് തന്റെ സഹപാഠികൾക്കായി 46 ലക്ഷം രൂപ പങ്കിട്ട് നൽകിയത്.സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അയൽവാസിയായ കുട്ടിക്ക് 15 ലക്ഷം രൂപയും തന്റെ ഗൃഹപാഠം ചെയ്തുതന്ന മറ്റൊരു സുഹൃത്തിന് 3 ലക്ഷം രൂപയുമാണ് കുട്ടി നൽകിയത്.സുഹൃത്തുക്കളിൽ ഒരാൾ സമ്മാനത്തുക കൊണ്ട് പുതിയൊരു കാറ് വാങ്ങിയെന്നും റിപ്പോർട്ടുണ്ട്.ആരും സ്കൂളിൽ നിന്ന് വെറും കയ്യോടെ മടങ്ങിയില്ല.സ്കൂളിലും ട്യൂഷൻ സെന്ററിലുമായുള്ള തന്റെ 35 സഹപാഠികൾക്ക് സ്മാർട്ട് ഫോൺ, വെള്ളി ആഭരണങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് നൽകിയത്.ബിഷപ്പിന്റെ വാദം പൊളിയുന്നു; ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകൾ...അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കാണാതായതോടെ പിതാവ് പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണത്തിൽ കളവ് നടന്നതിന്റെ യാതൊരു സൂചനയും ലഭിച്ചില്ല.തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൂട്ടുകാർക്ക് സമ്മാനം വാങ്ങാൻ പണം എടുക്കുകയായിരുന്നുവെന്ന് കുട്ടി സമ്മതിച്ചത്.60 ലക്ഷം രൂപയായിരുന്നു അലമാരയിൽ സൂക്ഷിച്ചത്.കുട്ടി പണവും സമ്മാനങ്ങളും വാങ്ങി നൽകിയ സഹപാഠികളുടെ പട്ടിക പിതാവിന് കൈമാറിയിട്ടുണ്ട്.അഞ്ചോളം രക്ഷിതാക്കൾ പണവും സമ്മാനവും തിരികെ നൽകി.മറ്റുള്ളവരുടെ കൈയ്യിൽ നിന്നും സമ്മാനങ്ങൾ തിരികെ വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസ്.15 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ ഇതിനോടകം തിരികെ ലഭിച്ചിട്ടുണ്ട്.ഇടുക്കിയിലും വയനാട്ടിലും കനത്ത മഴ; 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം; ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി അതേസമയം 15 ലക്ഷം രൂപ കിട്ടിയ അയൽവാസിയായ ആൺകുട്ടിയെ കാണാതായി.കുട്ടിക്ക് പണം ലഭിച്ചതായി അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കളും പറയുന്നു.ജബൽപ്പൂരിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയുടെ മകനെയാണ് കാണാതായത്.ഇവരുടെ വീടിനടുത്താണ് പണം നൽകിയ കുട്ടിയുടെ വീട്.ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു
പത്താം ക്ലാസ്സുകാരൻ സഹപാഠികൾക്ക് വീതിച്ച് നൽകിയത് 46 ലക്ഷം രൂപ; സ്മാർട്ട് ഫോണും ആഭരണങ്ങളും
https://malayalam.oneindia.com/news/india/mp-boy-doles-out-dads-rs-46l-to-his-friends-207428.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജബൽപൂർ: മകന്റെ ഉദാരമനസ്കത കണ്ട് തകർന്നിരിക്കുകയാണ് മധ്യപ്രദേശിലെ ഈ മാതാപിതാക്കൾ.ഫ്രണ്ട്ഷിപ്പ് ഡേയിൽ കൂട്ടുകാർക്ക് എന്തെങ്കിലും സമ്മാനം നൽകണമെന്ന് പത്താംക്ലാസ്സുകാരനായ മകന് തോന്നി.ചിന്ത നടപ്പിലാക്കിയപ്പോൾ പിതാവിന് നഷ്ടമായത് 46 ലക്ഷം രൂപ.മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം ഉണ്ടായത്.ജബൽപൂരിലെ പ്രമുഖനായ കെട്ടിട നിർമാതാവിന്റെ മകനാണ് തന്റെ സഹപാഠികൾക്കായി 46 ലക്ഷം രൂപ പങ്കിട്ട് നൽകിയത്.സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അയൽവാസിയായ കുട്ടിക്ക് 15 ലക്ഷം രൂപയും തന്റെ ഗൃഹപാഠം ചെയ്തുതന്ന മറ്റൊരു സുഹൃത്തിന് 3 ലക്ഷം രൂപയുമാണ് കുട്ടി നൽകിയത്.സുഹൃത്തുക്കളിൽ ഒരാൾ സമ്മാനത്തുക കൊണ്ട് പുതിയൊരു കാറ് വാങ്ങിയെന്നും റിപ്പോർട്ടുണ്ട്.ആരും സ്കൂളിൽ നിന്ന് വെറും കയ്യോടെ മടങ്ങിയില്ല.സ്കൂളിലും ട്യൂഷൻ സെന്ററിലുമായുള്ള തന്റെ 35 സഹപാഠികൾക്ക് സ്മാർട്ട് ഫോൺ, വെള്ളി ആഭരണങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് നൽകിയത്.ബിഷപ്പിന്റെ വാദം പൊളിയുന്നു; ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകൾ...അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കാണാതായതോടെ പിതാവ് പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണത്തിൽ കളവ് നടന്നതിന്റെ യാതൊരു സൂചനയും ലഭിച്ചില്ല.തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൂട്ടുകാർക്ക് സമ്മാനം വാങ്ങാൻ പണം എടുക്കുകയായിരുന്നുവെന്ന് കുട്ടി സമ്മതിച്ചത്.60 ലക്ഷം രൂപയായിരുന്നു അലമാരയിൽ സൂക്ഷിച്ചത്.കുട്ടി പണവും സമ്മാനങ്ങളും വാങ്ങി നൽകിയ സഹപാഠികളുടെ പട്ടിക പിതാവിന് കൈമാറിയിട്ടുണ്ട്.അഞ്ചോളം രക്ഷിതാക്കൾ പണവും സമ്മാനവും തിരികെ നൽകി.മറ്റുള്ളവരുടെ കൈയ്യിൽ നിന്നും സമ്മാനങ്ങൾ തിരികെ വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസ്.15 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ ഇതിനോടകം തിരികെ ലഭിച്ചിട്ടുണ്ട്.ഇടുക്കിയിലും വയനാട്ടിലും കനത്ത മഴ; 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം; ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി അതേസമയം 15 ലക്ഷം രൂപ കിട്ടിയ അയൽവാസിയായ ആൺകുട്ടിയെ കാണാതായി.കുട്ടിക്ക് പണം ലഭിച്ചതായി അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കളും പറയുന്നു.ജബൽപ്പൂരിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയുടെ മകനെയാണ് കാണാതായത്.ഇവരുടെ വീടിനടുത്താണ് പണം നൽകിയ കുട്ടിയുടെ വീട്.ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു ### Headline : പത്താം ക്ലാസ്സുകാരൻ സഹപാഠികൾക്ക് വീതിച്ച് നൽകിയത് 46 ലക്ഷം രൂപ; സ്മാർട്ട് ഫോണും ആഭരണങ്ങളും
806
അടൂര്: രണ്ടു സ്കൂള് കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില് പ്രതികള് കൂടുതല് കുട്ടികളെ ചതിയില് വീഴ്ത്താന് ശ്രമം നടത്തിയിരുന്നു.എന്നാല് പ്രതികളുടെ അറസ്റ്റോടെ ഇവരുടെ ഈ തന്ത്രം പൊളിയുകയായിരുന്നു.സ്നേഹം നടിച്ച് പെണ്കുട്ടികളെ വശത്താക്കാനായിരുന്നു ഇവര് ശ്രമം നടത്തിയിരുന്നത്.ഈ മാസം നാലിന് ബീച്ച് കാണിച്ചു തരാമെന്ന് പറഞ്ഞു കൊണ്ടുപോയി ഇരു പെണ്കുട്ടികളെയും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.ഫോണിലൂടെ സംസാരിച്ച സ്നേഹം നടിച്ചാണ് ഇവര് പെണ്കുട്ടികളെ ചതിയില് വീഴ്ത്തിയത്.വശത്താക്കാനുള്ള ശ്രമം പൊളിഞ്ഞു പ്രതികള് പോലിസ് പിടിയിലായതോടെ കൂടുതല് പെണ്കുട്ടികളെ ഇവരുടെ വലയിലാക്കാനുള്ള ശ്രമം പൊളിയുകയായിരുന്നു.നീക്കം മൊബൈല് ഫോണ് വഴി പീഡനത്തിനിരയായ പെണ്കുട്ടികള് വഴിയാണ് കൂടുതല് പെണ്കുട്ടികളെ വശത്താക്കാന് ശ്രമം നടത്തിയത്.ഇവരെ ഫോണില് വിളിച്ച് നിരന്തരമായി സംസാരിക്കാറുണ്ടായിരുന്നു.നമ്പറുകള് ശേഖരിക്കുന്നത് പീഡനത്തിനിരയായ പെണ്കുട്ടികള് വഴി കൂടുതല് കുട്ടികളുടെ നമ്പറുകള് ശേഖരിക്കാനായിരുന്നു വിഷ്ണുവും സുഹൃത്തുക്കളും ശ്രമിച്ചത്.നിരന്തര ഫോണില് സംസാരിച്ചത് പീഡനത്തിനിരയായ ഒരു കുട്ടിയുമായി വിഷ്ണു മിക്ക ദിവസങ്ങളിലും നിരന്തരമായി ഫോണില് സംസാരിച്ചിരുന്നു.സംഭവം നടക്കുന്നതിന്റെ ഒരാഴ്ച മുന്പാണ് വിഷ്ണു നിരന്തരമായി ഫോണില് സംസാരിച്ചത്.ബീച്ച് കാണിക്കാന് കൊണ്ടുപോയത് വള്ളിക്കാവ് ഭാഗത്തുള്ള ബീച്ച് കാണിക്കാമെന്നും കൂടെ വരണമെന്നും പറഞ്ഞാണ് വിഷ്ണു ഫോണില് വിളിച്ചത്.എന്നാല് ബീച്ച് കാണിച്ചതിന് ശേഷം ഇരു പെണ്കുട്ടികളെയും കെട്ടിയിട്ട പീഡിപ്പിക്കുകയായിരുന്നു
പെണ്കുട്ടികളെ കെട്ടിയിട്ട് പീഡനം, കൂടുതല് പേരെ ചതിയില് വീഴ്ത്താന് ശ്രമിച്ചതിങ്ങനെ! എന്നിട്ടും
https://malayalam.oneindia.com/peep/girl-tied-sexrape-adoor-142584.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അടൂര്: രണ്ടു സ്കൂള് കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില് പ്രതികള് കൂടുതല് കുട്ടികളെ ചതിയില് വീഴ്ത്താന് ശ്രമം നടത്തിയിരുന്നു.എന്നാല് പ്രതികളുടെ അറസ്റ്റോടെ ഇവരുടെ ഈ തന്ത്രം പൊളിയുകയായിരുന്നു.സ്നേഹം നടിച്ച് പെണ്കുട്ടികളെ വശത്താക്കാനായിരുന്നു ഇവര് ശ്രമം നടത്തിയിരുന്നത്.ഈ മാസം നാലിന് ബീച്ച് കാണിച്ചു തരാമെന്ന് പറഞ്ഞു കൊണ്ടുപോയി ഇരു പെണ്കുട്ടികളെയും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.ഫോണിലൂടെ സംസാരിച്ച സ്നേഹം നടിച്ചാണ് ഇവര് പെണ്കുട്ടികളെ ചതിയില് വീഴ്ത്തിയത്.വശത്താക്കാനുള്ള ശ്രമം പൊളിഞ്ഞു പ്രതികള് പോലിസ് പിടിയിലായതോടെ കൂടുതല് പെണ്കുട്ടികളെ ഇവരുടെ വലയിലാക്കാനുള്ള ശ്രമം പൊളിയുകയായിരുന്നു.നീക്കം മൊബൈല് ഫോണ് വഴി പീഡനത്തിനിരയായ പെണ്കുട്ടികള് വഴിയാണ് കൂടുതല് പെണ്കുട്ടികളെ വശത്താക്കാന് ശ്രമം നടത്തിയത്.ഇവരെ ഫോണില് വിളിച്ച് നിരന്തരമായി സംസാരിക്കാറുണ്ടായിരുന്നു.നമ്പറുകള് ശേഖരിക്കുന്നത് പീഡനത്തിനിരയായ പെണ്കുട്ടികള് വഴി കൂടുതല് കുട്ടികളുടെ നമ്പറുകള് ശേഖരിക്കാനായിരുന്നു വിഷ്ണുവും സുഹൃത്തുക്കളും ശ്രമിച്ചത്.നിരന്തര ഫോണില് സംസാരിച്ചത് പീഡനത്തിനിരയായ ഒരു കുട്ടിയുമായി വിഷ്ണു മിക്ക ദിവസങ്ങളിലും നിരന്തരമായി ഫോണില് സംസാരിച്ചിരുന്നു.സംഭവം നടക്കുന്നതിന്റെ ഒരാഴ്ച മുന്പാണ് വിഷ്ണു നിരന്തരമായി ഫോണില് സംസാരിച്ചത്.ബീച്ച് കാണിക്കാന് കൊണ്ടുപോയത് വള്ളിക്കാവ് ഭാഗത്തുള്ള ബീച്ച് കാണിക്കാമെന്നും കൂടെ വരണമെന്നും പറഞ്ഞാണ് വിഷ്ണു ഫോണില് വിളിച്ചത്.എന്നാല് ബീച്ച് കാണിച്ചതിന് ശേഷം ഇരു പെണ്കുട്ടികളെയും കെട്ടിയിട്ട പീഡിപ്പിക്കുകയായിരുന്നു ### Headline : പെണ്കുട്ടികളെ കെട്ടിയിട്ട് പീഡനം, കൂടുതല് പേരെ ചതിയില് വീഴ്ത്താന് ശ്രമിച്ചതിങ്ങനെ! എന്നിട്ടും
807
ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാലി.ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15 പ്രദർശനത്തിന് എത്തും.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ്
ജയം രവി ചിത്രം കോമാലിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
https://www.malayalamexpress.in/archives/756671/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കോമാലി.ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പതിനാറ് വർഷം കോമയിൽ ആയിരുന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.ജയം രവിയാണ് കോമയിൽ നിന്ന് ഉണരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 15 പ്രദർശനത്തിന് എത്തും.പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സംയുക്ത ഹെഡ്ജും പ്രധാനവേഷത്തിൽ എത്തുന്നു.ജയം രവിയും, കാജലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.രവികുമാര്, യോഗി ബാബു, ആശിഷ് വിദ്യാര്ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രദീപിന്റെ ആദ്യ സംവിധാന ചിത്രമാണ്.ജയം രവിയുടെ ഇരുപത്തിനാലാം ചിത്രമാണിത്.ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി കാജലിന്റെയും, ജയം രവിയുടെയും നിരവധി സ്റ്റില്ലുകളും, പോസ്റ്ററുകളും പുറത്തിറങ്ങി.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇഷാരി ഗണേഷ് ആണ് ### Headline : ജയം രവി ചിത്രം കോമാലിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
808
ാരയുടെ വിക്കറ്റിന്റെ ഉത്തരവാദി കോഹ്ലിയാണെന്നാണ് സോഷ്യല് മീഡിയ കുറ്റപ്പെടുത്തിയത് ലോര്ഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില് ഇന്ത്യ 107 റണ്സിന് പുറത്തായിരുന്നു.ഇംഗ്ലണ്ട് പേസര്മാരാണ് ഇന്ത്യന് ടീമിനെ ചെറിയ റണ്സിന് കൂടാരം കയറ്റിയത്.29 റണ്സെടുത്ത ആര്.അശ്വിനാണ് ഇന്ത്യന് നിരയില് ടോപ് സ്കോറര്.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്ഡേഴ്സണ് ആണ് ഇന്ത്യന് ടീമിന്റെ നട്ടെല്ലൊടിച്ചത്.ടെസ്റ്റിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച മഴ മൂലം കളി മുടങ്ങിയിരുന്നു.വെളളിയാഴ്ച കളി തുടങ്ങിയെങ്കിലും മഴ കാരണം രണ്ടുതവണ മുടങ്ങി.രണ്ടാം ദിനത്തില് അക്കൗണ്ട് തുറക്കുന്നതിനു മുന്പേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.റണ്സൊന്നും എടുക്കാതെ മുരളി വിജയ് ആണ് ആദ്യം പുറത്തായത്.നാലാം ഓവറില് ലോകേഷ് രാഹുലും പുറത്തായി.ഇന്ത്യന് നായകന് വിരാട് കോഹ്ലിക്കൊപ്പം ചേര്ന്ന് റണ്സ് കെട്ടിപ്പടുക്കാന് ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ചേതേശ്വര് പൂജാര റണ്ഔട്ട് ആയത്.24 പന്തുകള് നേരിട്ട പൂജാര ഒരു റണ്സുമായി നില്ക്കുമ്പോഴായിരുന്നു വിക്കറ്റ് വീണത്.ആന്ഡേഴ്സണ് എറിഞ്ഞ ഒന്പതാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം.പൂജാര റണ്സിനായി ഓടിയെങ്കിലും നോണ് സ്ട്രൈക്കേഴ്സ് എന്ഡില്നിന്ന കോഹ്ലി കുറച്ചുദൂരം ഓടിയശേഷം പിന്നീട് തിരിച്ചോടി.ഇതോടെ പൂജാരയ്ക്ക് ഒന്നും കഴിയാതെ വന്നു.പൂജാരയുടെ വിക്കറ്റിന്റെ ഉത്തരവാദി കോഹ്ലിയാണെന്നാണ് സോഷ്യല് മീഡിയ കുറ്റപ്പെടുത്തിയത്.കോഹ്ലി ഓടിയിരുന്നുവെങ്കില് പൂജാര റണ്ഔട്ട് ആകില്ലായിരുന്നുവെന്നാണ് സോഷ്യല് മീഡിയയില് നിരവധി പേര് പ്രതികരിച്ചത്.എന്നാല് പൂജാരയുടെ റണ്ഔട്ടിന് കോഹ്ലിയല്ല കാരണക്കാരന് എന്നാണ് മുന് ഇന്ത്യന് താരം മുഹമ്മദ് കെയ്ഫ് പറയുന്നത്.റണ്ഔട്ടിന് കോഹ്ലിയെ നിങ്ങള്ക്ക് കുറ്റപ്പെടുത്താം, പക്ഷേ അടുത്ത മല്സരത്തിലുടനീളം പൂജാരയുടെ കണ്ണുകള് തീര്ച്ചയായും കോഹ്ലിയുടെ നേര്ക്കുണ്ടാകും, ഇതായിരുന്നു കെയ്ഫ് ട്വീറ്റ് ചെയ്തത്.റണ്ണിനായി ഓടുമ്പോള് പൂജാര നായകന് കോഹ്ലിയെ നോക്കിയിരുന്നുവെങ്കില് റണ്ഔട്ട് ആകില്ലായിരുന്നുവെന്ന് പറയാനാണ് കെയ്ഫ് ശ്രമിക്കുന്നത്.അങ്ങനെ ചെയ്തിരുന്നുവെങ്കില് കോഹ്ലി തിരിച്ചോടുന്നതുകണ്ട് പൂജാരയ്ക്കും പെട്ടെന്ന് തിരിച്ചോടാന് കഴിയുമായിരുന്നു
ഒരു നിമിഷം കോഹ്ലിയെ നോക്കിയിരുന്നെങ്കില് പൂജാര റണ്ഔട്ട് ആകുമായിരുന്നില്ല; കോഹ്ലിക്കു പിന്തുണയുമായി മുഹമ്മദ് കൈഫ്
https://bignewskerala.com/2018/08/11/lords-test/6514/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ാരയുടെ വിക്കറ്റിന്റെ ഉത്തരവാദി കോഹ്ലിയാണെന്നാണ് സോഷ്യല് മീഡിയ കുറ്റപ്പെടുത്തിയത് ലോര്ഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില് ഇന്ത്യ 107 റണ്സിന് പുറത്തായിരുന്നു.ഇംഗ്ലണ്ട് പേസര്മാരാണ് ഇന്ത്യന് ടീമിനെ ചെറിയ റണ്സിന് കൂടാരം കയറ്റിയത്.29 റണ്സെടുത്ത ആര്.അശ്വിനാണ് ഇന്ത്യന് നിരയില് ടോപ് സ്കോറര്.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്ഡേഴ്സണ് ആണ് ഇന്ത്യന് ടീമിന്റെ നട്ടെല്ലൊടിച്ചത്.ടെസ്റ്റിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച മഴ മൂലം കളി മുടങ്ങിയിരുന്നു.വെളളിയാഴ്ച കളി തുടങ്ങിയെങ്കിലും മഴ കാരണം രണ്ടുതവണ മുടങ്ങി.രണ്ടാം ദിനത്തില് അക്കൗണ്ട് തുറക്കുന്നതിനു മുന്പേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.റണ്സൊന്നും എടുക്കാതെ മുരളി വിജയ് ആണ് ആദ്യം പുറത്തായത്.നാലാം ഓവറില് ലോകേഷ് രാഹുലും പുറത്തായി.ഇന്ത്യന് നായകന് വിരാട് കോഹ്ലിക്കൊപ്പം ചേര്ന്ന് റണ്സ് കെട്ടിപ്പടുക്കാന് ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ചേതേശ്വര് പൂജാര റണ്ഔട്ട് ആയത്.24 പന്തുകള് നേരിട്ട പൂജാര ഒരു റണ്സുമായി നില്ക്കുമ്പോഴായിരുന്നു വിക്കറ്റ് വീണത്.ആന്ഡേഴ്സണ് എറിഞ്ഞ ഒന്പതാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം.പൂജാര റണ്സിനായി ഓടിയെങ്കിലും നോണ് സ്ട്രൈക്കേഴ്സ് എന്ഡില്നിന്ന കോഹ്ലി കുറച്ചുദൂരം ഓടിയശേഷം പിന്നീട് തിരിച്ചോടി.ഇതോടെ പൂജാരയ്ക്ക് ഒന്നും കഴിയാതെ വന്നു.പൂജാരയുടെ വിക്കറ്റിന്റെ ഉത്തരവാദി കോഹ്ലിയാണെന്നാണ് സോഷ്യല് മീഡിയ കുറ്റപ്പെടുത്തിയത്.കോഹ്ലി ഓടിയിരുന്നുവെങ്കില് പൂജാര റണ്ഔട്ട് ആകില്ലായിരുന്നുവെന്നാണ് സോഷ്യല് മീഡിയയില് നിരവധി പേര് പ്രതികരിച്ചത്.എന്നാല് പൂജാരയുടെ റണ്ഔട്ടിന് കോഹ്ലിയല്ല കാരണക്കാരന് എന്നാണ് മുന് ഇന്ത്യന് താരം മുഹമ്മദ് കെയ്ഫ് പറയുന്നത്.റണ്ഔട്ടിന് കോഹ്ലിയെ നിങ്ങള്ക്ക് കുറ്റപ്പെടുത്താം, പക്ഷേ അടുത്ത മല്സരത്തിലുടനീളം പൂജാരയുടെ കണ്ണുകള് തീര്ച്ചയായും കോഹ്ലിയുടെ നേര്ക്കുണ്ടാകും, ഇതായിരുന്നു കെയ്ഫ് ട്വീറ്റ് ചെയ്തത്.റണ്ണിനായി ഓടുമ്പോള് പൂജാര നായകന് കോഹ്ലിയെ നോക്കിയിരുന്നുവെങ്കില് റണ്ഔട്ട് ആകില്ലായിരുന്നുവെന്ന് പറയാനാണ് കെയ്ഫ് ശ്രമിക്കുന്നത്.അങ്ങനെ ചെയ്തിരുന്നുവെങ്കില് കോഹ്ലി തിരിച്ചോടുന്നതുകണ്ട് പൂജാരയ്ക്കും പെട്ടെന്ന് തിരിച്ചോടാന് കഴിയുമായിരുന്നു ### Headline : ഒരു നിമിഷം കോഹ്ലിയെ നോക്കിയിരുന്നെങ്കില് പൂജാര റണ്ഔട്ട് ആകുമായിരുന്നില്ല; കോഹ്ലിക്കു പിന്തുണയുമായി മുഹമ്മദ് കൈഫ്
809
..29, 2019 തെരുവുപൂ ച്ച ക ളെ കൂ ട്ട മാ യി ന ശി പ്പി ക്കു വാ നൊരുങ്ങി ഓ സ്ട്രേ ലി യ.20 ല ക്ഷം പൂ ച്ച ക ളെ കൊ ല്ലു വാ ൻ ആ ണ് ഓ സ്ട്രേ ലി യ ൻ സ ർ ക്കാ ർ തീ രു മാ നി ച്ചി രി ക്കു ന്ന ത്.പൂച്ചകള് ക്രമാതീതമായി പെരുകി പക്ഷികളേയും മറ്റ് ചെറു ജീവികളേയും കൊന്നു തിന്നുന്നതിനാലാണ് ഇവയെ നിയന്ത്രിക്കാന് സര്ക്കാര് ഒരുങ്ങുന്നത്.സ ർ ക്കാ ർ ക ണ ക്കു ക ൾ അ നു സ രി ച്ച് ഇ വി ടെ ഏ ക ദേ ശം 60 ല ക്ഷ ത്തോ ളം തെ രു വ് പൂ ച്ച ക ൾ ഉ ണ്ട്.പക്ഷികളേയും ഉരഗവര്ഗത്തിലുള്ള ജീവികളേയും ഈ പൂച്ചകള് ഇരകളാക്കുന്നതിനെ തുടര്ന്ന് അവയുടെ എണ്ണത്തില് ഗണ്യമായ കുറവ് വന്നിട്ടുണ്ട്.ഈ പൂച്ചകൾ കാരണം ബ്രഷ് ടെയ്ല്ഡ് റാബിറ്റ് റാറ്റ്, ഗോള്ഡന് ബാന്റികൂട്ട് എന്നീ എലികളും വംശനാശഭീഷണി നേരിടുകയാണ്.പൂച്ചകളെ കൊന്നൊടുക്കിയില്ലെങ്കില് മറ്റ് ചെറുജീവജാലങ്ങള് നാമാവശേഷമായേക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.ക ങ്കാ രു, കോ ഴി എ ന്നി വ യു ടെ മാം സം പാ കം ചെ യ്ത് വി ഷം ക ല ർ ത്തി വി മാ ന ത്തി ൽ പൂ ച്ച ക ൾ സ ഞ്ച രി ക്കു ന്ന വ ഴി യി ൽ കൊ ണ്ടി ടു വാ നാ ണ് പ ദ്ധ തി.ഈ ഭ ക്ഷ ണം ക ഴി ക്കു ന്ന പൂ ച്ച ക ൾ പ തി ന ഞ്ച് മി നി ട്ടി നു ള്ളി ൽ മ ര ണ പ്പെ ടും.2015ലാ ണ് ഇ ത്ത രം പ ദ്ധ തി യു മാ യി ഓ സ്ട്രേ ലി യ ൻ സ ർ ക്കാ ർ ആ ദ്യ മാ യി രം ഗ ത്തെ ത്തി യ ത്.അ ന്ന് ഏ ക ദേ ശം ര ണ്ട് ല ക്ഷ ത്തോ ളം പൂ ച്ച ക ളെ യാ ണ് കൊ ന്ന ത്.എ ന്നാ ൽ ഈ തീ രു മാ ന ത്തി നെ തി രെ പ രി സ്ഥി തി വാ ദി ക ൾ രം ഗ ത്തെ ത്തി യ ട്ടു ണ്ട്.രാഷ്ട്രദീപിക വാര്ത്തകള് ഫേസ്ബുക്കില് പിന്തുടരാന് ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ
പൂ ച്ച ക ളെ കൊ ന്നൊ ടു ക്കു വാ ൻ ഓ സ്ട്രേ ലി യ; കാ ര ണ മി താ ണ്
https://www.rashtradeepika.com/cat-kill-jksdflk/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ..29, 2019 തെരുവുപൂ ച്ച ക ളെ കൂ ട്ട മാ യി ന ശി പ്പി ക്കു വാ നൊരുങ്ങി ഓ സ്ട്രേ ലി യ.20 ല ക്ഷം പൂ ച്ച ക ളെ കൊ ല്ലു വാ ൻ ആ ണ് ഓ സ്ട്രേ ലി യ ൻ സ ർ ക്കാ ർ തീ രു മാ നി ച്ചി രി ക്കു ന്ന ത്.പൂച്ചകള് ക്രമാതീതമായി പെരുകി പക്ഷികളേയും മറ്റ് ചെറു ജീവികളേയും കൊന്നു തിന്നുന്നതിനാലാണ് ഇവയെ നിയന്ത്രിക്കാന് സര്ക്കാര് ഒരുങ്ങുന്നത്.സ ർ ക്കാ ർ ക ണ ക്കു ക ൾ അ നു സ രി ച്ച് ഇ വി ടെ ഏ ക ദേ ശം 60 ല ക്ഷ ത്തോ ളം തെ രു വ് പൂ ച്ച ക ൾ ഉ ണ്ട്.പക്ഷികളേയും ഉരഗവര്ഗത്തിലുള്ള ജീവികളേയും ഈ പൂച്ചകള് ഇരകളാക്കുന്നതിനെ തുടര്ന്ന് അവയുടെ എണ്ണത്തില് ഗണ്യമായ കുറവ് വന്നിട്ടുണ്ട്.ഈ പൂച്ചകൾ കാരണം ബ്രഷ് ടെയ്ല്ഡ് റാബിറ്റ് റാറ്റ്, ഗോള്ഡന് ബാന്റികൂട്ട് എന്നീ എലികളും വംശനാശഭീഷണി നേരിടുകയാണ്.പൂച്ചകളെ കൊന്നൊടുക്കിയില്ലെങ്കില് മറ്റ് ചെറുജീവജാലങ്ങള് നാമാവശേഷമായേക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.ക ങ്കാ രു, കോ ഴി എ ന്നി വ യു ടെ മാം സം പാ കം ചെ യ്ത് വി ഷം ക ല ർ ത്തി വി മാ ന ത്തി ൽ പൂ ച്ച ക ൾ സ ഞ്ച രി ക്കു ന്ന വ ഴി യി ൽ കൊ ണ്ടി ടു വാ നാ ണ് പ ദ്ധ തി.ഈ ഭ ക്ഷ ണം ക ഴി ക്കു ന്ന പൂ ച്ച ക ൾ പ തി ന ഞ്ച് മി നി ട്ടി നു ള്ളി ൽ മ ര ണ പ്പെ ടും.2015ലാ ണ് ഇ ത്ത രം പ ദ്ധ തി യു മാ യി ഓ സ്ട്രേ ലി യ ൻ സ ർ ക്കാ ർ ആ ദ്യ മാ യി രം ഗ ത്തെ ത്തി യ ത്.അ ന്ന് ഏ ക ദേ ശം ര ണ്ട് ല ക്ഷ ത്തോ ളം പൂ ച്ച ക ളെ യാ ണ് കൊ ന്ന ത്.എ ന്നാ ൽ ഈ തീ രു മാ ന ത്തി നെ തി രെ പ രി സ്ഥി തി വാ ദി ക ൾ രം ഗ ത്തെ ത്തി യ ട്ടു ണ്ട്.രാഷ്ട്രദീപിക വാര്ത്തകള് ഫേസ്ബുക്കില് പിന്തുടരാന് ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ ### Headline : പൂ ച്ച ക ളെ കൊ ന്നൊ ടു ക്കു വാ ൻ ഓ സ്ട്രേ ലി യ; കാ ര ണ മി താ ണ്
810
കണ്ണൂർ: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന പനിയും മറ്റ് പകർച്ച വ്യാധികളും നിയന്ത്രണ വിധേയമാക്കുന്നതിന് സർക്കാരിന്റെ നേതൃത്വത്തിലുള്ള മൂന്ന് ദിവസത്തെ ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി.സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര് കോര്പ്പറേഷനില് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു.ജൂണ് 27, 28, 29 തീയതികളില് നടക്കുന്ന ശുചീകരണം വിജയിപ്പിക്കാനും പ്രാദേശിക തലത്തില് ഈ പ്രവര്ത്തനം തുടര്ന്നുകൊണ്ടുപോകാനും നേരത്തെ സര്വകക്ഷി യോഗം അഭ്യർത്ഥിച്ചിരുന്നു.വിവിധ ജില്ലകളില് നടക്കുന്ന ശുചീകരണ പ്രവര്ത്തനങ്ങളില് മന്ത്രിമാര് പങ്കെടുത്തു.ശുചീകരണത്തിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില് സര്വകക്ഷി യോഗം വിളിച്ചിരുന്നു.പ്രാദേശിക തലത്തില് ഈ പ്രവര്ത്തനം തുടര്ന്നുകൊണ്ടുപോകാനും നേരത്തെ സര്വകക്ഷി യോഗം അഭ്യര്ഥിച്ചിരുന്നു.പനിയും മറ്റ് പകര്ച്ചവ്യാധികളും നിയന്ത്രണ വിധേയമാക്കുന്നതിന് സര്ക്കാര് നടത്തുന്ന പരിശ്രമങ്ങള്ക്ക് പിന്തുണയും സഹായവും തേടി സംസ്ഥാനത്തെ വിദ്യാലയ മേധാവികൾക്കും സ്വകാര്യ ആശുപത്രികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.ജനപങ്കാളിത്തത്തോടെ നടത്തുന്ന ത്രിദിന ശുചീകരണത്തില് എന്സിസി, സ്കൗട്ട്, സ്റ്റുഡന്റ് കാഡറ്റ് എന്നീ വിഭാഗങ്ങള്ക്ക് പുറമെ വിദ്യാര്ഥികളെയാകെ പങ്കെടുപ്പിക്കും.സംസ്ഥാനത്ത് പകർച്ച വ്യാഥികൾ കാരണം ദിവസേന മരങ്ങൾ നടക്കുന്നുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റൺ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്
ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരിൽ, മൂന്ന് ദിവസ പരിപാടി
https://malayalam.oneindia.com/news/kerala/pinarayi-vijayan-inaugurated-state-wide-cleaning-programme-174928.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന പനിയും മറ്റ് പകർച്ച വ്യാധികളും നിയന്ത്രണ വിധേയമാക്കുന്നതിന് സർക്കാരിന്റെ നേതൃത്വത്തിലുള്ള മൂന്ന് ദിവസത്തെ ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി.സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര് കോര്പ്പറേഷനില് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു.ജൂണ് 27, 28, 29 തീയതികളില് നടക്കുന്ന ശുചീകരണം വിജയിപ്പിക്കാനും പ്രാദേശിക തലത്തില് ഈ പ്രവര്ത്തനം തുടര്ന്നുകൊണ്ടുപോകാനും നേരത്തെ സര്വകക്ഷി യോഗം അഭ്യർത്ഥിച്ചിരുന്നു.വിവിധ ജില്ലകളില് നടക്കുന്ന ശുചീകരണ പ്രവര്ത്തനങ്ങളില് മന്ത്രിമാര് പങ്കെടുത്തു.ശുചീകരണത്തിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില് സര്വകക്ഷി യോഗം വിളിച്ചിരുന്നു.പ്രാദേശിക തലത്തില് ഈ പ്രവര്ത്തനം തുടര്ന്നുകൊണ്ടുപോകാനും നേരത്തെ സര്വകക്ഷി യോഗം അഭ്യര്ഥിച്ചിരുന്നു.പനിയും മറ്റ് പകര്ച്ചവ്യാധികളും നിയന്ത്രണ വിധേയമാക്കുന്നതിന് സര്ക്കാര് നടത്തുന്ന പരിശ്രമങ്ങള്ക്ക് പിന്തുണയും സഹായവും തേടി സംസ്ഥാനത്തെ വിദ്യാലയ മേധാവികൾക്കും സ്വകാര്യ ആശുപത്രികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.ജനപങ്കാളിത്തത്തോടെ നടത്തുന്ന ത്രിദിന ശുചീകരണത്തില് എന്സിസി, സ്കൗട്ട്, സ്റ്റുഡന്റ് കാഡറ്റ് എന്നീ വിഭാഗങ്ങള്ക്ക് പുറമെ വിദ്യാര്ഥികളെയാകെ പങ്കെടുപ്പിക്കും.സംസ്ഥാനത്ത് പകർച്ച വ്യാഥികൾ കാരണം ദിവസേന മരങ്ങൾ നടക്കുന്നുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റൺ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് ### Headline : ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരിൽ, മൂന്ന് ദിവസ പരിപാടി
811
ൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത.പുതുവർഷത്തിൽ സ്വകാര്യമേഖലയിൽ ഏഴുലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.2020ൽ ശമ്പളത്തിൽ എട്ടു ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നും സർവേയിൽ പറയുന്നു.മൈ ഹയറിംഗ് ക്ലബ്.കോം ആൻഡ് സാൻസ്ക്രിറ്റ് - നൗക്രി.ഇൻഫോ എംപ്ലോയ്മെന്റ് ട്രെൻഡ് സർവേ 2020 അനുസരിച്ച് ഭൂരിഭാഗം തൊഴിൽ ദാതാക്കളും പുതിയ ആളുകളെ ജോലിക്കെടുക്കുന്നതിനെ കുറിച്ച് ശുഭാപ്തി വിശ്വാസത്തോടെയാണ് സംസാരിച്ചത്.ബംഗളൂരു, മുംബൈ, ഡൽഹി ആൻഡ് എൻ സി ആർ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, അഹ്മദാബാദ്, പുനെ എന്നീ സ്ഥലങ്ങളിലാണ് പുതിയ തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കപ്പെടുകയെന്നും സർവേയിൽ പറയുന്നു.ഈ സ്ഥലങ്ങളിൽ 5,14,900 തൊഴിലവസരങ്ങളാണ് ഉണ്ടാകുക.'പുതുവർഷമായ 2020ൽ ഏഴുലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രധാനമായും സ്റ്റാർട് അപ്പുകൾ ആയിരിക്കും തൊഴിലവസരങ്ങൾ നൽകുക.എല്ലാ മേഖലകളിലും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മൈ ഹയറിംഗ് ക്ലബ്.കോം ആൻഡ് സാൻസ്ക്രിറ്റ് - നൗക്രി.ഇൻഫോ സി ഇ ഒ രാജേഷ് കുമാർ പറഞ്ഞു.42 പ്രധാന നഗരങ്ങളിലെ 12 വ്യവസായ മേഖലകളിൽ നിന്നുള്ള 4,278 കമ്പനികളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്.അതേസമയം, 2020ൽ ടെക്നോളജിക്കും ടെക്നിക്കൽ കഴിവിനുമാണ് മറ്റ് കഴിവുകളേക്കാൾ ആവശ്യമുണ്ടാകുക.2019ൽ 6.2 ലക്ഷം തൊഴിലവസരങ്ങൾ ആയിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്, അതിൽ 5.9 ലക്ഷം തൊഴിലുകൾ നൽകാൻ കഴിഞ്ഞു.റീടെയിൽ ആൻഡ് ഇ-കൊമേഴ്സ് മേഖലയിൽ ആയിരിക്കും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുക.ശമ്പളത്തിലും ബോണസിലും 2020ൽ എട്ടു ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ശമ്പളത്തിൽ എട്ടു ശതമാനവും ബോണസിൽ 10 ശതമാനവും വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.തെക്കൻ മേഖലയായിരിക്കും ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ (2, 15, 400) സൃഷ്ടിക്കുക.വടക്ക് (1,95,700), പടിഞ്ഞാറ് (1,65,700), കിഴക്ക് (1,25,800) എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ തൊഴിലവസരങ്ങൾ.രാ ഷ്ട്ര പ തി യു ടെ ശ ബ രി മ ല സ ന്ദ ർ ശ നം; സു ര ക്ഷ ഒ രു ക്കാ ൻ പ്രാ യോ ഗി ക ബു ദ്ധി മു ട്ടെ ന്ന് പോ ലീ സ്
ൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് സന്തോഷ വാര്ത്ത; ഏഴു ലക്ഷം തൊഴിലവസരങ്ങളുമായി സ്വകാര്യ കമ്പനികൾ
https://www.malayalamexpress.in/archives/994805/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത.പുതുവർഷത്തിൽ സ്വകാര്യമേഖലയിൽ ഏഴുലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.2020ൽ ശമ്പളത്തിൽ എട്ടു ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നും സർവേയിൽ പറയുന്നു.മൈ ഹയറിംഗ് ക്ലബ്.കോം ആൻഡ് സാൻസ്ക്രിറ്റ് - നൗക്രി.ഇൻഫോ എംപ്ലോയ്മെന്റ് ട്രെൻഡ് സർവേ 2020 അനുസരിച്ച് ഭൂരിഭാഗം തൊഴിൽ ദാതാക്കളും പുതിയ ആളുകളെ ജോലിക്കെടുക്കുന്നതിനെ കുറിച്ച് ശുഭാപ്തി വിശ്വാസത്തോടെയാണ് സംസാരിച്ചത്.ബംഗളൂരു, മുംബൈ, ഡൽഹി ആൻഡ് എൻ സി ആർ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, അഹ്മദാബാദ്, പുനെ എന്നീ സ്ഥലങ്ങളിലാണ് പുതിയ തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കപ്പെടുകയെന്നും സർവേയിൽ പറയുന്നു.ഈ സ്ഥലങ്ങളിൽ 5,14,900 തൊഴിലവസരങ്ങളാണ് ഉണ്ടാകുക.'പുതുവർഷമായ 2020ൽ ഏഴുലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രധാനമായും സ്റ്റാർട് അപ്പുകൾ ആയിരിക്കും തൊഴിലവസരങ്ങൾ നൽകുക.എല്ലാ മേഖലകളിലും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മൈ ഹയറിംഗ് ക്ലബ്.കോം ആൻഡ് സാൻസ്ക്രിറ്റ് - നൗക്രി.ഇൻഫോ സി ഇ ഒ രാജേഷ് കുമാർ പറഞ്ഞു.42 പ്രധാന നഗരങ്ങളിലെ 12 വ്യവസായ മേഖലകളിൽ നിന്നുള്ള 4,278 കമ്പനികളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്.അതേസമയം, 2020ൽ ടെക്നോളജിക്കും ടെക്നിക്കൽ കഴിവിനുമാണ് മറ്റ് കഴിവുകളേക്കാൾ ആവശ്യമുണ്ടാകുക.2019ൽ 6.2 ലക്ഷം തൊഴിലവസരങ്ങൾ ആയിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്, അതിൽ 5.9 ലക്ഷം തൊഴിലുകൾ നൽകാൻ കഴിഞ്ഞു.റീടെയിൽ ആൻഡ് ഇ-കൊമേഴ്സ് മേഖലയിൽ ആയിരിക്കും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുക.ശമ്പളത്തിലും ബോണസിലും 2020ൽ എട്ടു ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ശമ്പളത്തിൽ എട്ടു ശതമാനവും ബോണസിൽ 10 ശതമാനവും വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.തെക്കൻ മേഖലയായിരിക്കും ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ (2, 15, 400) സൃഷ്ടിക്കുക.വടക്ക് (1,95,700), പടിഞ്ഞാറ് (1,65,700), കിഴക്ക് (1,25,800) എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ തൊഴിലവസരങ്ങൾ.രാ ഷ്ട്ര പ തി യു ടെ ശ ബ രി മ ല സ ന്ദ ർ ശ നം; സു ര ക്ഷ ഒ രു ക്കാ ൻ പ്രാ യോ ഗി ക ബു ദ്ധി മു ട്ടെ ന്ന് പോ ലീ സ് ### Headline : ൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് സന്തോഷ വാര്ത്ത; ഏഴു ലക്ഷം തൊഴിലവസരങ്ങളുമായി സ്വകാര്യ കമ്പനികൾ
812
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്ത ശമ്പളം സംഭാവനയായി നല്കണമെന്ന സാലറി ചലഞ്ചിനെച്ചൊല്ലി കെഎസ്ഇബിയിലും വിവാദം മുറുകുന്നു.വൈദ്യുതി മന്ത്രി നല്കിയ ഉറപ്പിന് വിരുദ്ധമാണ് ബോര്ഡിറക്കിയ ഉത്തരവെന്ന് പ്രതിപക്ഷ സംഘടനകള് ആരോപിച്ചു.സര്ക്കാര് ഉത്തരവ് കെഎസ്ഇബിക്കും ബാധകമാണെന്ന് ചെയര്മാന് എന്എസ്പിള്ള വിശദീകരിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്ത ശമ്പളം സംഭാവനയായി നല്കണമെന്ന സര്ക്കാര് തീരുമാനം കെഎസ്ഇബിയിലും ബാധകമാക്കി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.വൈദ്യുതി മന്ത്രിയുടെ സാന്നിദ്ധ്യത്തില് ഈ മാസം 6ന് നടന്ന ചര്ച്ചയില് നിര്ബന്ധിത പിരിവ് ഉണ്ടാകില്ലെന്ന് ഉറപ്പ് നല്കിയിരുന്നുവെന്ന് പ്രതിപക്ഷ സംഘടനകള് പറയുന്നു.കഴിവിനനുസരിച്ചുള്ള സംഭാവന നല്കാനുള്ള ജീവനക്കാരുടെ അവസരം ഇല്ലാതാക്കുന്നതാണ് ഈ നടപടിയെന്നാണ് ആക്ഷേപം.വൈദ്യുതി മന്ത്രി ജീവനക്കാരുടെ പ്രതിനിധികളുമായി ചര്ച്ച നടത്തുമ്പോള് സാലറി ചലഞ്ച് ഉത്തരവിറങ്ങിയിട്ടലായിരുന്നുവെന്നാണ് കെഎസ്ഇബി നല്കുന്ന വിശദീകരണം.സര്ക്കാര് ഉത്തരവ് കെഎസ്ഇബിക്കും ബാധകമായതിനാല് ,ഉത്തരവ് അതേപടി നടപ്പാക്കുകയാണെന്ന് കെഎസ്ഇബി ചെയര്മാന് എന്,എസ് പിള്ള പറഞ്ഞു.ഒരുമാസത്തെ ശമ്പളം കൊടുക്കാന് കഴിയാത്തവര്ക്ക് അത് എഴുതി നല്കാമെന്നിരിക്കെ, പ്രതിഷേധത്തിനു പിന്നില് രാഷ്ട്രീയമാണെന്ന് ഭരണാനുകൂല സംഘടനകള് കുറ്റപ്പെടുത്തുന്നു.സാലറി ചലഞ്ച് അടിച്ചേല്പ്പിക്കുന്നുവെന്നാരോപിച്ച് , കെഎസ്ഇബിയിലെ പ്രതിപക്ഷാനുകൂല സംഘടനകള് തിങ്കഴാഴ്ച വൈദ്യുതി ഭവനു മുന്നിലും ജില്ലാ ഓഫീസുകള്ക്കു മുന്നിലും പ്രതിഷേധം സംഘടിപ്പിക്കും
സാലറി ചലഞ്ച്; കെഎസ്ഇബിയിലും വിവാദം; അടിച്ചേല്പിക്കുന്നെന്ന് ആരോപണം
https://bignewskerala.com/2018/09/14/salary-challenge-controversy-in-kseb-too/12762/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്ത ശമ്പളം സംഭാവനയായി നല്കണമെന്ന സാലറി ചലഞ്ചിനെച്ചൊല്ലി കെഎസ്ഇബിയിലും വിവാദം മുറുകുന്നു.വൈദ്യുതി മന്ത്രി നല്കിയ ഉറപ്പിന് വിരുദ്ധമാണ് ബോര്ഡിറക്കിയ ഉത്തരവെന്ന് പ്രതിപക്ഷ സംഘടനകള് ആരോപിച്ചു.സര്ക്കാര് ഉത്തരവ് കെഎസ്ഇബിക്കും ബാധകമാണെന്ന് ചെയര്മാന് എന്എസ്പിള്ള വിശദീകരിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്ത ശമ്പളം സംഭാവനയായി നല്കണമെന്ന സര്ക്കാര് തീരുമാനം കെഎസ്ഇബിയിലും ബാധകമാക്കി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.വൈദ്യുതി മന്ത്രിയുടെ സാന്നിദ്ധ്യത്തില് ഈ മാസം 6ന് നടന്ന ചര്ച്ചയില് നിര്ബന്ധിത പിരിവ് ഉണ്ടാകില്ലെന്ന് ഉറപ്പ് നല്കിയിരുന്നുവെന്ന് പ്രതിപക്ഷ സംഘടനകള് പറയുന്നു.കഴിവിനനുസരിച്ചുള്ള സംഭാവന നല്കാനുള്ള ജീവനക്കാരുടെ അവസരം ഇല്ലാതാക്കുന്നതാണ് ഈ നടപടിയെന്നാണ് ആക്ഷേപം.വൈദ്യുതി മന്ത്രി ജീവനക്കാരുടെ പ്രതിനിധികളുമായി ചര്ച്ച നടത്തുമ്പോള് സാലറി ചലഞ്ച് ഉത്തരവിറങ്ങിയിട്ടലായിരുന്നുവെന്നാണ് കെഎസ്ഇബി നല്കുന്ന വിശദീകരണം.സര്ക്കാര് ഉത്തരവ് കെഎസ്ഇബിക്കും ബാധകമായതിനാല് ,ഉത്തരവ് അതേപടി നടപ്പാക്കുകയാണെന്ന് കെഎസ്ഇബി ചെയര്മാന് എന്,എസ് പിള്ള പറഞ്ഞു.ഒരുമാസത്തെ ശമ്പളം കൊടുക്കാന് കഴിയാത്തവര്ക്ക് അത് എഴുതി നല്കാമെന്നിരിക്കെ, പ്രതിഷേധത്തിനു പിന്നില് രാഷ്ട്രീയമാണെന്ന് ഭരണാനുകൂല സംഘടനകള് കുറ്റപ്പെടുത്തുന്നു.സാലറി ചലഞ്ച് അടിച്ചേല്പ്പിക്കുന്നുവെന്നാരോപിച്ച് , കെഎസ്ഇബിയിലെ പ്രതിപക്ഷാനുകൂല സംഘടനകള് തിങ്കഴാഴ്ച വൈദ്യുതി ഭവനു മുന്നിലും ജില്ലാ ഓഫീസുകള്ക്കു മുന്നിലും പ്രതിഷേധം സംഘടിപ്പിക്കും ### Headline : സാലറി ചലഞ്ച്; കെഎസ്ഇബിയിലും വിവാദം; അടിച്ചേല്പിക്കുന്നെന്ന് ആരോപണം
813
ലഖ്നൗ: ഉത്തര്പ്രദേശ് നിയമസഭയില് ബിജെപിക്കെതിരെ വമ്പന് പ്രതിഷേധവുമായി സമാജ് വാദി പാര്ട്ടി പ്രവര്ത്തകര്.ബജറ്റ് സെഷനില് നാടകീയ നീക്കങ്ങളാണ് നിയമസഭ സാക്ഷ്യം വഹിച്ചത്.പ്ലക്കാര്ഡുകള് ഉയര്ത്തിയും മുദ്രാവാക്യം വിളിച്ചും സമാജ് വാദി പാര്ട്ടി പ്രവര്ത്തകര് സഭയുടെ നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു.ബജറ്റ് സെഷന്റെ ആദ്യ ദിനമായിരുന്നു ഇന്ന്.പൗരത്വ നിയമം, ക്രമസമാധാനം, തൊഴില്, എല്പിജി വില എന്നിവയായിരുന്നു ഗവര്ണര് ആനന്ദി ബെന് പട്ടേലിന്റെ പ്രസംഗത്തില് ഇടംപിടിച്ചത്.ഗവര്ണറുടെ പ്രസംഗം തടസപ്പെടുത്താനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം.കടും ചുവപ്പ് നിറത്തിലുള്ള തൊപ്പിയുമണിഞ്ഞാണ് എസ്പി പ്രവര്ത്തകര് നിയമസഭയിലെത്തിയത്.ഗവര്ണര് പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ഇവര് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.ചിലര് കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.പൗരത്വ നിയമവും എന്ആര്സിക്കും എതിരായ പ്ലക്കാര്ഡുകളാണ് പ്രതിപക്ഷ എംഎല്എമാര് ഉയര്ത്തിയത്.അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിഷേധം കണ്ടിട്ടും കുലുങ്ങിയില്ല.അദ്ദേഹം പ്രതിഷേധങ്ങള് നോക്കിയിരിക്കുകയായിരുന്നു.ചില എംഎല്എമാര് എല്പിജി ഗ്യാസ് സിലിണ്ടറുമായിട്ടാണ് സഭയിലെത്തിയത്.ഇവര് ഇത് തോളില് ചുമന്നാണ് പ്രതിഷേധിച്ചത്.കഴിഞ്ഞ ദിവസം പാചകവാതക വില 145 രൂപ വര്ധിപ്പിച്ചിരുന്നു.ഇത് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്ശനം.ദില്ലി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വര്ധനവ് ഉണ്ടായത്.സഭയില് നിന്ന് പോയിട്ടും സമാജ് വാദി പാര്ട്ടി പ്രവര്ത്തകരും കോണ്ഗ്രസ് എംഎല്എമാരും സമരം തുടര്ന്നു.ഇവര് നിയമസഭയ്ക്ക് പുറത്ത് നിന്നാണ് സമരം നടത്തിയത്.ചില കോണ്ഗ്രസ് എംഎല്എമാര് റിക്ഷാക്കാര്ക്ക് തക്കാളികള് വിതരം ചെയ്താണ് പ്രതിഷേധിച്ചത്.വരും ദിവസങ്ങളില് യുപി നിയമസഭ സംഘര്ഷഭരിതമാകുമെന്ന സൂചനയാണ് പ്രതിപക്ഷം നല്കുന്നത്.തൊഴില്, വിലക്കയറ്റം എന്നിവയ്ക്ക് പുറമേ സിഎഎ, എന്ആര്സി വിഷയങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകും
നിയമസഭയുടെ നടുത്തളത്തിലിറങ്ങി എസ്പി നേതാക്കള്... കൈയ്യില് എല്പിജി സിലണ്ടറും, നാടകീയ നീക്കങ്ങള്
https://malayalam.oneindia.com/news/india/opposition-leaders-carry-cylinders-on-their-back-in-up-assembly-242017.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ലഖ്നൗ: ഉത്തര്പ്രദേശ് നിയമസഭയില് ബിജെപിക്കെതിരെ വമ്പന് പ്രതിഷേധവുമായി സമാജ് വാദി പാര്ട്ടി പ്രവര്ത്തകര്.ബജറ്റ് സെഷനില് നാടകീയ നീക്കങ്ങളാണ് നിയമസഭ സാക്ഷ്യം വഹിച്ചത്.പ്ലക്കാര്ഡുകള് ഉയര്ത്തിയും മുദ്രാവാക്യം വിളിച്ചും സമാജ് വാദി പാര്ട്ടി പ്രവര്ത്തകര് സഭയുടെ നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു.ബജറ്റ് സെഷന്റെ ആദ്യ ദിനമായിരുന്നു ഇന്ന്.പൗരത്വ നിയമം, ക്രമസമാധാനം, തൊഴില്, എല്പിജി വില എന്നിവയായിരുന്നു ഗവര്ണര് ആനന്ദി ബെന് പട്ടേലിന്റെ പ്രസംഗത്തില് ഇടംപിടിച്ചത്.ഗവര്ണറുടെ പ്രസംഗം തടസപ്പെടുത്താനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം.കടും ചുവപ്പ് നിറത്തിലുള്ള തൊപ്പിയുമണിഞ്ഞാണ് എസ്പി പ്രവര്ത്തകര് നിയമസഭയിലെത്തിയത്.ഗവര്ണര് പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ഇവര് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.ചിലര് കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.പൗരത്വ നിയമവും എന്ആര്സിക്കും എതിരായ പ്ലക്കാര്ഡുകളാണ് പ്രതിപക്ഷ എംഎല്എമാര് ഉയര്ത്തിയത്.അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിഷേധം കണ്ടിട്ടും കുലുങ്ങിയില്ല.അദ്ദേഹം പ്രതിഷേധങ്ങള് നോക്കിയിരിക്കുകയായിരുന്നു.ചില എംഎല്എമാര് എല്പിജി ഗ്യാസ് സിലിണ്ടറുമായിട്ടാണ് സഭയിലെത്തിയത്.ഇവര് ഇത് തോളില് ചുമന്നാണ് പ്രതിഷേധിച്ചത്.കഴിഞ്ഞ ദിവസം പാചകവാതക വില 145 രൂപ വര്ധിപ്പിച്ചിരുന്നു.ഇത് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്ശനം.ദില്ലി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വര്ധനവ് ഉണ്ടായത്.സഭയില് നിന്ന് പോയിട്ടും സമാജ് വാദി പാര്ട്ടി പ്രവര്ത്തകരും കോണ്ഗ്രസ് എംഎല്എമാരും സമരം തുടര്ന്നു.ഇവര് നിയമസഭയ്ക്ക് പുറത്ത് നിന്നാണ് സമരം നടത്തിയത്.ചില കോണ്ഗ്രസ് എംഎല്എമാര് റിക്ഷാക്കാര്ക്ക് തക്കാളികള് വിതരം ചെയ്താണ് പ്രതിഷേധിച്ചത്.വരും ദിവസങ്ങളില് യുപി നിയമസഭ സംഘര്ഷഭരിതമാകുമെന്ന സൂചനയാണ് പ്രതിപക്ഷം നല്കുന്നത്.തൊഴില്, വിലക്കയറ്റം എന്നിവയ്ക്ക് പുറമേ സിഎഎ, എന്ആര്സി വിഷയങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകും ### Headline : നിയമസഭയുടെ നടുത്തളത്തിലിറങ്ങി എസ്പി നേതാക്കള്... കൈയ്യില് എല്പിജി സിലണ്ടറും, നാടകീയ നീക്കങ്ങള്
814
സ്ത്രീകള് സെക്സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്.പക്ഷേ, ഇവര് ഇഷ്ടപ്പെടുന്ന സെക്സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഏത് പൊസിഷനില് ബന്ധപ്പെടുമ്പോഴാണ് സ്ത്രീകള്ക്ക് ഏറ്റവും കൂടുതല് സംതൃപ്തി ലഭിക്കുക? 1 ഡോഗ് സ്റ്റൈല്: പുരുഷന് പ്രധാന്യമുള്ള പൊസിഷനാണിത്.പേര് സൂചിപ്പിക്കുന്നതു തന്നെയാണ് ഈ രീതി.കൂടുതല് അടുപ്പവും സന്തോഷവും ഈ പൊസിഷനിലൂടെ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.2 മിഷണറി പൊസിഷന്: സാധാരണ ലൈംഗികബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്.എപ്പോഴും ഈ പൊസിഷനില് ബന്ധപ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും സ്ത്രീകള്ക്ക് എന്നും ഇഷ്ടമുള്ള പൊസിഷനാണിത്.3 കൗ ഗേള് സ്റ്റൈല്: സ്ത്രീകള് ഏറെ ആധിപത്യം സ്ഥാപിക്കുന്ന സെക്സ് രീതിയാണിത്.പുരുഷനു മുകളില് സ്ത്രീ ഒരു കുതിരപ്പുറത്തെന്ന പോലെ ഇരിക്കുകയും സെക്സ് നിയന്ത്രിക്കുകയും ചെയ്യും.ഇത് തിരിച്ചും ചെയ്യാന് സാധിക്കും.സ്ത്രീകളെ രതിമൂര്ച്ഛയിലേക്ക് എളുപ്പത്തിലെത്തിക്കാന് ഈ രീതിയില് സാധിക്കും.4 സ്പൂണ് പൊസിഷന്: മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള ഈ പൊസിഷന് ചില സ്ത്രീകള്ക്ക് ഏറെ ഇഷ്ടമാണ് 5 സ്റ്റാന്റിങ് പൊസിഷന്: നിന്നുകൊണ്ടുള്ള ലൈംഗികബന്ധം ഏറെ ബുദ്ധിമുട്ടുള്ളതാണെങ്കിലും അടുക്കളയിലെ മേശയോ ഓഫിസ് റൂമിലോ മേശയോ താങ്ങായി ഉപയോഗിക്കാന് സാധിക്കുമെങ്കില് ഇത് ഏറെ രസകരമായ അനുഭവമായിരിക്കും
സ്ത്രീകള് ഇഷ്ടപ്പെടുന്ന അഞ്ച് സെക്സ് പൊസിഷനുകള്
https://timeskerala.com/archives/159774
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സ്ത്രീകള് സെക്സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്.പക്ഷേ, ഇവര് ഇഷ്ടപ്പെടുന്ന സെക്സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഏത് പൊസിഷനില് ബന്ധപ്പെടുമ്പോഴാണ് സ്ത്രീകള്ക്ക് ഏറ്റവും കൂടുതല് സംതൃപ്തി ലഭിക്കുക? 1 ഡോഗ് സ്റ്റൈല്: പുരുഷന് പ്രധാന്യമുള്ള പൊസിഷനാണിത്.പേര് സൂചിപ്പിക്കുന്നതു തന്നെയാണ് ഈ രീതി.കൂടുതല് അടുപ്പവും സന്തോഷവും ഈ പൊസിഷനിലൂടെ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.2 മിഷണറി പൊസിഷന്: സാധാരണ ലൈംഗികബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്.എപ്പോഴും ഈ പൊസിഷനില് ബന്ധപ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും സ്ത്രീകള്ക്ക് എന്നും ഇഷ്ടമുള്ള പൊസിഷനാണിത്.3 കൗ ഗേള് സ്റ്റൈല്: സ്ത്രീകള് ഏറെ ആധിപത്യം സ്ഥാപിക്കുന്ന സെക്സ് രീതിയാണിത്.പുരുഷനു മുകളില് സ്ത്രീ ഒരു കുതിരപ്പുറത്തെന്ന പോലെ ഇരിക്കുകയും സെക്സ് നിയന്ത്രിക്കുകയും ചെയ്യും.ഇത് തിരിച്ചും ചെയ്യാന് സാധിക്കും.സ്ത്രീകളെ രതിമൂര്ച്ഛയിലേക്ക് എളുപ്പത്തിലെത്തിക്കാന് ഈ രീതിയില് സാധിക്കും.4 സ്പൂണ് പൊസിഷന്: മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള ഈ പൊസിഷന് ചില സ്ത്രീകള്ക്ക് ഏറെ ഇഷ്ടമാണ് 5 സ്റ്റാന്റിങ് പൊസിഷന്: നിന്നുകൊണ്ടുള്ള ലൈംഗികബന്ധം ഏറെ ബുദ്ധിമുട്ടുള്ളതാണെങ്കിലും അടുക്കളയിലെ മേശയോ ഓഫിസ് റൂമിലോ മേശയോ താങ്ങായി ഉപയോഗിക്കാന് സാധിക്കുമെങ്കില് ഇത് ഏറെ രസകരമായ അനുഭവമായിരിക്കും ### Headline : സ്ത്രീകള് ഇഷ്ടപ്പെടുന്ന അഞ്ച് സെക്സ് പൊസിഷനുകള്
815
ദില്ലി: പ്രാര്ഥന നടത്തിയിരുന്ന പള്ളി ഇല്ലാതായ മുസ്ലിം വിഭാഗങ്ങള്ക്ക് വേണ്ടി ഇടപെട്ടേ തീരൂ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പുതിയ പള്ളി നിര്മ്മിക്കാന് അയോധ്യ യില് തന്നെ 5 ഏക്കര് ഭൂമി മുസ്ലിങ്ങള്ക്ക് നല്കണമെന്ന് കോടതി വിധിച്ചത്.ഒരു മതേതര രാജ്യത്തിന് ചേരുന്നതായിരുന്നില്ല ബാബ്റി പള്ളി പൊളിക്കൽ.1992 ഡിസംബര് 6 ന് പള്ളി തകര്ത്ത സംഭവം നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.അയോധ്യ: ക്ഷേത്ര നിര്മ്മാണം, പള്ളിക്ക് ഭൂമി..ചരിത്ര വിധിയിലെ 7 സുപ്രധാന ഭാഗങ്ങള് ഇങ്ങനെ ചരിത്രപരമായ തെളിവുകള് വച്ച് നോക്കിയാല്, ഭൂമിക്ക് മേല് അവകാശമുണ്ടെന്ന ഹിന്ദുക്കളുടെ അവകാശവാദത്തിന് മുസ്ലിംങ്ങളുടെ അവകാശവാദത്തേക്കാള് താരതമ്യേന സാധുത കൂടുതലാണ്.ആര്ക്കിയോളജിക്കല് സര്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകള് പ്രധാനമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.മസ്ജിദ് നിർമിക്കപ്പെട്ടത് ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ല.മറ്റൊരു നിർമിതിയുടെ മുകളിലായിരുന്നുവെന്ന് കോടതി വിധിയില് വ്യക്തമാക്കുന്നു.എന്നാല് അത് ക്ഷേത്രമായിരുന്നെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.ഡിസംബർ 22നും 23നും ബാബ്റി മസ്ജിദിനുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതിലൂടെ മുസ്ലിംകളുടെ പള്ളിയെ അനാദരിക്കുന്നതും അപമാനിക്കുന്നതുമായ സ്ഥിതിയുണ്ടായെന്നും കോടതി അഭിപ്രായപ്പെട്ടു.ഭരണഘടനയ്ക്ക് മുന്നിൽ എല്ലാ മതങ്ങളും ഒരു പോലെയാണ്.സഹിഷ്ണുതയും പരസ്പരസഹവർത്തിത്വവും രാജ്യത്തിന്റെ മതേതരത്വത്തിന് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.അയോധ്യ കേസിന്റെ വിധി എഴുതിയത് അഞ്ച് ജഡ്ജിമാരിൽ ആര്? നിയമവൃത്തങ്ങളിൽ ചർച്ച നിയമപരമായി ശരിയല്ലെന്ന് വ്യക്തമാക്കിയാണ് തര്ക്കഭൂമി മൂന്നായി വിഭജിച്ച് നല്കി അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളിയത്.മൂന്നായി വിഭജിക്കുന്നത് മൂന്ന് കക്ഷികള്ക്കും സംതൃപ്തി നല്കുന്നില്ലെന്നും കോടതി വ്യക്തമാക്കി
അയോധ്യ വിധി: പള്ളി പണിയാന് എന്തുകൊണ്ട് തര്ക്കഭൂമിയില്ല? കോടതി വിധിയില് പറയുന്നത് ഇങ്ങനെ
https://malayalam.oneindia.com/news/india/ayodhya-verdict-why-muslims-are-not-given-alternative-site-236595.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പ്രാര്ഥന നടത്തിയിരുന്ന പള്ളി ഇല്ലാതായ മുസ്ലിം വിഭാഗങ്ങള്ക്ക് വേണ്ടി ഇടപെട്ടേ തീരൂ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പുതിയ പള്ളി നിര്മ്മിക്കാന് അയോധ്യ യില് തന്നെ 5 ഏക്കര് ഭൂമി മുസ്ലിങ്ങള്ക്ക് നല്കണമെന്ന് കോടതി വിധിച്ചത്.ഒരു മതേതര രാജ്യത്തിന് ചേരുന്നതായിരുന്നില്ല ബാബ്റി പള്ളി പൊളിക്കൽ.1992 ഡിസംബര് 6 ന് പള്ളി തകര്ത്ത സംഭവം നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.അയോധ്യ: ക്ഷേത്ര നിര്മ്മാണം, പള്ളിക്ക് ഭൂമി..ചരിത്ര വിധിയിലെ 7 സുപ്രധാന ഭാഗങ്ങള് ഇങ്ങനെ ചരിത്രപരമായ തെളിവുകള് വച്ച് നോക്കിയാല്, ഭൂമിക്ക് മേല് അവകാശമുണ്ടെന്ന ഹിന്ദുക്കളുടെ അവകാശവാദത്തിന് മുസ്ലിംങ്ങളുടെ അവകാശവാദത്തേക്കാള് താരതമ്യേന സാധുത കൂടുതലാണ്.ആര്ക്കിയോളജിക്കല് സര്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകള് പ്രധാനമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.മസ്ജിദ് നിർമിക്കപ്പെട്ടത് ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ല.മറ്റൊരു നിർമിതിയുടെ മുകളിലായിരുന്നുവെന്ന് കോടതി വിധിയില് വ്യക്തമാക്കുന്നു.എന്നാല് അത് ക്ഷേത്രമായിരുന്നെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.ഡിസംബർ 22നും 23നും ബാബ്റി മസ്ജിദിനുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതിലൂടെ മുസ്ലിംകളുടെ പള്ളിയെ അനാദരിക്കുന്നതും അപമാനിക്കുന്നതുമായ സ്ഥിതിയുണ്ടായെന്നും കോടതി അഭിപ്രായപ്പെട്ടു.ഭരണഘടനയ്ക്ക് മുന്നിൽ എല്ലാ മതങ്ങളും ഒരു പോലെയാണ്.സഹിഷ്ണുതയും പരസ്പരസഹവർത്തിത്വവും രാജ്യത്തിന്റെ മതേതരത്വത്തിന് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.അയോധ്യ കേസിന്റെ വിധി എഴുതിയത് അഞ്ച് ജഡ്ജിമാരിൽ ആര്? നിയമവൃത്തങ്ങളിൽ ചർച്ച നിയമപരമായി ശരിയല്ലെന്ന് വ്യക്തമാക്കിയാണ് തര്ക്കഭൂമി മൂന്നായി വിഭജിച്ച് നല്കി അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളിയത്.മൂന്നായി വിഭജിക്കുന്നത് മൂന്ന് കക്ഷികള്ക്കും സംതൃപ്തി നല്കുന്നില്ലെന്നും കോടതി വ്യക്തമാക്കി ### Headline : അയോധ്യ വിധി: പള്ളി പണിയാന് എന്തുകൊണ്ട് തര്ക്കഭൂമിയില്ല? കോടതി വിധിയില് പറയുന്നത് ഇങ്ങനെ
816
കൊച്ചി : ജാതിയുടേയും മതത്തിന്റെയും ഭാഷയുടേയും ദേശത്തിന്റെയും പേരിലുള്ള ഒരു വേർതിരിവുമില്ലാതെ കേരളത്തിൽ ജോലി ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടാകുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ.ഏതു മതത്തിലും ജാതിയിലുംപെട്ടവർക്ക് ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും തൊഴിലെടുക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അന്തർദേശീയ കുടിയേറ്റ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.തൊഴിലാളി ക്ഷേമ നടപടികളിൽ കേരളത്തെ മറികടക്കാൻ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനുമാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.രാജ്യത്ത് ഏറ്റവും ഉയർന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണു കേരളം.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് തൊഴിലാളികളെ അതിഥികളായാണു കേരളം സ്വീകരിച്ചത്.പല സംസ്ഥാനങ്ങളും ഭാഷയുടെയും വംശത്തിന്റെയും ദേശത്തിന്റെയും മതത്തിന്റെയുമൊക്കെ പേരിൽ കുടിയേറ്റതൊഴിലാളികളെ മാറ്റി നിർത്തുമ്പോൾ കേരളം അവരെ അതിഥികളായി വരവേൽക്കുകയാണ്.കേരളീയജീവിതത്തിന്റെ സുപ്രധാനമായ ഒരു ഘടകമായി അതിഥി തൊഴിലാളികൾ മാറിക്കഴിഞ്ഞതായും മന്ത്രി വ്യകത്മാക്കി.കേരളത്തിലെ തൊഴിലാളികൾക്കുള്ള എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ഈ തൊഴിലാളികൾക്കും സർക്കാർ നൽകുന്നുണ്ട്.ഇതര സംസ്ഥാന തൊഴിലാളികൾക്ക് രണ്ടു ലക്ഷം രൂപയുടെ അപകടമരണഇൻഷൂറൻസും 25,000 രൂപയുടെ സൗജന്യ ചികിത്സയും പ്രസവ സംബന്ധമായ ആനുകൂല്യവും ലഭ്യമാക്കുന്ന ആവാസ് അഷ്വറൻസ് പദ്ധതി ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു.ആവാസ് മുഖേന 56 സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്.ഇതുവരെ 4.91 ലക്ഷം തൊഴിലാളികൾ ആവാസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തൃശ്ശൂര് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയവരിൽ ഒരാളെക്കൂടി പിടികൂടി
മ ത-ദേശ ഭേദമില്ലാതെ ആർക്കും കേരളത്തിൽ ജോലി ചെയ്യാൻ അവകാശമുണ്ടാകും : മന്ത്രി ടി.പി. രാമകൃഷ്ണൻ
https://www.malayalamexpress.in/archives/976659/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി : ജാതിയുടേയും മതത്തിന്റെയും ഭാഷയുടേയും ദേശത്തിന്റെയും പേരിലുള്ള ഒരു വേർതിരിവുമില്ലാതെ കേരളത്തിൽ ജോലി ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടാകുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ.ഏതു മതത്തിലും ജാതിയിലുംപെട്ടവർക്ക് ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും തൊഴിലെടുക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അന്തർദേശീയ കുടിയേറ്റ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.തൊഴിലാളി ക്ഷേമ നടപടികളിൽ കേരളത്തെ മറികടക്കാൻ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനുമാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.രാജ്യത്ത് ഏറ്റവും ഉയർന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണു കേരളം.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് തൊഴിലാളികളെ അതിഥികളായാണു കേരളം സ്വീകരിച്ചത്.പല സംസ്ഥാനങ്ങളും ഭാഷയുടെയും വംശത്തിന്റെയും ദേശത്തിന്റെയും മതത്തിന്റെയുമൊക്കെ പേരിൽ കുടിയേറ്റതൊഴിലാളികളെ മാറ്റി നിർത്തുമ്പോൾ കേരളം അവരെ അതിഥികളായി വരവേൽക്കുകയാണ്.കേരളീയജീവിതത്തിന്റെ സുപ്രധാനമായ ഒരു ഘടകമായി അതിഥി തൊഴിലാളികൾ മാറിക്കഴിഞ്ഞതായും മന്ത്രി വ്യകത്മാക്കി.കേരളത്തിലെ തൊഴിലാളികൾക്കുള്ള എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ഈ തൊഴിലാളികൾക്കും സർക്കാർ നൽകുന്നുണ്ട്.ഇതര സംസ്ഥാന തൊഴിലാളികൾക്ക് രണ്ടു ലക്ഷം രൂപയുടെ അപകടമരണഇൻഷൂറൻസും 25,000 രൂപയുടെ സൗജന്യ ചികിത്സയും പ്രസവ സംബന്ധമായ ആനുകൂല്യവും ലഭ്യമാക്കുന്ന ആവാസ് അഷ്വറൻസ് പദ്ധതി ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു.ആവാസ് മുഖേന 56 സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്.ഇതുവരെ 4.91 ലക്ഷം തൊഴിലാളികൾ ആവാസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തൃശ്ശൂര് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയവരിൽ ഒരാളെക്കൂടി പിടികൂടി ### Headline : മ ത-ദേശ ഭേദമില്ലാതെ ആർക്കും കേരളത്തിൽ ജോലി ചെയ്യാൻ അവകാശമുണ്ടാകും : മന്ത്രി ടി.പി. രാമകൃഷ്ണൻ
817
കോട്ടയം: നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ ജീവനക്കാർക്കുനേരേ കുരുമുളക് സ്പ്രേ ചെയ്ത് ഒരുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു.പോസ്റ്റോഫീസ് റോഡിൽ അപ്പാച്ചിക്കുഴിയിലുള്ള എക്സ്പ്രസ് ബീസ് കൊറിയർ സർവീസ് സ്ഥാപനത്തിൽനിന്നാണ് പണം കവർന്നത്.തിങ്കളാഴ്ച 12 മണിക്ക് ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേർ സ്ഥാപനത്തിനുള്ളിലേക്ക് കയറി പണം എണ്ണിക്കൊണ്ടിരുന്ന ജീവനക്കാരുടെ മുഖത്തേക്ക് കുരുമുളക് സ്പ്രേ ചെയ്യുകയായിരുന്നു.ഒപ്പമുണ്ടായിരുന്നയാൾ പണം തട്ടിപ്പറിച്ച് പുറത്തേക്ക് ഓടി.ജീവനക്കാർ പിന്നാലെ ഓടിയെങ്കിലും ഇവർ മതിൽചാടിക്കടന്ന് രക്ഷപ്പെട്ടു.സംഭവസമയത്ത് നാല് ജീവനക്കാർ ഓഫീസിനുള്ളിലുണ്ടായിരുന്നു.ബഹളംകേട്ട് സമീപ സ്ഥാപനങ്ങളിലെ ജീവനക്കാർ ഒാടിയെത്തിയപ്പോഴേയ്ക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു.ഓട്ടത്തിനിടെ ഇവരുടെ കൈയിൽനിന്ന് കുറച്ചുപണം വഴിയിൽവീണു.ജീവനക്കാരായ വിഷ്ണു, സനീഷ്, നികേഷ് എന്നിവർക്കാണ് പരിക്കേറ്റത്.വിവരമറിഞ്ഞ് കോട്ടയം ഡിവൈ.എസ്.പി.ആർ.ശ്രീകുമാർ, കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ എം.ജെ.അരുൺ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.കവർച്ചാരംഗങ്ങൾ സ്ഥാപനത്തിലെ സി.സി.ടി.വി.ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ഇതിൽനിന്ന് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇല്ലിക്കൽ സ്വദേശിയും കഞ്ചാവ് കേസുകളിലെ പ്രതിയായ തിരുവാർപ്പ് സ്വദേശിയുമാണ് കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.കോട്ടയം വെസ്റ്റ് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്
കോട്ടയത്ത് കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർക്കുനേരേ കുരുമുളക് സ്പ്രേ ചെയ്ത് ലക്ഷം രൂപ കവർന്നു
https://www.malayalamexpress.in/archives/812979/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോട്ടയം: നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ ജീവനക്കാർക്കുനേരേ കുരുമുളക് സ്പ്രേ ചെയ്ത് ഒരുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു.പോസ്റ്റോഫീസ് റോഡിൽ അപ്പാച്ചിക്കുഴിയിലുള്ള എക്സ്പ്രസ് ബീസ് കൊറിയർ സർവീസ് സ്ഥാപനത്തിൽനിന്നാണ് പണം കവർന്നത്.തിങ്കളാഴ്ച 12 മണിക്ക് ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേർ സ്ഥാപനത്തിനുള്ളിലേക്ക് കയറി പണം എണ്ണിക്കൊണ്ടിരുന്ന ജീവനക്കാരുടെ മുഖത്തേക്ക് കുരുമുളക് സ്പ്രേ ചെയ്യുകയായിരുന്നു.ഒപ്പമുണ്ടായിരുന്നയാൾ പണം തട്ടിപ്പറിച്ച് പുറത്തേക്ക് ഓടി.ജീവനക്കാർ പിന്നാലെ ഓടിയെങ്കിലും ഇവർ മതിൽചാടിക്കടന്ന് രക്ഷപ്പെട്ടു.സംഭവസമയത്ത് നാല് ജീവനക്കാർ ഓഫീസിനുള്ളിലുണ്ടായിരുന്നു.ബഹളംകേട്ട് സമീപ സ്ഥാപനങ്ങളിലെ ജീവനക്കാർ ഒാടിയെത്തിയപ്പോഴേയ്ക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു.ഓട്ടത്തിനിടെ ഇവരുടെ കൈയിൽനിന്ന് കുറച്ചുപണം വഴിയിൽവീണു.ജീവനക്കാരായ വിഷ്ണു, സനീഷ്, നികേഷ് എന്നിവർക്കാണ് പരിക്കേറ്റത്.വിവരമറിഞ്ഞ് കോട്ടയം ഡിവൈ.എസ്.പി.ആർ.ശ്രീകുമാർ, കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ എം.ജെ.അരുൺ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.കവർച്ചാരംഗങ്ങൾ സ്ഥാപനത്തിലെ സി.സി.ടി.വി.ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ഇതിൽനിന്ന് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇല്ലിക്കൽ സ്വദേശിയും കഞ്ചാവ് കേസുകളിലെ പ്രതിയായ തിരുവാർപ്പ് സ്വദേശിയുമാണ് കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.കോട്ടയം വെസ്റ്റ് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത് ### Headline : കോട്ടയത്ത് കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർക്കുനേരേ കുരുമുളക് സ്പ്രേ ചെയ്ത് ലക്ഷം രൂപ കവർന്നു
818
കോണ്ഗ്രസില് ഇനി രാഹുല് യുഗം । ദില്ലി: ഇനി കോൺഗ്രസ്സിനെ രാഹുൽ ഗാന്ധി നയിക്കും.രാഹുലിനെ ദേശീയ അധ്യക്ഷനായി കോൺഗ്രസ്സ് പ്രഖ്യാപിച്ചു.ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് രാഹുൽ ചുമതലയേൽക്കും.കോണ്ഗ്രസ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിന്റെ പദവി ഏറ്റെടുക്കല് സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചത്.ദില്ലിയിലെ എഐസിസി ആസ്ഥാനത്തിന് മുന്നില് കോണ്ഗ്രസ്സ് പ്രവര്ത്തകര് വലിയ ആഘോഷത്തിലാണ്.രാഹുല് സ്ഥാനം ഏറ്റെടുക്കുന്നത് വഴി കോണ്ഗ്രസ്സില് വലിയൊരു മാറ്റം സംഭവിക്കുമെന്നാണ് പ്രവര്ത്തകര് പ്രതീക്ഷിക്കുന്നത്.കോണ്ഗ്രസ്സ് വലിയ തിരിച്ചടി നേരിട്ട് നില്ക്കുന്ന സമയത്താണ് സോണിയ ഗാന്ധി അധ്യക്ഷ പദവിയിലെത്തിയത്.കോണ്ഗ്രസ്സ് അധ്യക്ഷ പദവിയില് ഉള്ളയാള് ജീവനോടെയിരിക്കുമ്പോള് തന്നെ പുതിയ അധ്യക്ഷന് ചുമതലയേല്ക്കുന്നത് പാര്ട്ടിയുടെ ചരിത്രത്തില് ഇതാദ്യമായാണ്.19 വര്ഷങ്ങള്ക്ക് ശേഷമാണ് കോണ്ഗ്രസ്സില് നേതൃമാറ്റമുണ്ടാകുന്നത്.നേരത്തെ തന്നെ രാഹുല് ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് പാര്ട്ടിക്കുള്ളില് ആവശ്യം ഉയര്ന്നിരുന്നു.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഈ ആവശ്യം ശക്തമായിരുന്നു.എന്നാല് പദവി ഏറ്റെടുക്കാന് രാഹുല് തയ്യാറായിരുന്നില്ല.പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനും രാഹുല് തയ്യാറായില്ല.തോല്വി സംഭവിച്ചാല് അത് വലിയ തിരിച്ചടിയാകുമെന്ന് രാഹുല് ഭയന്നു.ഇപ്പോള് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുകൊണ്ടിരിക്കേയാണ് അധികാര കൈമാറ്റമെന്നത് നിര്ണായകമാണ്.പാര്ട്ടിയില് രാഹുല് ഗാന്ധിക്ക് എതിരില്ല.എതിരില്ലാതെയാണ് പാര്ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള ഈ തെരഞ്ഞെടുപ്പ്.മറ്റാരും പത്രിക നല്കാത്ത സാഹചര്യത്തിലാണ് രാഹുലിനെ പാര്ട്ടി അധ്യക്ഷനായി പ്രഖ്യാപിച്ചത്.രാഹുലിന് വേണ്ടി 89 സെറ്റ് പത്രികയാണ് സമര്പ്പിച്ചിരുന്നത്.പ്രവര്ത്തക സമിതി അംഗങ്ങള് അടക്കം മുതിര്ന്ന മുപ്പത് നേതാക്കള് രാഹുലിന്റെ പത്രികയില് ഒപ്പിട്ടിട്ടുണ്ട്.രാഹുല് നേതൃപദവിയിലേക്ക് വരുന്നതോടെ കോണ്ഗ്രസ്സില് ഒരു തലമുറ മാറ്റം കൂടിയാണ് സംഭവിക്കുന്നത്
ഇനി കോൺഗ്രസിൽ രാഹുൽ യുഗം.. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷൻ.. സ്ഥാനാരോഹണം ശനിയാഴ്ച
https://malayalam.oneindia.com/news/india/rahul-gandhi-congress-president-188495.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോണ്ഗ്രസില് ഇനി രാഹുല് യുഗം । ദില്ലി: ഇനി കോൺഗ്രസ്സിനെ രാഹുൽ ഗാന്ധി നയിക്കും.രാഹുലിനെ ദേശീയ അധ്യക്ഷനായി കോൺഗ്രസ്സ് പ്രഖ്യാപിച്ചു.ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് രാഹുൽ ചുമതലയേൽക്കും.കോണ്ഗ്രസ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിന്റെ പദവി ഏറ്റെടുക്കല് സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചത്.ദില്ലിയിലെ എഐസിസി ആസ്ഥാനത്തിന് മുന്നില് കോണ്ഗ്രസ്സ് പ്രവര്ത്തകര് വലിയ ആഘോഷത്തിലാണ്.രാഹുല് സ്ഥാനം ഏറ്റെടുക്കുന്നത് വഴി കോണ്ഗ്രസ്സില് വലിയൊരു മാറ്റം സംഭവിക്കുമെന്നാണ് പ്രവര്ത്തകര് പ്രതീക്ഷിക്കുന്നത്.കോണ്ഗ്രസ്സ് വലിയ തിരിച്ചടി നേരിട്ട് നില്ക്കുന്ന സമയത്താണ് സോണിയ ഗാന്ധി അധ്യക്ഷ പദവിയിലെത്തിയത്.കോണ്ഗ്രസ്സ് അധ്യക്ഷ പദവിയില് ഉള്ളയാള് ജീവനോടെയിരിക്കുമ്പോള് തന്നെ പുതിയ അധ്യക്ഷന് ചുമതലയേല്ക്കുന്നത് പാര്ട്ടിയുടെ ചരിത്രത്തില് ഇതാദ്യമായാണ്.19 വര്ഷങ്ങള്ക്ക് ശേഷമാണ് കോണ്ഗ്രസ്സില് നേതൃമാറ്റമുണ്ടാകുന്നത്.നേരത്തെ തന്നെ രാഹുല് ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് പാര്ട്ടിക്കുള്ളില് ആവശ്യം ഉയര്ന്നിരുന്നു.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഈ ആവശ്യം ശക്തമായിരുന്നു.എന്നാല് പദവി ഏറ്റെടുക്കാന് രാഹുല് തയ്യാറായിരുന്നില്ല.പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനും രാഹുല് തയ്യാറായില്ല.തോല്വി സംഭവിച്ചാല് അത് വലിയ തിരിച്ചടിയാകുമെന്ന് രാഹുല് ഭയന്നു.ഇപ്പോള് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുകൊണ്ടിരിക്കേയാണ് അധികാര കൈമാറ്റമെന്നത് നിര്ണായകമാണ്.പാര്ട്ടിയില് രാഹുല് ഗാന്ധിക്ക് എതിരില്ല.എതിരില്ലാതെയാണ് പാര്ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള ഈ തെരഞ്ഞെടുപ്പ്.മറ്റാരും പത്രിക നല്കാത്ത സാഹചര്യത്തിലാണ് രാഹുലിനെ പാര്ട്ടി അധ്യക്ഷനായി പ്രഖ്യാപിച്ചത്.രാഹുലിന് വേണ്ടി 89 സെറ്റ് പത്രികയാണ് സമര്പ്പിച്ചിരുന്നത്.പ്രവര്ത്തക സമിതി അംഗങ്ങള് അടക്കം മുതിര്ന്ന മുപ്പത് നേതാക്കള് രാഹുലിന്റെ പത്രികയില് ഒപ്പിട്ടിട്ടുണ്ട്.രാഹുല് നേതൃപദവിയിലേക്ക് വരുന്നതോടെ കോണ്ഗ്രസ്സില് ഒരു തലമുറ മാറ്റം കൂടിയാണ് സംഭവിക്കുന്നത് ### Headline : ഇനി കോൺഗ്രസിൽ രാഹുൽ യുഗം.. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷൻ.. സ്ഥാനാരോഹണം ശനിയാഴ്ച
819
ക്യാൻസർ തളർത്തിയ അമ്പതുകാരിക്ക് പുനർജന്മം: സാഹസിക ശസ്ത്രക്രിയ നടന്നത് ദുബായിൽ!! 29, 2019, 00:17 വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഡോക്ടർക്ക് സസ്പെൻഷൻ, സംഭവം അതീവ ഗൌരവമെന്ന് മുഖ്യമന്ത്രി 21, 2019, 21:47 പഞ്ചാബില് ദളിതന് ക്രൂരമര്ദ്ദനം: വെള്ളത്തിന് പകരം മൂത്രം കുടിപ്പിച്ചെന്ന് പരാതി!! 16, 2019, 18:26 ഓട്ടോ യാത്രക്കാരനായ യുവാവിന്റെ മരണത്തിൽ ദുരൂഹത: പൊലിസ് അന്വേഷണം ഊർജിതമാക്കി 9, 2019, 19:45 പുരസ്കാരം നേടിയത് 12 ആശുപത്രികൾ: ആരോഗ്യ മന്ത്രിയുടെ ജില്ല ദേശീയ അംഗീകാരത്തിന്റെ തിളക്കത്തില്!! 8, 2019, 16:53 കേരളത്തിലെ 13 സര്ക്കാര് ആശുപത്രികള്ക്ക് കൂടി ദേശീയ അംഗീകാരം 6, 2019, 18:21 പിഎംസി ബാങ്ക് തട്ടിപ്പ്: അടിയന്തര ആവശ്യങ്ങള്ക്ക് 50000 രൂപ പിന്വലിക്കാമെന്ന്! 23, 2019, 16:08 പ്രസവവേദനയോട് മല്ലിട്ട് തൊഴിലാളി സ്ത്രീ; ചികിത്സിക്കാതെ തിരിച്ചയച്ച് സർക്കാർ ആശുപത്രി ജീവനക്കാർ! 22, 2019, 12:59 കണ്ണൂര് ഗവ.മെഡിക്കല് കോളജ് സമ്പൂര്ണ്ണ അണുവിമുക്തമാവുന്നു: സാനിറ്ററി റൗണ്ട്സ് തുടങ്ങി 22, 2019, 09:07 മലപ്പുറത്ത് 3 വർഷം മുമ്പ് നടന്നത് 'ജോസഫ്' മോഡൽ കൊല? വിദ്യാർത്ഥികളുടെ മരണത്തിന് പിന്നിൽ അവയവ മാഫിയ! 17, 2019, 16:26 പിഎംസി ബാങ്ക് പ്രതിസന്ധി: ദിവസങ്ങള്ക്കിടെ മരിച്ചത് മൂന്ന് നിക്ഷേപകര്, മൂന്നില് ഒന്ന് ആത്മഹത്യ
ആശുപത്രി: Latest ആശുപത്രി
https://malayalam.oneindia.com/topic/%E0%B4%86%E0%B4%B6%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF/?page-no=2
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ക്യാൻസർ തളർത്തിയ അമ്പതുകാരിക്ക് പുനർജന്മം: സാഹസിക ശസ്ത്രക്രിയ നടന്നത് ദുബായിൽ!! 29, 2019, 00:17 വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഡോക്ടർക്ക് സസ്പെൻഷൻ, സംഭവം അതീവ ഗൌരവമെന്ന് മുഖ്യമന്ത്രി 21, 2019, 21:47 പഞ്ചാബില് ദളിതന് ക്രൂരമര്ദ്ദനം: വെള്ളത്തിന് പകരം മൂത്രം കുടിപ്പിച്ചെന്ന് പരാതി!! 16, 2019, 18:26 ഓട്ടോ യാത്രക്കാരനായ യുവാവിന്റെ മരണത്തിൽ ദുരൂഹത: പൊലിസ് അന്വേഷണം ഊർജിതമാക്കി 9, 2019, 19:45 പുരസ്കാരം നേടിയത് 12 ആശുപത്രികൾ: ആരോഗ്യ മന്ത്രിയുടെ ജില്ല ദേശീയ അംഗീകാരത്തിന്റെ തിളക്കത്തില്!! 8, 2019, 16:53 കേരളത്തിലെ 13 സര്ക്കാര് ആശുപത്രികള്ക്ക് കൂടി ദേശീയ അംഗീകാരം 6, 2019, 18:21 പിഎംസി ബാങ്ക് തട്ടിപ്പ്: അടിയന്തര ആവശ്യങ്ങള്ക്ക് 50000 രൂപ പിന്വലിക്കാമെന്ന്! 23, 2019, 16:08 പ്രസവവേദനയോട് മല്ലിട്ട് തൊഴിലാളി സ്ത്രീ; ചികിത്സിക്കാതെ തിരിച്ചയച്ച് സർക്കാർ ആശുപത്രി ജീവനക്കാർ! 22, 2019, 12:59 കണ്ണൂര് ഗവ.മെഡിക്കല് കോളജ് സമ്പൂര്ണ്ണ അണുവിമുക്തമാവുന്നു: സാനിറ്ററി റൗണ്ട്സ് തുടങ്ങി 22, 2019, 09:07 മലപ്പുറത്ത് 3 വർഷം മുമ്പ് നടന്നത് 'ജോസഫ്' മോഡൽ കൊല? വിദ്യാർത്ഥികളുടെ മരണത്തിന് പിന്നിൽ അവയവ മാഫിയ! 17, 2019, 16:26 പിഎംസി ബാങ്ക് പ്രതിസന്ധി: ദിവസങ്ങള്ക്കിടെ മരിച്ചത് മൂന്ന് നിക്ഷേപകര്, മൂന്നില് ഒന്ന് ആത്മഹത്യ ### Headline : ആശുപത്രി: Latest ആശുപത്രി
820
ദില്ലി: നരേന്ദ്ര മോദി യുടെ ആദ്യ മന്ത്രിസഭാ യോഗത്തില് വമ്പന് പ്രഖ്യാപനങ്ങള്.പ്രധാനമന്ത്രി കിസാന് പദ്ധതിയുടെ ആനുകൂല്യങ്ങള് രാജ്യത്തെ എല്ലാ കര്ഷകര്ക്കും ഇനി ലഭിക്കും.നേരത്തെ പ്രഖ്യാപിച്ച വര്ഷത്തില് 6000 പദ്ധതി ഇതോടെ രാജ്യത്തുള്ള എല്ലാ കര്ഷകര്ക്കും ലഭിക്കും.40 വയസ്സിന് മുകളിലുള്ള കര്ഷകര്ക്ക് 3000 രൂപ മാസം പെന്ഷനും സര്ക്കാര് ഉറപ്പാക്കും.ഇതിന് അംഗീകാരവും നല്കിയിട്ടുണ്ട്.അതേസമയം പെന്ഷന് പദ്ധതി രാജ്യത്തെ അഞ്ച് കോടി കര്ഷകര്ക്ക് ഗുണം ചെയ്യും.12500 കോടി രൂപ അധിക ചെലവ് ഇതിലൂടെ സര്ക്കാരിനുണ്ടാവും.പദ്ധതിയുടെ മൊത്തം ചെലവ് 87000 കോടിയാണ്.എന്ഡിഎ സര്ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിര്ണായക തീരുമാനമുണ്ടായത്.നേരത്തെ പ്രകടന പത്രികയില് പദ്ധതി എല്ലാവര്ക്കും നല്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു.ഇടക്കാല ബജറ്റിലാണ് കര്ഷകര്ക്ക് വര്ഷം 6000 രൂപ മൂന്ന് ഗഡുകളായി നല്കുമെന്ന് പ്രഖ്യാപിച്ചത്.അതേസമയം മൂന്ന് കോടിയില് അധികം കര്ഷകര്ക്ക് ഇതിന്റെ ആദ്യ ഗഡു ലഭിച്ച് കഴിഞ്ഞു.നിര്ണായകമായ പല കാര്യങ്ങളും മന്ത്രിസഭാ യോഗത്തില് എടുക്കാനായി.ജനങ്ങള്ക്കാണ് പ്രഥമ പരിഗണന.എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.കര്ഷകര്ക്ക് വലിയ നേട്ടം ഇതിലൂടെ ലഭിക്കുമെന്നും മോദി പറഞ്ഞു.അതേസമയം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ് 17 മുതല് നടക്കും.ഇതും മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപിച്ചത്.പ്രോ ടേം സ്പീക്കറായി മേനകാ ഗാന്ധിയെ നിശ്ചിയതായിട്ടാണ് സൂചന.ജൂണ് 19നാണ് സ്പീക്കര് തിരഞ്ഞെടുപ്പ്.ആദ്യ ദിനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കും.ആദ്യ രണ്ട് ദിവസം പുതിയതായി തിരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.ജൂലായ് അഞ്ചിന് പൊതുബജറ്റ് അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്
രാജ്യത്തെ എല്ലാ കര്ഷകര്ക്കും വര്ഷം 6000, കിസാന് പദ്ധതിയില് മോദി മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനം
https://malayalam.oneindia.com/news/india/pm-kisan-scheme-benefits-to-all-farmers-226742.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: നരേന്ദ്ര മോദി യുടെ ആദ്യ മന്ത്രിസഭാ യോഗത്തില് വമ്പന് പ്രഖ്യാപനങ്ങള്.പ്രധാനമന്ത്രി കിസാന് പദ്ധതിയുടെ ആനുകൂല്യങ്ങള് രാജ്യത്തെ എല്ലാ കര്ഷകര്ക്കും ഇനി ലഭിക്കും.നേരത്തെ പ്രഖ്യാപിച്ച വര്ഷത്തില് 6000 പദ്ധതി ഇതോടെ രാജ്യത്തുള്ള എല്ലാ കര്ഷകര്ക്കും ലഭിക്കും.40 വയസ്സിന് മുകളിലുള്ള കര്ഷകര്ക്ക് 3000 രൂപ മാസം പെന്ഷനും സര്ക്കാര് ഉറപ്പാക്കും.ഇതിന് അംഗീകാരവും നല്കിയിട്ടുണ്ട്.അതേസമയം പെന്ഷന് പദ്ധതി രാജ്യത്തെ അഞ്ച് കോടി കര്ഷകര്ക്ക് ഗുണം ചെയ്യും.12500 കോടി രൂപ അധിക ചെലവ് ഇതിലൂടെ സര്ക്കാരിനുണ്ടാവും.പദ്ധതിയുടെ മൊത്തം ചെലവ് 87000 കോടിയാണ്.എന്ഡിഎ സര്ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിര്ണായക തീരുമാനമുണ്ടായത്.നേരത്തെ പ്രകടന പത്രികയില് പദ്ധതി എല്ലാവര്ക്കും നല്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു.ഇടക്കാല ബജറ്റിലാണ് കര്ഷകര്ക്ക് വര്ഷം 6000 രൂപ മൂന്ന് ഗഡുകളായി നല്കുമെന്ന് പ്രഖ്യാപിച്ചത്.അതേസമയം മൂന്ന് കോടിയില് അധികം കര്ഷകര്ക്ക് ഇതിന്റെ ആദ്യ ഗഡു ലഭിച്ച് കഴിഞ്ഞു.നിര്ണായകമായ പല കാര്യങ്ങളും മന്ത്രിസഭാ യോഗത്തില് എടുക്കാനായി.ജനങ്ങള്ക്കാണ് പ്രഥമ പരിഗണന.എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.കര്ഷകര്ക്ക് വലിയ നേട്ടം ഇതിലൂടെ ലഭിക്കുമെന്നും മോദി പറഞ്ഞു.അതേസമയം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ് 17 മുതല് നടക്കും.ഇതും മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപിച്ചത്.പ്രോ ടേം സ്പീക്കറായി മേനകാ ഗാന്ധിയെ നിശ്ചിയതായിട്ടാണ് സൂചന.ജൂണ് 19നാണ് സ്പീക്കര് തിരഞ്ഞെടുപ്പ്.ആദ്യ ദിനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കും.ആദ്യ രണ്ട് ദിവസം പുതിയതായി തിരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.ജൂലായ് അഞ്ചിന് പൊതുബജറ്റ് അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട് ### Headline : രാജ്യത്തെ എല്ലാ കര്ഷകര്ക്കും വര്ഷം 6000, കിസാന് പദ്ധതിയില് മോദി മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനം
821
വിഷയം നരേന്ദ്ര മോദി 300 കോടിയുടെ പ്രതിരോധകരാറില് ഒപ്പുവെച്ചെന്ന് ട്രംപ്, ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് മോദി! 25, 2020, 14:18 ഒബാമയോ മറ്റ് യുഎസ് പ്രസിഡന്റുമാരോ കണ്ട ഇന്ത്യയല്ല....ട്രംപ് കണ്ടത് പുതിയ ഇന്ത്യയെന്ന് മുകേഷ് അംബാനി 24, 2020, 21:12 വിവേകാനന്ദനല്ല വിവേകമനന്, വേദങ്ങള്ക്ക് വേസ്താസ്, ട്രംപിന്റെ പ്രസംഗത്തിന് വന് ട്രോള് 24, 2020, 20:21 ക്യാപിറ്റല് ലെറ്റര് മുകളിലും കുത്തിടുന്ന അമേരിക്കന് പ്രസിഡന്റ്...എഴുതിയത് ഇങ്ങനെ 24, 2020, 17:29 ദില്ലിയിൽ രൂക്ഷമായി സംഘർഷം, അമിത് ഷാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ 24, 2020, 16:48 ചായ് വാലയില് നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള വളര്ച്ച, മോദിയിലാണ് ഇന്ത്യയുടെ സാധ്യതകളെന്ന് ട്രംപ്!! 24, 2020, 16:40 ട്രംപ് ഇന്നേ വരെ സസ്യാഹാരം കഴിക്കുന്നത് കണ്ടിട്ടില്ല, ഭക്ഷണത്തിന്റെ കാര്യത്തില് ആശങ്കയുമായി യുഎസ്!! 24, 2020, 15:23 വസ്ത്രധാരണത്തില് അമ്പരിപ്പിച്ച് ഇവാന്ക, ചുവപ്പും നീലയും ചേര്ന്ന വസ്ത്രത്തിന്റെ വില ഞെട്ടിക്കും!! 24, 2020, 14:34 ട്വിറ്ററിൽ ഡൊണാൾഡ് ട്രംപിനെതിരെ വൻ പ്രതിഷേധം, ഹാഷ്ടാഗ് ട്രെൻഡിംഗ്! 24, 2020, 13:21 തന്റെ വരവ് ഇന്ത്യ കണ്ട ഏറ്റവും വലിയ പരിപാടിയായിരിക്കുമെന്ന് മോദി പറഞ്ഞു; അവകാശവാദവുമായി ട്രംപ്
നരേന്ദ്ര മോദി: Latest നരേന്ദ്ര മോദി
https://malayalam.oneindia.com/topic/%E0%B4%A8%E0%B4%B0%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0-%E0%B4%AE%E0%B5%8B%E0%B4%A6%E0%B4%BF/?page-no=2
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം നരേന്ദ്ര മോദി 300 കോടിയുടെ പ്രതിരോധകരാറില് ഒപ്പുവെച്ചെന്ന് ട്രംപ്, ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് മോദി! 25, 2020, 14:18 ഒബാമയോ മറ്റ് യുഎസ് പ്രസിഡന്റുമാരോ കണ്ട ഇന്ത്യയല്ല....ട്രംപ് കണ്ടത് പുതിയ ഇന്ത്യയെന്ന് മുകേഷ് അംബാനി 24, 2020, 21:12 വിവേകാനന്ദനല്ല വിവേകമനന്, വേദങ്ങള്ക്ക് വേസ്താസ്, ട്രംപിന്റെ പ്രസംഗത്തിന് വന് ട്രോള് 24, 2020, 20:21 ക്യാപിറ്റല് ലെറ്റര് മുകളിലും കുത്തിടുന്ന അമേരിക്കന് പ്രസിഡന്റ്...എഴുതിയത് ഇങ്ങനെ 24, 2020, 17:29 ദില്ലിയിൽ രൂക്ഷമായി സംഘർഷം, അമിത് ഷാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ 24, 2020, 16:48 ചായ് വാലയില് നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള വളര്ച്ച, മോദിയിലാണ് ഇന്ത്യയുടെ സാധ്യതകളെന്ന് ട്രംപ്!! 24, 2020, 16:40 ട്രംപ് ഇന്നേ വരെ സസ്യാഹാരം കഴിക്കുന്നത് കണ്ടിട്ടില്ല, ഭക്ഷണത്തിന്റെ കാര്യത്തില് ആശങ്കയുമായി യുഎസ്!! 24, 2020, 15:23 വസ്ത്രധാരണത്തില് അമ്പരിപ്പിച്ച് ഇവാന്ക, ചുവപ്പും നീലയും ചേര്ന്ന വസ്ത്രത്തിന്റെ വില ഞെട്ടിക്കും!! 24, 2020, 14:34 ട്വിറ്ററിൽ ഡൊണാൾഡ് ട്രംപിനെതിരെ വൻ പ്രതിഷേധം, ഹാഷ്ടാഗ് ട്രെൻഡിംഗ്! 24, 2020, 13:21 തന്റെ വരവ് ഇന്ത്യ കണ്ട ഏറ്റവും വലിയ പരിപാടിയായിരിക്കുമെന്ന് മോദി പറഞ്ഞു; അവകാശവാദവുമായി ട്രംപ് ### Headline : നരേന്ദ്ര മോദി: Latest നരേന്ദ്ര മോദി
822
മലപ്പുറം : പ്രളയ ബാധിതര്ക്ക് കൈത്താങ്ങായി പുനരുദ്ധാരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി അവശത അനുഭവിക്കുന്ന ക്ഷീര കര്ഷകര്ക്കു ജയില് വകുപ്പിന്റെ തീറ്റപ്പുല്ലും പുല്ക്കടയും വിതരണം ചെയ്തു.തിരുവനന്തപുരം നെട്ടുകാല്ത്തേരി തുറന്ന ജയിലില് നിന്നാണു നിലമ്പൂര് പോത്തുകല്ലിലെത്തി ഇവ വിതരണം ചെയ്തത്.ആനകല്ല് ക്ഷീര സംഘത്തിനു കീഴില് പോത്തുകല് ഉപ്പട ശ്രീധര്മ്മ ശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് ജയില് ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം നിര്വ്വഹിച്ചു.പോത്തുകല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരപിള്ള അധ്യക്ഷത വഹിച്ചു.ക്ഷീര വികസന വകുപ്പ് ഡയറക്ടര് എസ്.ശ്രീകുമാര് മുഖ്യാതിഥിയായിരുന്നു.ക്ഷീര വികസന വകുപ്പിന്റെ സഹായത്തോടെ മൂന്ന് ടണ് തീറ്റപ്പുല്ലും മൂന്ന് ടണ് പുല്ക്കടയുമാണ് ദുരന്ത ബാധിത മേഖലയില് സൗജന്യമയായി വിതരണം ചെയ്തത്.474 ഏക്കര് വിസ്തീര്ണ്ണമുള്ള തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്ത്തേരി തുറന്ന ജയിലില് നിലവില് 367 അന്തേവാസികളാണുള്ളത്.റബ്ബര്, പച്ചക്കറി, വാഴ, കിഴങ്ങ് വര്ഗ്ഗങ്ങള്, തെങ്ങ്, കമുക്, തുടങ്ങി എല്ലാ കാര്ഷിക വിളകളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.ഡയറി, എരുമ, മുട്ടക്കോഴി, ആട്, ഇറച്ചിക്കോഴി എന്നിവയുടെ ഫാമുകള് തേനീച്ച വളര്ത്തല്, തീറ്റപ്പുല് കൃഷി, റബ്ബര് നഴ്സറി, പച്ചക്കറി തൈ ഉല്പ്പാദനവും ഇവിടെ നടക്കുന്നു.അഞ്ച് ഏക്കറില് പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്.ജയില് വളപ്പിനുള്ളിലെ ജലം സംഭരിക്കാനുള്ള ചെക്ക് ഡാമില് മത്സ്യക്കൃഷിയും നടത്തുന്നുണ്ട്.മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ഒ.ടി.ജയിംസ്, നിലമ്പൂര് ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ വില്യംസ്, പോത്തുകല് ഗ്രാമ പഞ്ചായത്ത് അംഗം ത്രേസ്യാമ്മ ജോര്ജ്ജ്, ജയില് സൂപ്രണ്ട് എം.കെ.വിനോദ് കുമാര്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് സിനില ഉണ്ണികൃഷ്ണന്, ക്ഷീര വികസന ഓഫീസര് അബ്ദുല് മജീദ്, ജയിലിലെ കൃഷി ഓഫീസര് ഡബ്ലിയു.ആര്.അജിത് സിംഗ്, ക്ഷീര വികസന വകുപ്പ് കണ്ട്രോളിംഗ് ഓഫീസര് എ.കെ.ബിന്ദു, ഡോ.മനോജ്, ക്ഷീര സംഘം പ്രതിനിധികളായ അച്ചന്കുഞ്ഞ്, മനോജ്, എന്നിവര് സംസാരിച്ചു.സെ ൻ കു മാ റി നെ തി രെ അ പ കീ ർ ത്തി ക ര മാ യ പോസ്റ്റ്; പോലീസ് കേസെടുത്തു
പ്രളയ ബാധിതര്ക്ക് കൈത്താങ്ങായി ജയില് വകുപ്പ്
https://www.malayalamexpress.in/archives/850517/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മലപ്പുറം : പ്രളയ ബാധിതര്ക്ക് കൈത്താങ്ങായി പുനരുദ്ധാരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി അവശത അനുഭവിക്കുന്ന ക്ഷീര കര്ഷകര്ക്കു ജയില് വകുപ്പിന്റെ തീറ്റപ്പുല്ലും പുല്ക്കടയും വിതരണം ചെയ്തു.തിരുവനന്തപുരം നെട്ടുകാല്ത്തേരി തുറന്ന ജയിലില് നിന്നാണു നിലമ്പൂര് പോത്തുകല്ലിലെത്തി ഇവ വിതരണം ചെയ്തത്.ആനകല്ല് ക്ഷീര സംഘത്തിനു കീഴില് പോത്തുകല് ഉപ്പട ശ്രീധര്മ്മ ശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് ജയില് ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം നിര്വ്വഹിച്ചു.പോത്തുകല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരപിള്ള അധ്യക്ഷത വഹിച്ചു.ക്ഷീര വികസന വകുപ്പ് ഡയറക്ടര് എസ്.ശ്രീകുമാര് മുഖ്യാതിഥിയായിരുന്നു.ക്ഷീര വികസന വകുപ്പിന്റെ സഹായത്തോടെ മൂന്ന് ടണ് തീറ്റപ്പുല്ലും മൂന്ന് ടണ് പുല്ക്കടയുമാണ് ദുരന്ത ബാധിത മേഖലയില് സൗജന്യമയായി വിതരണം ചെയ്തത്.474 ഏക്കര് വിസ്തീര്ണ്ണമുള്ള തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്ത്തേരി തുറന്ന ജയിലില് നിലവില് 367 അന്തേവാസികളാണുള്ളത്.റബ്ബര്, പച്ചക്കറി, വാഴ, കിഴങ്ങ് വര്ഗ്ഗങ്ങള്, തെങ്ങ്, കമുക്, തുടങ്ങി എല്ലാ കാര്ഷിക വിളകളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.ഡയറി, എരുമ, മുട്ടക്കോഴി, ആട്, ഇറച്ചിക്കോഴി എന്നിവയുടെ ഫാമുകള് തേനീച്ച വളര്ത്തല്, തീറ്റപ്പുല് കൃഷി, റബ്ബര് നഴ്സറി, പച്ചക്കറി തൈ ഉല്പ്പാദനവും ഇവിടെ നടക്കുന്നു.അഞ്ച് ഏക്കറില് പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്.ജയില് വളപ്പിനുള്ളിലെ ജലം സംഭരിക്കാനുള്ള ചെക്ക് ഡാമില് മത്സ്യക്കൃഷിയും നടത്തുന്നുണ്ട്.മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ഒ.ടി.ജയിംസ്, നിലമ്പൂര് ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ വില്യംസ്, പോത്തുകല് ഗ്രാമ പഞ്ചായത്ത് അംഗം ത്രേസ്യാമ്മ ജോര്ജ്ജ്, ജയില് സൂപ്രണ്ട് എം.കെ.വിനോദ് കുമാര്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് സിനില ഉണ്ണികൃഷ്ണന്, ക്ഷീര വികസന ഓഫീസര് അബ്ദുല് മജീദ്, ജയിലിലെ കൃഷി ഓഫീസര് ഡബ്ലിയു.ആര്.അജിത് സിംഗ്, ക്ഷീര വികസന വകുപ്പ് കണ്ട്രോളിംഗ് ഓഫീസര് എ.കെ.ബിന്ദു, ഡോ.മനോജ്, ക്ഷീര സംഘം പ്രതിനിധികളായ അച്ചന്കുഞ്ഞ്, മനോജ്, എന്നിവര് സംസാരിച്ചു.സെ ൻ കു മാ റി നെ തി രെ അ പ കീ ർ ത്തി ക ര മാ യ പോസ്റ്റ്; പോലീസ് കേസെടുത്തു ### Headline : പ്രളയ ബാധിതര്ക്ക് കൈത്താങ്ങായി ജയില് വകുപ്പ്
823
തിരുവനന്തപുരം: രാജ്യത്ത് സ്വര്ണക്കടത്ത് വര്ദ്ധിക്കുന്നതായി കസ്റ്റംസ് റിപ്പോര്ട്ട്.കടത്തുന്ന സ്വര്ണത്തിന്റെ മൂന്നിലൊന്നും എത്തുന്നത് കേരളത്തിലേക്കെന്ന് കസ്റ്റംസ് കമ്മീഷണര് സുമിത്ത് കുമാര് പറഞ്ഞു.ഈ സാമ്പത്തിക വര്ഷം പിടികൂടിയത് 44 കോടിയുടെ സ്വര്ണമാണെന്നും അദ്ദേഹം പറഞ്ഞു.അന്തർസംസ്ഥാന ബസുകൾ, ട്രെയിനുകൾ എന്നിവ വഴിയാണ് സ്വർണം കേരളത്തിലെത്തുന്നത്.ഇത്തരത്തിൽ സ്വർണം കടത്തിയ 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില് കസ്റ്റംസിന്റെ പ്രത്യേക ഓപ്പറേഷനില് പിടികൂടിയത് 123 കിലോ സ്വര്ണമാണ്.ഈ സാമ്പത്തിക വര്ഷം സെപ്റ്റംബർ 30 വരെ 44 കോടിയുടെ സ്വര്ണമാണ് പിടികൂടിയതെന്നും കസ്റ്റംസ് കമ്മീഷണര് വ്യക്തമാക്കി.കഴിഞ്ഞ വര്ഷം ഇത് 28 കോടിയായിരുന്നു.ഇതര സംസ്ഥാനങ്ങളില് നിന്നുമാണ് അനധികൃത സ്വര്ണം കൂടുതലായി കേരളത്തിലെത്തുന്നത്.കേരളത്തിലെ സ്വര്ണക്കടത്തില് ഏറ്റവും കൂടുതല് പിടികൂടിയത് കരിപ്പൂര് വിമാനത്താവളത്തില് നിന്നുമാണ്.175 കേസുകളാണ് ഇത്തരത്തില് രജിസ്റ്റര് ചെയ്തിട്ടുള്ളത്.രാജ്യത്ത് പ്രതിവര്ഷം 100കോടിയുടെ കള്ളക്കടത്താണ് നടക്കുന്നതെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്.ഇതേ തുടര്ന്ന് വിമാനത്താവളങ്ങളില് മറ്റും അതീവ ജാഗ്രത തുടരാനാണ് നിര്ദേശം.സ്വര്ണക്കടത്തിനെ കുറിച്ച് വിവരം നല്കുന്നവര്ക്ക് ഉയര്ന്ന പ്രതിഫലം നല്കുമെന്ന് കസ്റ്റംസ് കമ്മീഷണര് അറിയിച്ചു.ഒരു കിലോ സ്വർണം കണ്ടെത്താൻ വിവരം നൽകുന്നയാൾക്ക് 1,50,000 രൂപ പാരിതോഷികം ലഭിക്കും.50 ശതമാനം അഡ്വാൻസായി നൽകുമെന്നും കമ്മിഷണർ അറിയിച്ചു
രാജ്യത്ത് സ്വർണക്കടത്ത് കൂടുതൽ കേരളത്തിൽ: കസ്റ്റംസ് കമ്മിഷണർ
https://www.malayalamexpress.in/archives/878647/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: രാജ്യത്ത് സ്വര്ണക്കടത്ത് വര്ദ്ധിക്കുന്നതായി കസ്റ്റംസ് റിപ്പോര്ട്ട്.കടത്തുന്ന സ്വര്ണത്തിന്റെ മൂന്നിലൊന്നും എത്തുന്നത് കേരളത്തിലേക്കെന്ന് കസ്റ്റംസ് കമ്മീഷണര് സുമിത്ത് കുമാര് പറഞ്ഞു.ഈ സാമ്പത്തിക വര്ഷം പിടികൂടിയത് 44 കോടിയുടെ സ്വര്ണമാണെന്നും അദ്ദേഹം പറഞ്ഞു.അന്തർസംസ്ഥാന ബസുകൾ, ട്രെയിനുകൾ എന്നിവ വഴിയാണ് സ്വർണം കേരളത്തിലെത്തുന്നത്.ഇത്തരത്തിൽ സ്വർണം കടത്തിയ 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില് കസ്റ്റംസിന്റെ പ്രത്യേക ഓപ്പറേഷനില് പിടികൂടിയത് 123 കിലോ സ്വര്ണമാണ്.ഈ സാമ്പത്തിക വര്ഷം സെപ്റ്റംബർ 30 വരെ 44 കോടിയുടെ സ്വര്ണമാണ് പിടികൂടിയതെന്നും കസ്റ്റംസ് കമ്മീഷണര് വ്യക്തമാക്കി.കഴിഞ്ഞ വര്ഷം ഇത് 28 കോടിയായിരുന്നു.ഇതര സംസ്ഥാനങ്ങളില് നിന്നുമാണ് അനധികൃത സ്വര്ണം കൂടുതലായി കേരളത്തിലെത്തുന്നത്.കേരളത്തിലെ സ്വര്ണക്കടത്തില് ഏറ്റവും കൂടുതല് പിടികൂടിയത് കരിപ്പൂര് വിമാനത്താവളത്തില് നിന്നുമാണ്.175 കേസുകളാണ് ഇത്തരത്തില് രജിസ്റ്റര് ചെയ്തിട്ടുള്ളത്.രാജ്യത്ത് പ്രതിവര്ഷം 100കോടിയുടെ കള്ളക്കടത്താണ് നടക്കുന്നതെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്.ഇതേ തുടര്ന്ന് വിമാനത്താവളങ്ങളില് മറ്റും അതീവ ജാഗ്രത തുടരാനാണ് നിര്ദേശം.സ്വര്ണക്കടത്തിനെ കുറിച്ച് വിവരം നല്കുന്നവര്ക്ക് ഉയര്ന്ന പ്രതിഫലം നല്കുമെന്ന് കസ്റ്റംസ് കമ്മീഷണര് അറിയിച്ചു.ഒരു കിലോ സ്വർണം കണ്ടെത്താൻ വിവരം നൽകുന്നയാൾക്ക് 1,50,000 രൂപ പാരിതോഷികം ലഭിക്കും.50 ശതമാനം അഡ്വാൻസായി നൽകുമെന്നും കമ്മിഷണർ അറിയിച്ചു ### Headline : രാജ്യത്ത് സ്വർണക്കടത്ത് കൂടുതൽ കേരളത്തിൽ: കസ്റ്റംസ് കമ്മിഷണർ
824
ദില്ലി: രാജ്യത്ത് പെട്രോൾ വില കുതിച്ചുയരുന്നു.വെള്ളിയാഴ്ച രാജ്യതലസ്ഥാനത്ത് പെട്രോൾ വില 74.34ൽ എത്തിയപ്പോൾ മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 80 രൂപയാണ്.കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോൾ വിലയിൽ 2.05 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ഡീസൽ ലിറ്ററിന് 1.65 രൂപയും വർദ്ധിച്ചു.ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുന്നതിനെ തുടർന്നാണ് ഇന്ധന വില വർദ്ധിക്കുന്നത്.മാണി'യെ കൈവിടാതെ പാലാ: യുഡിഎഫിന്റെ പൊന്നാപുരം കോട്ടയില് വിജയക്കൊടി പാറിച്ച് കാപ്പന് തുടർച്ചയായ പത്താം ദിവസമാണ് ഇന്ധനവിലയിൽ വർദ്ധനവുണ്ടാകുന്നത്.സൗദി അറേബ്യയിലെ അരാംകോ എണ്ണ കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണ കേന്ദ്രത്തിനും നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുകയറിയത്.ഇന്ത്യയിലെ എണ്ണ ഇറക്കുമതിയുടെ അഞ്ചിലൊന്ന് സൗദി അറേബ്യയെ ആശ്രയിച്ചാണ്.ഇന്ത്യയിലേക്കുള്ള വിതരണം സുരക്ഷിതമാക്കാനായി സൗദി ഉദ്യോഗസ്ഥരുമായി അധികൃതർ ബന്ധപ്പെട്ട് വരികയാണ്.ആക്രണത്തെ തുടർന്ന് സൗദി അറേബ്യയുടെ മൊത്തം എണ്ണ ഉൽപ്പാദനത്തിൽ 57 ലക്ഷം ബാരലാണ് കുറവുണ്ടായത്.ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ടമാണിത്.കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെടില്ലെന്ന് ഉറപ്പ് ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്
ഇന്ധന വില കുതിച്ചുയരുന്നു; മുംബൈയിൽ പെട്രാൾ വില 80 കടന്നു, 10 ദിവസത്തിൽ കൂടിയത് 2.05 രൂപ
https://malayalam.oneindia.com/news/india/fuel-price-hike-petrol-touches-rs-80-in-mumbai-234193.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: രാജ്യത്ത് പെട്രോൾ വില കുതിച്ചുയരുന്നു.വെള്ളിയാഴ്ച രാജ്യതലസ്ഥാനത്ത് പെട്രോൾ വില 74.34ൽ എത്തിയപ്പോൾ മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 80 രൂപയാണ്.കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോൾ വിലയിൽ 2.05 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ഡീസൽ ലിറ്ററിന് 1.65 രൂപയും വർദ്ധിച്ചു.ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുന്നതിനെ തുടർന്നാണ് ഇന്ധന വില വർദ്ധിക്കുന്നത്.മാണി'യെ കൈവിടാതെ പാലാ: യുഡിഎഫിന്റെ പൊന്നാപുരം കോട്ടയില് വിജയക്കൊടി പാറിച്ച് കാപ്പന് തുടർച്ചയായ പത്താം ദിവസമാണ് ഇന്ധനവിലയിൽ വർദ്ധനവുണ്ടാകുന്നത്.സൗദി അറേബ്യയിലെ അരാംകോ എണ്ണ കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണ കേന്ദ്രത്തിനും നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുകയറിയത്.ഇന്ത്യയിലെ എണ്ണ ഇറക്കുമതിയുടെ അഞ്ചിലൊന്ന് സൗദി അറേബ്യയെ ആശ്രയിച്ചാണ്.ഇന്ത്യയിലേക്കുള്ള വിതരണം സുരക്ഷിതമാക്കാനായി സൗദി ഉദ്യോഗസ്ഥരുമായി അധികൃതർ ബന്ധപ്പെട്ട് വരികയാണ്.ആക്രണത്തെ തുടർന്ന് സൗദി അറേബ്യയുടെ മൊത്തം എണ്ണ ഉൽപ്പാദനത്തിൽ 57 ലക്ഷം ബാരലാണ് കുറവുണ്ടായത്.ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ടമാണിത്.കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെടില്ലെന്ന് ഉറപ്പ് ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് ### Headline : ഇന്ധന വില കുതിച്ചുയരുന്നു; മുംബൈയിൽ പെട്രാൾ വില 80 കടന്നു, 10 ദിവസത്തിൽ കൂടിയത് 2.05 രൂപ
825
മരിയ 10, 2017, 17:43 വാഷിങ്ടണ്: പ്രോഗ്രാം ചിത്രീകരണത്തിനിടേ മനുഷ്യന്റെ തലച്ചോറ് കഴിച്ച അവതാരകന്റെ നടപടി വിവാദത്തില്.ഹിന്ദുത്വത്തെ അപമാനിയ്ക്കുന്നതാണ് അവതാരകന്റെ നടപടി എന്നാണ് അമേരിക്കന് കോണ്ഗ്രസിലെ അംഗങ്ങള് പറഞ്ഞത്.സിഎന്എന് അവതാരകന് റാസ അസ്ലാന് ആണ് മനുഷ്യന്റെ തലച്ചോര് തിന്ന് വിവാദത്തില് ആയിരിയ്ക്കുന്നത്.'വിശ്വാസങ്ങള്' എന്ന പേരില് സിഎന്എന് ചാനലില് അവതരിപ്പിയ്ക്കുന്ന പരിപാടിയുടെ ചിത്രീകരണത്തിന് ഇടേയാണ് സംഭവം.ലോകത്തിലെ വിവിധ മതവിഭാഗങ്ങളിലെ വ്യത്യസ്തമായ ആചാരങ്ങളാണ് പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നത്.ഇതിനായി മാസങ്ങള് നീണ്ട ലോകപര്യടനത്തിലാണ് റാസ അസ്ലാന്.ഹിന്ദുമതത്തിന്റെ കേന്ദ്ര സ്ഥാനമായ ഇന്ത്യയിലും റാസ എത്തി.വാരണാസിയിലാണ് പരിപാടിയുടെ ഷൂട്ട് നടന്നത്.അഖോരി സന്യാസികള്ക്ക് ഇടയിലായിരുന്നു ഇത്.മനുഷ്യ ശരീരം തിന്നുന്ന, തലയോട്ടി കൊണ്ട് മാല ഇടുന്ന വളരെ പ്രാകൃതമായ ജീവിതം നയിയ്ക്കുന്ന അഖോരി സന്യാസികള്ക്ക് ഒപ്പമായിരുന്നു റാസ.ശവശരീരങ്ങള്ക്ക് ഇടയിലാണ് ചിത്രീകരണം പുരോഗമിയ്ക്കുന്നത്.രണ്ട് അഖോരി സന്യാസികളും റാസയ്ക്ക് ഒപ്പം ഉണ്ട്.അതില് ഒരാള് അവതാരകന് കഴിയ്ക്കാന് ഒരു സാധനം നല്കി.എന്താണ് ഇതെന്ന് ചോദിയ്ക്കാനുള്ള ധൈര്യം തനിയ്ക്ക് ഇല്ലായിരുന്നെന്ന് റാസ പറയുന്നു.കഴിച്ച് കഴിഞ്ഞ ശേഷമാണ് അറിയുന്നത് അത് തലച്ചോര് ആയിരുന്നു എന്ന്.വറുത്ത തലച്ചോറാണ് കഴിച്ചത്.എന്നാല് അതിന് പ്രത്യേകിച്ച് രുചി ഒന്നും തോന്നിയില്ലെന്ന് റാസ പറയുന്നു.തലച്ചോറാണ് കഴിച്ചതെന്ന് അറിഞ്ഞപ്പോള് ശരിയ്ക്കും ഞെട്ടിയത്രേ.തലയോട്ടിയില് നിറച്ച് അവര് തനിയ്ക്ക് മദ്യം ത്ന്നെന്നും റാസ പറയുന്നു.ധാരളം ചോദ്യങ്ങള് ചോദിച്ചാല് തല വെട്ടി കളയുമെന്ന് അഖോരി സന്യാസിമാര് ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ...വാരാണാസിയില് ചിത്രീകരിച്ച ദൃശ്യങ്ങള് സിഎന്എന്നില് കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.അഖോരി സന്യാസിമാരെ മുന് നിര്ത്തി ഹിന്ദുമതത്തെ കുറിച്ച് പറയുന്നത് തെറ്റാണെന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം.ഇതിലും ഭീകരമായ വിശ്വാസങ്ങൾ തങ്ങൾ അവതരിപ്പിയ്ക്കാനിയ്ക്കുന്നതേ ഉള്ളൂ എന്നാണ് അവതാരകന്റെ ഫേസ്ബുക്ക് പോസ്റ്റ്...വീഡിയോ കാണാം
പ്രോഗ്രാം ഷൂട്ടിനിടെ മനുഷ്യന്റെ തലച്ചോറ് തിന്ന അവതാരകൻ... അനുഭവം കേട്ടാൽ ഞെട്ടും !!! വീഡിയോ
https://malayalam.oneindia.com/news/international/cnn-anchor-reza-aslan-eats-human-brain-166692.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മരിയ 10, 2017, 17:43 വാഷിങ്ടണ്: പ്രോഗ്രാം ചിത്രീകരണത്തിനിടേ മനുഷ്യന്റെ തലച്ചോറ് കഴിച്ച അവതാരകന്റെ നടപടി വിവാദത്തില്.ഹിന്ദുത്വത്തെ അപമാനിയ്ക്കുന്നതാണ് അവതാരകന്റെ നടപടി എന്നാണ് അമേരിക്കന് കോണ്ഗ്രസിലെ അംഗങ്ങള് പറഞ്ഞത്.സിഎന്എന് അവതാരകന് റാസ അസ്ലാന് ആണ് മനുഷ്യന്റെ തലച്ചോര് തിന്ന് വിവാദത്തില് ആയിരിയ്ക്കുന്നത്.'വിശ്വാസങ്ങള്' എന്ന പേരില് സിഎന്എന് ചാനലില് അവതരിപ്പിയ്ക്കുന്ന പരിപാടിയുടെ ചിത്രീകരണത്തിന് ഇടേയാണ് സംഭവം.ലോകത്തിലെ വിവിധ മതവിഭാഗങ്ങളിലെ വ്യത്യസ്തമായ ആചാരങ്ങളാണ് പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നത്.ഇതിനായി മാസങ്ങള് നീണ്ട ലോകപര്യടനത്തിലാണ് റാസ അസ്ലാന്.ഹിന്ദുമതത്തിന്റെ കേന്ദ്ര സ്ഥാനമായ ഇന്ത്യയിലും റാസ എത്തി.വാരണാസിയിലാണ് പരിപാടിയുടെ ഷൂട്ട് നടന്നത്.അഖോരി സന്യാസികള്ക്ക് ഇടയിലായിരുന്നു ഇത്.മനുഷ്യ ശരീരം തിന്നുന്ന, തലയോട്ടി കൊണ്ട് മാല ഇടുന്ന വളരെ പ്രാകൃതമായ ജീവിതം നയിയ്ക്കുന്ന അഖോരി സന്യാസികള്ക്ക് ഒപ്പമായിരുന്നു റാസ.ശവശരീരങ്ങള്ക്ക് ഇടയിലാണ് ചിത്രീകരണം പുരോഗമിയ്ക്കുന്നത്.രണ്ട് അഖോരി സന്യാസികളും റാസയ്ക്ക് ഒപ്പം ഉണ്ട്.അതില് ഒരാള് അവതാരകന് കഴിയ്ക്കാന് ഒരു സാധനം നല്കി.എന്താണ് ഇതെന്ന് ചോദിയ്ക്കാനുള്ള ധൈര്യം തനിയ്ക്ക് ഇല്ലായിരുന്നെന്ന് റാസ പറയുന്നു.കഴിച്ച് കഴിഞ്ഞ ശേഷമാണ് അറിയുന്നത് അത് തലച്ചോര് ആയിരുന്നു എന്ന്.വറുത്ത തലച്ചോറാണ് കഴിച്ചത്.എന്നാല് അതിന് പ്രത്യേകിച്ച് രുചി ഒന്നും തോന്നിയില്ലെന്ന് റാസ പറയുന്നു.തലച്ചോറാണ് കഴിച്ചതെന്ന് അറിഞ്ഞപ്പോള് ശരിയ്ക്കും ഞെട്ടിയത്രേ.തലയോട്ടിയില് നിറച്ച് അവര് തനിയ്ക്ക് മദ്യം ത്ന്നെന്നും റാസ പറയുന്നു.ധാരളം ചോദ്യങ്ങള് ചോദിച്ചാല് തല വെട്ടി കളയുമെന്ന് അഖോരി സന്യാസിമാര് ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ...വാരാണാസിയില് ചിത്രീകരിച്ച ദൃശ്യങ്ങള് സിഎന്എന്നില് കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.അഖോരി സന്യാസിമാരെ മുന് നിര്ത്തി ഹിന്ദുമതത്തെ കുറിച്ച് പറയുന്നത് തെറ്റാണെന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം.ഇതിലും ഭീകരമായ വിശ്വാസങ്ങൾ തങ്ങൾ അവതരിപ്പിയ്ക്കാനിയ്ക്കുന്നതേ ഉള്ളൂ എന്നാണ് അവതാരകന്റെ ഫേസ്ബുക്ക് പോസ്റ്റ്...വീഡിയോ കാണാം ### Headline : പ്രോഗ്രാം ഷൂട്ടിനിടെ മനുഷ്യന്റെ തലച്ചോറ് തിന്ന അവതാരകൻ... അനുഭവം കേട്ടാൽ ഞെട്ടും !!! വീഡിയോ
826
ബംഗളൂരു: ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് നഗരത്തിലെ തിരക്കേറിയ നടപ്പാതകളിലൊന്നായ എച്ച്എസ്ആര് ലേഔട്ടില് മദ്യപിച്ച് വണ്ടിയോടിച്ച ഡ്രൈവര് 7 പേരെ ഇടിച്ചിട്ടത്.നടപ്പാതയിലൂടെ പോകുകയായിരുന്നവരെ ഇടിച്ചു തെറിപ്പിച്ച് കൊണ്ട് കാര് കയറി വരുന്ന ദൃശ്യം ഇതിനോടകം സോഷ്യല് മീഡിയ യില് വൈറലായി കഴിഞ്ഞു.എച്ച്എസ്ആര് ലേ ഔട്ടിലെ ഏഴാമത് ഫേസിലെ 17ാമത് ക്രോസിലാണ് അപകടം നടന്നത്.സ്വകാര്യ കാബ് ഡ്രൈവര് മുപ്പതുകാരനായ രാജേന്ദ്രയാണ് മദ്യപിച്ച് വണ്ടിയോടിച്ച് ആള്ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയത്.അപകടത്തില് പരിക്കേറ്റ 7 പേരില് 5 പേര്ക്ക് നിസ്സാര പരിക്കുകളാണുള്ളത്.എന്നാല് രണ്ട് പേരുടേത് ഗുരുതര പരിക്കാണ്.ഇവര് അപകട നില തരണം ചെയ്തതായി ഡോക്ടര്മാര് അറിയിച്ചു.കശ്മീരില് മനുഷ്യാവകാശങ്ങള് പൂര്ണമായും ലംഘിക്കപ്പെട്ടു; ലോക മനുഷ്യാവകാശ ദിനത്തില് മമതാ ബാനര്ജിയുടെ ട്വീറ്റ് മദ്യപിച്ച് വാഹനമോടിച്ചതിന് എച്ച്എസ്ആര് ലേ ഔട്ട് പോലീസ് കേസ് രജിസ്റ്റര് ചെയ്യുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.സെക്ഷന് 185 പ്രകാരം മദ്യപിച്ച് വാഹനം ഓടിക്കല്, സെക്ഷന് 279 പ്രകാരം അപകടകരമായ രീതില് വാഹനം ഓടിക്കല് എന്നീ വകുപ്പുകളാണ് ഡ്രൈവര്ക്കെതിരെ ചുമത്തിയിരിക്കുന്നത്."മദ്യപിച്ച വാഹനമോടിച്ചതാണ് കേസ്.മദ്യപിച്ച ഡ്രൈവര്ക്ക് ഡ്രൈവിംഗിലുള്ള കണ്ട്രോള് പൂര്ണമായും നഷ്ടപ്പെട്ടു.ഇതാണ് വലിയൊരു ആക്സിഡന്റിലേക്ക് നയിച്ചത്.ആളുകള് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്.ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്." എച്ച് എസ് ആര് ലേ ഔട്ടിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.റോഡരികിലെ ഒരു ഭക്ഷണശാലയ്ക്ക് മുന്നില് നില്ക്കുകയായിരുന്നവരുടെയും നടന്നു പോകുകയായിരുന്നവരുടെയും മുകളിലേക്കാണ് കാര് ഇടിച്ചു കയറിയത്.നടപ്പാതയിലേക്ക് കാര് ഇടിച്ചു കയറുന്നതിനിടെ വണ്ടിയിലിരുന്നും ഡ്രൈവര് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു
മദ്യപിച്ച് കാര് ഓടിച്ച ഡ്രൈവര് ഇടിച്ചിട്ടത് 7 പേരെ; സംഭവം ബംഗളൂരുവിലെ തിരക്കേറിയ നടപ്പാതയില്; സോഷ്യല് മീഡിയയില് വൈറലായി വീഡിയോ
https://malayalam.oneindia.com/news/india/video-shows-drunken-driver-running-over-people-in-bengaluru-232148.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബംഗളൂരു: ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് നഗരത്തിലെ തിരക്കേറിയ നടപ്പാതകളിലൊന്നായ എച്ച്എസ്ആര് ലേഔട്ടില് മദ്യപിച്ച് വണ്ടിയോടിച്ച ഡ്രൈവര് 7 പേരെ ഇടിച്ചിട്ടത്.നടപ്പാതയിലൂടെ പോകുകയായിരുന്നവരെ ഇടിച്ചു തെറിപ്പിച്ച് കൊണ്ട് കാര് കയറി വരുന്ന ദൃശ്യം ഇതിനോടകം സോഷ്യല് മീഡിയ യില് വൈറലായി കഴിഞ്ഞു.എച്ച്എസ്ആര് ലേ ഔട്ടിലെ ഏഴാമത് ഫേസിലെ 17ാമത് ക്രോസിലാണ് അപകടം നടന്നത്.സ്വകാര്യ കാബ് ഡ്രൈവര് മുപ്പതുകാരനായ രാജേന്ദ്രയാണ് മദ്യപിച്ച് വണ്ടിയോടിച്ച് ആള്ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയത്.അപകടത്തില് പരിക്കേറ്റ 7 പേരില് 5 പേര്ക്ക് നിസ്സാര പരിക്കുകളാണുള്ളത്.എന്നാല് രണ്ട് പേരുടേത് ഗുരുതര പരിക്കാണ്.ഇവര് അപകട നില തരണം ചെയ്തതായി ഡോക്ടര്മാര് അറിയിച്ചു.കശ്മീരില് മനുഷ്യാവകാശങ്ങള് പൂര്ണമായും ലംഘിക്കപ്പെട്ടു; ലോക മനുഷ്യാവകാശ ദിനത്തില് മമതാ ബാനര്ജിയുടെ ട്വീറ്റ് മദ്യപിച്ച് വാഹനമോടിച്ചതിന് എച്ച്എസ്ആര് ലേ ഔട്ട് പോലീസ് കേസ് രജിസ്റ്റര് ചെയ്യുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.സെക്ഷന് 185 പ്രകാരം മദ്യപിച്ച് വാഹനം ഓടിക്കല്, സെക്ഷന് 279 പ്രകാരം അപകടകരമായ രീതില് വാഹനം ഓടിക്കല് എന്നീ വകുപ്പുകളാണ് ഡ്രൈവര്ക്കെതിരെ ചുമത്തിയിരിക്കുന്നത്."മദ്യപിച്ച വാഹനമോടിച്ചതാണ് കേസ്.മദ്യപിച്ച ഡ്രൈവര്ക്ക് ഡ്രൈവിംഗിലുള്ള കണ്ട്രോള് പൂര്ണമായും നഷ്ടപ്പെട്ടു.ഇതാണ് വലിയൊരു ആക്സിഡന്റിലേക്ക് നയിച്ചത്.ആളുകള് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്.ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്." എച്ച് എസ് ആര് ലേ ഔട്ടിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.റോഡരികിലെ ഒരു ഭക്ഷണശാലയ്ക്ക് മുന്നില് നില്ക്കുകയായിരുന്നവരുടെയും നടന്നു പോകുകയായിരുന്നവരുടെയും മുകളിലേക്കാണ് കാര് ഇടിച്ചു കയറിയത്.നടപ്പാതയിലേക്ക് കാര് ഇടിച്ചു കയറുന്നതിനിടെ വണ്ടിയിലിരുന്നും ഡ്രൈവര് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു ### Headline : മദ്യപിച്ച് കാര് ഓടിച്ച ഡ്രൈവര് ഇടിച്ചിട്ടത് 7 പേരെ; സംഭവം ബംഗളൂരുവിലെ തിരക്കേറിയ നടപ്പാതയില്; സോഷ്യല് മീഡിയയില് വൈറലായി വീഡിയോ
827
കൊല്ലം: സിനിമാ താരങ്ങളെ നേരില് കാണുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ കാര്യമാണ്.അത് ദുല്ഖര് സല്മാന് ആണെങ്കിലും സണ്ണി ലിയോണ് ആണെങ്കിലും ആളുകള് ഒഴുകിയെത്തും.കൊല്ലം കൊട്ടാരക്കരയില് ഒരു മാളിന്റെ ഉദ്ഘാടനത്തിന് എത്തിയ നടന് ദുല്ഖര് സല്മാനെ നേരില് കാണാന് ആയിരങ്ങളാണ് സ്ഥലത്ത് തടിച്ച് കൂടിയത്.അതിനിടയില് ഒരു അപ്രതീക്ഷിത ദുരന്തവും സംഭവിച്ചു.ദുല്ഖറിനെ കാണാന് തടിച്ച് കൂടിയവരുടെ തിക്കിനും തിരക്കിനും ഇടയില്പ്പെട്ട് ഒരാള് മരിച്ചു.പ്രാവച്ചമ്പലം സ്വദേശി ഹരി എന്നയാളാണ് മരണപ്പെട്ടത്.ശനിയാഴ്ച ഉച്ചയോടെയാണ് ഈ ദാരുണ സംഭവം കൊട്ടാരക്കരയിൽ നടന്നത്.മാള് ഉദ്ഘാടനത്തിന് ദുല്ഖര് വരുന്നുണ്ട് എന്നറിഞ്ഞ് നിരവധി പേരാണ് റോഡിലും പരിസരത്തുള്ള കെട്ടിടങ്ങളിലുമടക്കം തടിച്ച് കൂടിയത്.ഇത്രയും തിരക്ക് ഇവിടെ പ്രതീക്ഷിച്ചില്ലെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും മാള് അധികൃതര് ഇടയ്ക്കിടെ മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നു.ദുല്ഖര് എത്തിയതോടെ തിരക്ക് നിയന്ത്രണാതീതമായി.ദുല്ഖറിനെ ഒരുനോക്ക് കാണാന് ആളുകള് ഉന്തും തള്ളുമായി.അതിനിടയില്പ്പെട്ട ഹരി കുഴഞ്ഞ് വീഴുകയായിരുന്നു.നേരത്തെ ഹൃദയാഘാതം വന്നിട്ടുള്ളയാളാണ് ഹരി എന്നാണ് പോലീസ് പറയുന്നത്.തിക്കിലും തിരക്കിലും പെട്ട് മറ്റ് ആറ് പേര്ക്ക് പരിക്കേറ്റിട്ടുമുണ്ട്.സംഭവത്തില് മാള് ഉടമയ്ക്ക് എതിരെ പോലീസ് കേസെടുത്തു.മതിയായ തയ്യാറെടുപ്പുകള് നടത്താതെയും റോഡില് വെച്ച് ഗതാഗതം തടസ്സപ്പെടുത്തിയും പരിപാടി നടത്തിയതിനാണ് കേസ്
ദുൽഖർ സൽമാനെ കാണാൻ വൻ തിരക്ക്.. ഉന്തും തള്ളും.. തിരക്കിൽ കുഴഞ്ഞ് വീണ് ഒരു മരണം
https://malayalam.oneindia.com/news/kerala/due-to-rush-in-dq-attending-function-man-died-206821.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊല്ലം: സിനിമാ താരങ്ങളെ നേരില് കാണുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ കാര്യമാണ്.അത് ദുല്ഖര് സല്മാന് ആണെങ്കിലും സണ്ണി ലിയോണ് ആണെങ്കിലും ആളുകള് ഒഴുകിയെത്തും.കൊല്ലം കൊട്ടാരക്കരയില് ഒരു മാളിന്റെ ഉദ്ഘാടനത്തിന് എത്തിയ നടന് ദുല്ഖര് സല്മാനെ നേരില് കാണാന് ആയിരങ്ങളാണ് സ്ഥലത്ത് തടിച്ച് കൂടിയത്.അതിനിടയില് ഒരു അപ്രതീക്ഷിത ദുരന്തവും സംഭവിച്ചു.ദുല്ഖറിനെ കാണാന് തടിച്ച് കൂടിയവരുടെ തിക്കിനും തിരക്കിനും ഇടയില്പ്പെട്ട് ഒരാള് മരിച്ചു.പ്രാവച്ചമ്പലം സ്വദേശി ഹരി എന്നയാളാണ് മരണപ്പെട്ടത്.ശനിയാഴ്ച ഉച്ചയോടെയാണ് ഈ ദാരുണ സംഭവം കൊട്ടാരക്കരയിൽ നടന്നത്.മാള് ഉദ്ഘാടനത്തിന് ദുല്ഖര് വരുന്നുണ്ട് എന്നറിഞ്ഞ് നിരവധി പേരാണ് റോഡിലും പരിസരത്തുള്ള കെട്ടിടങ്ങളിലുമടക്കം തടിച്ച് കൂടിയത്.ഇത്രയും തിരക്ക് ഇവിടെ പ്രതീക്ഷിച്ചില്ലെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും മാള് അധികൃതര് ഇടയ്ക്കിടെ മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നു.ദുല്ഖര് എത്തിയതോടെ തിരക്ക് നിയന്ത്രണാതീതമായി.ദുല്ഖറിനെ ഒരുനോക്ക് കാണാന് ആളുകള് ഉന്തും തള്ളുമായി.അതിനിടയില്പ്പെട്ട ഹരി കുഴഞ്ഞ് വീഴുകയായിരുന്നു.നേരത്തെ ഹൃദയാഘാതം വന്നിട്ടുള്ളയാളാണ് ഹരി എന്നാണ് പോലീസ് പറയുന്നത്.തിക്കിലും തിരക്കിലും പെട്ട് മറ്റ് ആറ് പേര്ക്ക് പരിക്കേറ്റിട്ടുമുണ്ട്.സംഭവത്തില് മാള് ഉടമയ്ക്ക് എതിരെ പോലീസ് കേസെടുത്തു.മതിയായ തയ്യാറെടുപ്പുകള് നടത്താതെയും റോഡില് വെച്ച് ഗതാഗതം തടസ്സപ്പെടുത്തിയും പരിപാടി നടത്തിയതിനാണ് കേസ് ### Headline : ദുൽഖർ സൽമാനെ കാണാൻ വൻ തിരക്ക്.. ഉന്തും തള്ളും.. തിരക്കിൽ കുഴഞ്ഞ് വീണ് ഒരു മരണം
828
തിരുവനന്തപുരം: കനത്ത മഴകാരണം ഒമ്പത് ജില്ലകളില് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.കണ്ണൂര്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്, ജില്ലകളിലാണ് അവധി.ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അങ്കണവാടികള്ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്മാര് അറിയിച്ചു.സര്വകലാശാല, പിഎസ്സി പരീക്ഷകള് മാറ്റിവെച്ചു.കണ്ണൂര്, കാലിക്കറ്റ്, എംജി സര്വകലാശാലകള് നടത്താനിരുന്ന പരീക്ഷകള് മാറ്റിവച്ചിട്ടുണ്ട്.പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.വെള്ളിയാഴ്ച നടത്താന് നിശ്ചയിച്ച പിഎസ്സി പരീക്ഷകള് ഈ മാസം 30ലേക്ക് മാറ്റി.കനത്ത മഴ തുടരുന്ന സാഹചര്യത്തില് അതീവ ജാഗ്രത പാലിക്കാന് സര്ക്കാര് നിര്ദേശം നല്കി.ദേശീയ ദുരന്തനിവാരണ സേനയെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും അയച്ചു.സേനയുടെ പത്ത് യൂണിറ്റുകളെ കൂടി കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെടാന് തീരുമാനിച്ചിട്ടുണ്ട്.കോഴിക്കോട് പത്ത് ദുരിതാശ്വാസ ക്യാംപുകള് തുറന്നിട്ടുണ്ട്.കോണ്ഗ്രസ് നേതാവ് ഗുലാം നബി കശ്മീരില്; വിമാനത്താവളത്തില് തടഞ്ഞു, പുറത്തിറങ്ങാന് അനുവദിച്ചില്ല കണ്ണൂര്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില് വെള്ളപ്പൊക്കമാണ്.വയനാട്ടില് 60 സൈനികരെ വിന്യസിക്കാന് തീരുമാനിച്ചിട്ടുണ്ട്.കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില് വെള്ളിയാഴ്ച റെഡ് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കാസര്ഗോഡ്, കണ്ണൂര്, തൃശൂര്, പാലക്കാട്, എറണാകുളം ജില്ലികളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചു
ഒമ്പത് ജില്ലകളില് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു, പരീക്ഷകള് മാറ്റിവെച്ചു, റെഡ് അലര്ട്ട്
https://malayalam.oneindia.com/news/kerala/heavy-rain-in-kerala-holiday-declared-in-nine-districts-231474.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കനത്ത മഴകാരണം ഒമ്പത് ജില്ലകളില് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.കണ്ണൂര്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്, ജില്ലകളിലാണ് അവധി.ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അങ്കണവാടികള്ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്മാര് അറിയിച്ചു.സര്വകലാശാല, പിഎസ്സി പരീക്ഷകള് മാറ്റിവെച്ചു.കണ്ണൂര്, കാലിക്കറ്റ്, എംജി സര്വകലാശാലകള് നടത്താനിരുന്ന പരീക്ഷകള് മാറ്റിവച്ചിട്ടുണ്ട്.പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.വെള്ളിയാഴ്ച നടത്താന് നിശ്ചയിച്ച പിഎസ്സി പരീക്ഷകള് ഈ മാസം 30ലേക്ക് മാറ്റി.കനത്ത മഴ തുടരുന്ന സാഹചര്യത്തില് അതീവ ജാഗ്രത പാലിക്കാന് സര്ക്കാര് നിര്ദേശം നല്കി.ദേശീയ ദുരന്തനിവാരണ സേനയെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും അയച്ചു.സേനയുടെ പത്ത് യൂണിറ്റുകളെ കൂടി കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെടാന് തീരുമാനിച്ചിട്ടുണ്ട്.കോഴിക്കോട് പത്ത് ദുരിതാശ്വാസ ക്യാംപുകള് തുറന്നിട്ടുണ്ട്.കോണ്ഗ്രസ് നേതാവ് ഗുലാം നബി കശ്മീരില്; വിമാനത്താവളത്തില് തടഞ്ഞു, പുറത്തിറങ്ങാന് അനുവദിച്ചില്ല കണ്ണൂര്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില് വെള്ളപ്പൊക്കമാണ്.വയനാട്ടില് 60 സൈനികരെ വിന്യസിക്കാന് തീരുമാനിച്ചിട്ടുണ്ട്.കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില് വെള്ളിയാഴ്ച റെഡ് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കാസര്ഗോഡ്, കണ്ണൂര്, തൃശൂര്, പാലക്കാട്, എറണാകുളം ജില്ലികളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചു ### Headline : ഒമ്പത് ജില്ലകളില് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു, പരീക്ഷകള് മാറ്റിവെച്ചു, റെഡ് അലര്ട്ട്
829
ഡൽഹി : കേന്ദ്ര സർക്കാരിന്റെ എതിർപ്പുകൾ അവഗണിച്ച് ഝാർഝണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേൽക്കും.ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31 ആകും.സൂര്യ കാന്ത്, ഭുഷൺ രാമകൃഷ്ണ ഗവായ്, എന്നീ ജഡ്ജിമാർക്കൊപ്പമാണ് അനിരുദ്ധ ബോസും എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിലേക്ക് പുതുതായി എത്തുന്നത്.അതെ സമയം മതിയായ സീനിയോറിറ്റി ഇല്ലെന്ന് കാണിച്ച് അനിരുദ്ധ ബോസിനെയും എ എസ് ബൊപ്പണ്ണയെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയത്തിന്റെ ശുപാർശ നേരെത്തെ കേന്ദ്ര സർക്കാർ തള്ളിയിരുന്നു.എന്നാൽ സീനിയോറിറ്റിക്കല്ല മികവിനാണ് മുൻതൂക്കം നൽകേണ്ടതെന്ന നിലപാടിലുറച്ച കൊളീജിയം, അനിരുദ്ധ ബോസിനെയും എസ് ബൊപ്പണ്ണയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് വീണ്ടും ഫയൽ അയച്ചു.സുപ്രീംകോടതി കൊളീജിയം രണ്ടാമതും ഫയൽ അയക്കുന്ന സാഹചര്യങ്ങളിൽ നിയമനങ്ങൾ അംഗീകരിക്കണമെന്നതാണ് നിയമം.തന്മൂലമാണ് കേന്ദ്ര സർക്കാരിന്റെ എതിർപ്പ് മറികടന്ന് അനിരുദ്ധ ബോസിനും എ എസ് ബൊപ്പണ്ണയ്ക്കും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേൽക്കാൻ അവസരം ലഭിച്ചത്.മുമ്പ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാർശക്കെതിരെയും കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു
ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും അനിരുദ്ധ ബോസും സുപ്രീംകോടതിയിലേക്ക്
https://timeskerala.com/archives/38299
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഡൽഹി : കേന്ദ്ര സർക്കാരിന്റെ എതിർപ്പുകൾ അവഗണിച്ച് ഝാർഝണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേൽക്കും.ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31 ആകും.സൂര്യ കാന്ത്, ഭുഷൺ രാമകൃഷ്ണ ഗവായ്, എന്നീ ജഡ്ജിമാർക്കൊപ്പമാണ് അനിരുദ്ധ ബോസും എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിലേക്ക് പുതുതായി എത്തുന്നത്.അതെ സമയം മതിയായ സീനിയോറിറ്റി ഇല്ലെന്ന് കാണിച്ച് അനിരുദ്ധ ബോസിനെയും എ എസ് ബൊപ്പണ്ണയെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയത്തിന്റെ ശുപാർശ നേരെത്തെ കേന്ദ്ര സർക്കാർ തള്ളിയിരുന്നു.എന്നാൽ സീനിയോറിറ്റിക്കല്ല മികവിനാണ് മുൻതൂക്കം നൽകേണ്ടതെന്ന നിലപാടിലുറച്ച കൊളീജിയം, അനിരുദ്ധ ബോസിനെയും എസ് ബൊപ്പണ്ണയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് വീണ്ടും ഫയൽ അയച്ചു.സുപ്രീംകോടതി കൊളീജിയം രണ്ടാമതും ഫയൽ അയക്കുന്ന സാഹചര്യങ്ങളിൽ നിയമനങ്ങൾ അംഗീകരിക്കണമെന്നതാണ് നിയമം.തന്മൂലമാണ് കേന്ദ്ര സർക്കാരിന്റെ എതിർപ്പ് മറികടന്ന് അനിരുദ്ധ ബോസിനും എ എസ് ബൊപ്പണ്ണയ്ക്കും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേൽക്കാൻ അവസരം ലഭിച്ചത്.മുമ്പ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാർശക്കെതിരെയും കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു ### Headline : ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും അനിരുദ്ധ ബോസും സുപ്രീംകോടതിയിലേക്ക്
830
കൊച്ചി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്ട്ടിക്കിള് 370-ാം റദ്ദാക്കാനും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള കേന്ദ്രസര്ക്കാര് തീരുമാനെതിരെ പ്രതിഷേധം ഉന്നയിക്കുന്ന സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി കെ സുരേന്ദ്രന്.സിപിഎമ്മിന്റെ വക കേരളത്തില് ഹര്ത്താല് ഉണ്ടാകുമോയെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സുരേന്ദ്രന് പരിഹസിക്കുന്നത്.കശ്മീര് പ്രതിസന്ധി: പാര്ലമെന്റ് സ്ട്രീറ്റില് ഇടതുപാര്ട്ടികളുടെ നേതൃത്വത്തില് പ്രതിഷേധം നടത്തും സദ്ദാമിന്റെ പേരിൽ ഹർത്താൽ നടത്തിയ പാർട്ടി ആയതുകൊണ്ട് ചോദിച്ചു പോയതണെന്നും സുരേന്ദ്രന് കുറിക്കുന്നു.പാർലമെന്റു തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ വോട്ട് തിരിച്ചുപിടിക്കാൻ പറ്റുമോ എന്ന് നോക്കുമായിരിക്കും.അപ്പോൾ പിന്നെ കയ്യിലുള്ള ബാക്കി കൂടി പോയിക്കിട്ടുമെന്നും നേതാക്കൾ ഭയങ്കര ബുദ്ധിമാൻമാരായതുകൊണ്ട് എന്തും പ്രതീക്ഷിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ജമ്മു കശ്മീരിന്റെ പദവികൾ എല്ലാം നീക്കി । നെഹ്റുവിന്റെ തെറ്റുകൾ മോദിയും അമിത് ഷായും തിരുത്തുന്നുവെന്നേയുള്ളൂവെന്നായിരുന്നു കേന്ദ്രസര്ക്കാര് നടപടിയോട് സുരേന്ദ്രന് നേരത്തെ പ്രതികരിച്ചത്.അർബൻ നക്സലുകളും സ്യൂഡോ സെക്കുലർ ലെഫ്റ്റും കോൺഗ്രസ്സിലെ ആന്റി നാഷനൽ എലിമെന്റുകളും മല്ലുജർണ്ണോസും അതിന്റെ വടക്കേ ഇന്ത്യൻ പതിപ്പുകളും ഒരാഴ്ച ബഹളം വെക്കുമായിരിക്കും.കാശ്മീരിലെ സാധാരണക്കാരന് ഒരെതിർപ്പും ഉണ്ടാവില്ല.വികസനവും സമാധാനവും പരസ്പര പൂരകമാണെന്ന് അവനു തിരിച്ചറിയാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു
കശ്മീര് പ്രതിസന്ധി; കേരളത്തില് നാളെ സിപിഎം ഹര്ത്താല് നടത്തുമോ? പരിഹാസവുമായി കെ സുരേന്ദ്രന്
https://malayalam.oneindia.com/news/india/jammu-kashmir-crisis-k-surendran-mocks-cpm-231240.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്ട്ടിക്കിള് 370-ാം റദ്ദാക്കാനും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള കേന്ദ്രസര്ക്കാര് തീരുമാനെതിരെ പ്രതിഷേധം ഉന്നയിക്കുന്ന സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി കെ സുരേന്ദ്രന്.സിപിഎമ്മിന്റെ വക കേരളത്തില് ഹര്ത്താല് ഉണ്ടാകുമോയെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സുരേന്ദ്രന് പരിഹസിക്കുന്നത്.കശ്മീര് പ്രതിസന്ധി: പാര്ലമെന്റ് സ്ട്രീറ്റില് ഇടതുപാര്ട്ടികളുടെ നേതൃത്വത്തില് പ്രതിഷേധം നടത്തും സദ്ദാമിന്റെ പേരിൽ ഹർത്താൽ നടത്തിയ പാർട്ടി ആയതുകൊണ്ട് ചോദിച്ചു പോയതണെന്നും സുരേന്ദ്രന് കുറിക്കുന്നു.പാർലമെന്റു തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ വോട്ട് തിരിച്ചുപിടിക്കാൻ പറ്റുമോ എന്ന് നോക്കുമായിരിക്കും.അപ്പോൾ പിന്നെ കയ്യിലുള്ള ബാക്കി കൂടി പോയിക്കിട്ടുമെന്നും നേതാക്കൾ ഭയങ്കര ബുദ്ധിമാൻമാരായതുകൊണ്ട് എന്തും പ്രതീക്ഷിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ജമ്മു കശ്മീരിന്റെ പദവികൾ എല്ലാം നീക്കി । നെഹ്റുവിന്റെ തെറ്റുകൾ മോദിയും അമിത് ഷായും തിരുത്തുന്നുവെന്നേയുള്ളൂവെന്നായിരുന്നു കേന്ദ്രസര്ക്കാര് നടപടിയോട് സുരേന്ദ്രന് നേരത്തെ പ്രതികരിച്ചത്.അർബൻ നക്സലുകളും സ്യൂഡോ സെക്കുലർ ലെഫ്റ്റും കോൺഗ്രസ്സിലെ ആന്റി നാഷനൽ എലിമെന്റുകളും മല്ലുജർണ്ണോസും അതിന്റെ വടക്കേ ഇന്ത്യൻ പതിപ്പുകളും ഒരാഴ്ച ബഹളം വെക്കുമായിരിക്കും.കാശ്മീരിലെ സാധാരണക്കാരന് ഒരെതിർപ്പും ഉണ്ടാവില്ല.വികസനവും സമാധാനവും പരസ്പര പൂരകമാണെന്ന് അവനു തിരിച്ചറിയാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു ### Headline : കശ്മീര് പ്രതിസന്ധി; കേരളത്തില് നാളെ സിപിഎം ഹര്ത്താല് നടത്തുമോ? പരിഹാസവുമായി കെ സുരേന്ദ്രന്
831
കർഷക രോഷം ഭയന്ന് ബി ജെ പി സർക്കാർ । മുംബൈ: അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്താനിരുന്ന ലോങ് മാർച്ചിന് അനുമതി നിഷേധിച്ച് പോലീസ്.ബുധനാഴ്ച വൈകിട്ട് നാല് മ ണിക്കായിരുന്നു നാസിക്കിൽ നിന്നു മുംബൈ വരെ മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്.മാർച്ച് നടത്താൻ അനുവദിക്കില്ലെന്ന്് അറിയിച്ചുകൊണ്ടുള്ള കത്ത് നാസിക്ക് സിറ്റി പൊലീസ് കമ്മിഷണർ രവീന്ദർ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് നൽകുകയായിരുന്നു.പുൽവാമ ആക്രമണത്തിന്റെ പരിണിത ഫലം; ജയ്പൂർ സെൻട്രൽ ജയിലിൽ പാക് തടവുകാരനം തല്ലിക്കൊന്നു!! കർഷകർക്ക് ഒത്തു കൂടാനും പ്രതിഷേധിക്കാനും അനുമതിയുണ്ട്.എന്നാൽ മാർച്ച് വേണ്ടെന്നായിരുന്നു പോലീസ് തിട്ടൂരം.നാസിക്കിൽ നിന്ന് ആരംഭിച്ച് 27ന് മുംബൈയിൽ അവസാനിക്കുന്ന രീതിയിലാണ് മാർച്ച് ക്രമീകരിച്ചിരിക്കുന്നത്.നാസിക്കിലെ മൈതാനത്താണ് കർഷകർ ഒത്തു കൂടുന്നത്.അതേസമയം മൈതാനത്തിലേക്ക് എത്തുന്ന കർഷകരെ പല സ്ഥലങ്ങളിലും പോലീസ് തടയുന്നുണ്ട്.കഴിഞ്ഞ ദിവസം മാർച്ചിനു പിന്തുണയുമായി ഉത്തര മഹാരാഷ്ട്രയിലെ ധുളെയിൽ നിന്നു നാസിക്കിലേക്ക് പുറപ്പെടാനൊരുങ്ങിയ കർഷകരെ പോലീസ് തടഞ്ഞിരുന്നു.തുടർന്ന് സംഘർഷത്തിലേക്ക് കലാശിക്കുകയും ചെയ്തിരുന്നു.സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക, വരൾച്ചാ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുക, കാർഷിക കടം എഴുതി തള്ളുക, വനാവകാശ നിയമം നടപ്പാക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ ലോങ് മാർച്ചിനൊരുങ്ങുന്നത്
കർഷകരുടെ രണ്ടാം ലോങ്മാർച്ചിന് അനുമതി ഇല്ല; ഒത്തുകൂടാം, പ്രതിഷേധിക്കാം.... മാർച്ച് വേണ്ടെന്ന് പോലീസ്
https://malayalam.oneindia.com/news/india/maharashtra-police-denies-permission-long-march-farmers-worers-219657.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കർഷക രോഷം ഭയന്ന് ബി ജെ പി സർക്കാർ । മുംബൈ: അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്താനിരുന്ന ലോങ് മാർച്ചിന് അനുമതി നിഷേധിച്ച് പോലീസ്.ബുധനാഴ്ച വൈകിട്ട് നാല് മ ണിക്കായിരുന്നു നാസിക്കിൽ നിന്നു മുംബൈ വരെ മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്.മാർച്ച് നടത്താൻ അനുവദിക്കില്ലെന്ന്് അറിയിച്ചുകൊണ്ടുള്ള കത്ത് നാസിക്ക് സിറ്റി പൊലീസ് കമ്മിഷണർ രവീന്ദർ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് നൽകുകയായിരുന്നു.പുൽവാമ ആക്രമണത്തിന്റെ പരിണിത ഫലം; ജയ്പൂർ സെൻട്രൽ ജയിലിൽ പാക് തടവുകാരനം തല്ലിക്കൊന്നു!! കർഷകർക്ക് ഒത്തു കൂടാനും പ്രതിഷേധിക്കാനും അനുമതിയുണ്ട്.എന്നാൽ മാർച്ച് വേണ്ടെന്നായിരുന്നു പോലീസ് തിട്ടൂരം.നാസിക്കിൽ നിന്ന് ആരംഭിച്ച് 27ന് മുംബൈയിൽ അവസാനിക്കുന്ന രീതിയിലാണ് മാർച്ച് ക്രമീകരിച്ചിരിക്കുന്നത്.നാസിക്കിലെ മൈതാനത്താണ് കർഷകർ ഒത്തു കൂടുന്നത്.അതേസമയം മൈതാനത്തിലേക്ക് എത്തുന്ന കർഷകരെ പല സ്ഥലങ്ങളിലും പോലീസ് തടയുന്നുണ്ട്.കഴിഞ്ഞ ദിവസം മാർച്ചിനു പിന്തുണയുമായി ഉത്തര മഹാരാഷ്ട്രയിലെ ധുളെയിൽ നിന്നു നാസിക്കിലേക്ക് പുറപ്പെടാനൊരുങ്ങിയ കർഷകരെ പോലീസ് തടഞ്ഞിരുന്നു.തുടർന്ന് സംഘർഷത്തിലേക്ക് കലാശിക്കുകയും ചെയ്തിരുന്നു.സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക, വരൾച്ചാ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുക, കാർഷിക കടം എഴുതി തള്ളുക, വനാവകാശ നിയമം നടപ്പാക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ ലോങ് മാർച്ചിനൊരുങ്ങുന്നത് ### Headline : കർഷകരുടെ രണ്ടാം ലോങ്മാർച്ചിന് അനുമതി ഇല്ല; ഒത്തുകൂടാം, പ്രതിഷേധിക്കാം.... മാർച്ച് വേണ്ടെന്ന് പോലീസ്
832
ഇരിട്ടി: കാറിലെത്തിയ സംഘം സ്കൂള് വിദ്യാര്ഥിനിയെ തട്ടിക്കൊïു പോകാന് ശ്രമിച്ച സംഭവത്തില് പൊലിസ് അന്വേഷണം ശക്തമാക്കി.പായം വട്ട്യറ എരുമത്തടത്തില് കഴിഞ്ഞ ദിവസം കാറിലെത്തിയ സംഘം സ്കൂള് വിദ്യാര്ഥിനിയെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ച സംഭവത്തിലാണ് അക്രമികളേയും വാഹനത്തേയും കണ്ടെത്താന് ഇരിട്ടി പോലീസ് അന്വേഷണം ശക്തമാക്കിയത്.കയ്യില് വിലങ്ങുവെക്കുന്നതിനിടയില് അരീക്കോട് എസ്.ഐയെ കത്തിക്കൊണ്ട് കുത്തിയ കഞ്ചാവ്കേസിലെ പ്രതി കോടതിയില് കീഴടങ്ങി ഇതിന്റെ ഭാഗമായി ഇരിട്ടി സബ്ബ് ഡിവിഷണല് പരിധിയിലെ പോക്കറ്റ് റോഡുകള് ഉള്പ്പെടെ പ്രധാന റോഡുകളിലെ വാഹനം കടന്നു പോകാന് സാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലെയും സിസി ടിവി ദൃശ്യങ്ങളുള്പ്പെടെ ശേഖരിക്കാന് പൊലിസ് വിദഗ്ദരുടെ സഹായം തേടും.അന്വേഷണത്തിന്റെ ഭാഗമായി അക്രമത്തിനിരയായ വിദ്യാര്ഥിനിയില് നിന്നും സമീപവാസികളില് നിന്നും മൊഴിയെടുക്കും.ആവശ്യമെങ്കില് അക്രമികളുടെ രേഖാചിത്രം തയ്യാറാക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ ഇരിട്ടി സബ്ബ് ഇന്സ്പെക്ടര് ദിനേശന് കൊതേരി പറഞ്ഞു.ഇരിട്ടി ഹയര് സെക്കന്ഡറി സ്ക്കൂള് എട്ടാം ക്ലാസ് വിദ്യാര്ത്ഥിനിയെയാണ് വ്യാഴാഴ്ച്ച വൈകുന്നേരം വാഗണര് കാറില് പിന്തുടര്ന്നെത്തി രണ്ടംഗ സംഘം കാറില് കയറ്റി കൊണ്ടുപോകാന് ശ്രമിച്ചത്.സ്കൂള് വിട്ട് സ്കൂള് ബസ്സില് എരുമത്തടം ജംഗ്ഷനിലിറങ്ങി.സഹപാഠികളായ മറ്റു മൂന്നു വിദ്യാര്ഥികള്ക്കൊപ്പം പോക്കറ്റ് റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകവേ പിന്നാലെ കാറിലെത്തിയ സംഘം ഇവരുടെ മുന്നില് കാര് നിര്ത്തുകയും ഇതിലേക്ക് ബലം പ്രയോഗിച്ച് വലിച്ചു കയറ്റുവാന് ശ്രമിക്കുകയുമായിരുന്നു.ഇതോടെ കൂടെ ഉണ്ടായിരുന്ന മറ്റു വിദ്യാര്ഥികള് കരയുകയും ബഹളം വെക്കുകയും ചെയ്തതിനെ തുടര്ന്ന്.സമീപ വാസികള് ഓടിയെത്തിയതോടെ അക്രമിസംഘം കാറുമായി കടന്നുകളയുകയായിരുന്നു.കാറിലുണ്ടായിരുന്നവര് കുട്ടിയുടെ കഴുത്തിന് പിടിച്ച് വലിക്കുകയും മുഖത്തടിക്കുകയും ചെയ്തതായി കുട്ടികള് മൊഴി നല്കി.പിടിവലിയിലും മറ്റും കഴുത്തിന് പരിക്കേറ്റ് അവശയായ അംഗ പരിമിതയായ വിദ്യാര്ഥിനി ഇരിട്ടി താലൂക്ക് ആശുപത്രിയില് ചികിത്സ തേടിയിരുന്നു
ഇരിട്ടിയില് കാറിലെത്തിയ സംഘം അംഗപരിമതിയായ വിദ്യാര്ഥിനിയെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ചു
https://malayalam.oneindia.com/news/kannur/team-tries-to-kidnap-physically-challenged-girl-from-kannur-229546.html?utm_source=articlepage-Slot1-3&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇരിട്ടി: കാറിലെത്തിയ സംഘം സ്കൂള് വിദ്യാര്ഥിനിയെ തട്ടിക്കൊïു പോകാന് ശ്രമിച്ച സംഭവത്തില് പൊലിസ് അന്വേഷണം ശക്തമാക്കി.പായം വട്ട്യറ എരുമത്തടത്തില് കഴിഞ്ഞ ദിവസം കാറിലെത്തിയ സംഘം സ്കൂള് വിദ്യാര്ഥിനിയെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ച സംഭവത്തിലാണ് അക്രമികളേയും വാഹനത്തേയും കണ്ടെത്താന് ഇരിട്ടി പോലീസ് അന്വേഷണം ശക്തമാക്കിയത്.കയ്യില് വിലങ്ങുവെക്കുന്നതിനിടയില് അരീക്കോട് എസ്.ഐയെ കത്തിക്കൊണ്ട് കുത്തിയ കഞ്ചാവ്കേസിലെ പ്രതി കോടതിയില് കീഴടങ്ങി ഇതിന്റെ ഭാഗമായി ഇരിട്ടി സബ്ബ് ഡിവിഷണല് പരിധിയിലെ പോക്കറ്റ് റോഡുകള് ഉള്പ്പെടെ പ്രധാന റോഡുകളിലെ വാഹനം കടന്നു പോകാന് സാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലെയും സിസി ടിവി ദൃശ്യങ്ങളുള്പ്പെടെ ശേഖരിക്കാന് പൊലിസ് വിദഗ്ദരുടെ സഹായം തേടും.അന്വേഷണത്തിന്റെ ഭാഗമായി അക്രമത്തിനിരയായ വിദ്യാര്ഥിനിയില് നിന്നും സമീപവാസികളില് നിന്നും മൊഴിയെടുക്കും.ആവശ്യമെങ്കില് അക്രമികളുടെ രേഖാചിത്രം തയ്യാറാക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ ഇരിട്ടി സബ്ബ് ഇന്സ്പെക്ടര് ദിനേശന് കൊതേരി പറഞ്ഞു.ഇരിട്ടി ഹയര് സെക്കന്ഡറി സ്ക്കൂള് എട്ടാം ക്ലാസ് വിദ്യാര്ത്ഥിനിയെയാണ് വ്യാഴാഴ്ച്ച വൈകുന്നേരം വാഗണര് കാറില് പിന്തുടര്ന്നെത്തി രണ്ടംഗ സംഘം കാറില് കയറ്റി കൊണ്ടുപോകാന് ശ്രമിച്ചത്.സ്കൂള് വിട്ട് സ്കൂള് ബസ്സില് എരുമത്തടം ജംഗ്ഷനിലിറങ്ങി.സഹപാഠികളായ മറ്റു മൂന്നു വിദ്യാര്ഥികള്ക്കൊപ്പം പോക്കറ്റ് റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകവേ പിന്നാലെ കാറിലെത്തിയ സംഘം ഇവരുടെ മുന്നില് കാര് നിര്ത്തുകയും ഇതിലേക്ക് ബലം പ്രയോഗിച്ച് വലിച്ചു കയറ്റുവാന് ശ്രമിക്കുകയുമായിരുന്നു.ഇതോടെ കൂടെ ഉണ്ടായിരുന്ന മറ്റു വിദ്യാര്ഥികള് കരയുകയും ബഹളം വെക്കുകയും ചെയ്തതിനെ തുടര്ന്ന്.സമീപ വാസികള് ഓടിയെത്തിയതോടെ അക്രമിസംഘം കാറുമായി കടന്നുകളയുകയായിരുന്നു.കാറിലുണ്ടായിരുന്നവര് കുട്ടിയുടെ കഴുത്തിന് പിടിച്ച് വലിക്കുകയും മുഖത്തടിക്കുകയും ചെയ്തതായി കുട്ടികള് മൊഴി നല്കി.പിടിവലിയിലും മറ്റും കഴുത്തിന് പരിക്കേറ്റ് അവശയായ അംഗ പരിമിതയായ വിദ്യാര്ഥിനി ഇരിട്ടി താലൂക്ക് ആശുപത്രിയില് ചികിത്സ തേടിയിരുന്നു ### Headline : ഇരിട്ടിയില് കാറിലെത്തിയ സംഘം അംഗപരിമതിയായ വിദ്യാര്ഥിനിയെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ചു
833
കൊച്ചി: നിര്മ്മാതാക്കളുമായി പ്രശ്നത്തില് നാലാമതും മാപ്പ് പറഞ്ഞ് നടന് ഷെയിന് നിഗം.തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും കാണിച്ച് വെയില് നിര്മ്മാതാവ് ജോബി ജോര്ജ്ജിനും സിനിമയുടെ സംവിധായകന് ശരതിനും ഷെയിന് കത്തയച്ചതായി റിപ്പോർട്ട്.ബാക്കി തുക വാങ്ങാതെ തന്നെ വെയില് സിനിമ പൂര്ത്തിയാക്കാന് സഹകരിക്കാമെന്നും കത്തില് പറയുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.കരാര് പ്രകാരം 40 ലക്ഷം രൂപയാണ് വെയില് സിനിമയില് അഭിനയിക്കുന്നതിന് ഷെയിനിന് ലഭിക്കേണ്ടത്.ഇതില് 24 ലക്ഷം രൂപ ഷെയ്ന് കൈപ്പറ്റിയിട്ടുണ്ട്.ബാക്കി 16 ലക്ഷം രൂപയാണ് ഷെയിനിന് ഇനി ലഭിക്കാനുള്ളത്.എന്നാല് ബാക്കി തരാനുള്ള പണം നല്കാതെ തന്നെ സിനിമ പൂര്ത്തിയാക്കാമെന്നാണ് കത്തില് ഷെയിന് പറയുന്നത് എന്നാണ് സൂചനകൾ.അതേസമയം നിര്മ്മാതാക്കളുമായി കൂടിയാലോചിച്ച് മറുപടി നല്കാമെന്ന് ജോബി ജോര്ജ്ജ് വ്യക്തമാക്കി.നിര്മ്മാതാക്കളുമായുള്ള ഷെയിനിന്റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നത് വൈകുന്നതോടെ കഴിഞ്ഞ ദിവസം ഷെയ്ന് അഭിനയിക്കേണ്ട മൂന്ന് ചിത്രങ്ങളുടെ സംവിധായകര് ഫെഫ്കയെ സമീപിച്ചിരുന്നു.വേണു, സലാം ബാപ്പു, സാജിദ് യാഹിയ എന്നിവരാണ് ഫെഫ്കയെ സമീപിച്ചത്.ഇതിന്റെ അടിസ്ഥാനത്തില് ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചിട്ടുണ്ട്.ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് താരസംഘടനയായ അമ്മ ഭാരവാഹികളുമായി നടത്തിയ ചര്ച്ചയില് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കിയത്.ഷെയിനിന്റെ പിടിവാശി കാരണമാണ് നഷ്ടങ്ങള് സംഭവിച്ചതെന്നും വെയില്, കുര്ബാനി എന്നീ സിനിമകളുടെ സംവിധായകര്ക്കും നിര്മ്മാതാക്കള്ക്കുമായി 50 ലക്ഷം വീതം നഷ്ടപരിഹാരം നല്കണമെന്നുമായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടത്.എന്നാല് യാതൊരു കാരണവശാലും നഷ്ടപരിഹാരം നല്കില്ലെന്നായിരുന്നു അമ്മയുടെ നിലപാട്.നഷ്ടപരിഹാരം എന്ന കീഴ്വഴക്കം തെറ്റാണെന്നും 'അമ്മ' ചൂണ്ടിക്കാട്ടിയിരുന്നു.മാത്രമല്ല ഇനി നിര്മ്മാതാക്കള് സമീപിക്കാതെ ചര്ച്ചകള്ക്ക് മുന്കൈ എടുക്കേണ്ടതില്ലെന്നുമാണ് അമ്മയുടെ ഇപ്പോഴത്തെ തിരുമാനം
തെറ്റ് പറ്റി ക്ഷമിക്കണം, മാപ്പ് പറഞ്ഞ് ജോബി ജോര്ജ്ജിന് കത്തയച്ച് ഷെയ്ന് നിഗം
https://malayalam.oneindia.com/news/kerala/shane-nigam-sent-appology-letter-to-producer-joby-george-242224.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: നിര്മ്മാതാക്കളുമായി പ്രശ്നത്തില് നാലാമതും മാപ്പ് പറഞ്ഞ് നടന് ഷെയിന് നിഗം.തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും കാണിച്ച് വെയില് നിര്മ്മാതാവ് ജോബി ജോര്ജ്ജിനും സിനിമയുടെ സംവിധായകന് ശരതിനും ഷെയിന് കത്തയച്ചതായി റിപ്പോർട്ട്.ബാക്കി തുക വാങ്ങാതെ തന്നെ വെയില് സിനിമ പൂര്ത്തിയാക്കാന് സഹകരിക്കാമെന്നും കത്തില് പറയുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.കരാര് പ്രകാരം 40 ലക്ഷം രൂപയാണ് വെയില് സിനിമയില് അഭിനയിക്കുന്നതിന് ഷെയിനിന് ലഭിക്കേണ്ടത്.ഇതില് 24 ലക്ഷം രൂപ ഷെയ്ന് കൈപ്പറ്റിയിട്ടുണ്ട്.ബാക്കി 16 ലക്ഷം രൂപയാണ് ഷെയിനിന് ഇനി ലഭിക്കാനുള്ളത്.എന്നാല് ബാക്കി തരാനുള്ള പണം നല്കാതെ തന്നെ സിനിമ പൂര്ത്തിയാക്കാമെന്നാണ് കത്തില് ഷെയിന് പറയുന്നത് എന്നാണ് സൂചനകൾ.അതേസമയം നിര്മ്മാതാക്കളുമായി കൂടിയാലോചിച്ച് മറുപടി നല്കാമെന്ന് ജോബി ജോര്ജ്ജ് വ്യക്തമാക്കി.നിര്മ്മാതാക്കളുമായുള്ള ഷെയിനിന്റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നത് വൈകുന്നതോടെ കഴിഞ്ഞ ദിവസം ഷെയ്ന് അഭിനയിക്കേണ്ട മൂന്ന് ചിത്രങ്ങളുടെ സംവിധായകര് ഫെഫ്കയെ സമീപിച്ചിരുന്നു.വേണു, സലാം ബാപ്പു, സാജിദ് യാഹിയ എന്നിവരാണ് ഫെഫ്കയെ സമീപിച്ചത്.ഇതിന്റെ അടിസ്ഥാനത്തില് ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചിട്ടുണ്ട്.ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് താരസംഘടനയായ അമ്മ ഭാരവാഹികളുമായി നടത്തിയ ചര്ച്ചയില് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കിയത്.ഷെയിനിന്റെ പിടിവാശി കാരണമാണ് നഷ്ടങ്ങള് സംഭവിച്ചതെന്നും വെയില്, കുര്ബാനി എന്നീ സിനിമകളുടെ സംവിധായകര്ക്കും നിര്മ്മാതാക്കള്ക്കുമായി 50 ലക്ഷം വീതം നഷ്ടപരിഹാരം നല്കണമെന്നുമായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടത്.എന്നാല് യാതൊരു കാരണവശാലും നഷ്ടപരിഹാരം നല്കില്ലെന്നായിരുന്നു അമ്മയുടെ നിലപാട്.നഷ്ടപരിഹാരം എന്ന കീഴ്വഴക്കം തെറ്റാണെന്നും 'അമ്മ' ചൂണ്ടിക്കാട്ടിയിരുന്നു.മാത്രമല്ല ഇനി നിര്മ്മാതാക്കള് സമീപിക്കാതെ ചര്ച്ചകള്ക്ക് മുന്കൈ എടുക്കേണ്ടതില്ലെന്നുമാണ് അമ്മയുടെ ഇപ്പോഴത്തെ തിരുമാനം ### Headline : തെറ്റ് പറ്റി ക്ഷമിക്കണം, മാപ്പ് പറഞ്ഞ് ജോബി ജോര്ജ്ജിന് കത്തയച്ച് ഷെയ്ന് നിഗം
834
ജയ്പൂര്: ചരിത്ര സിനിമകള്ക്കെതിരെയുള്ള പ്രക്ഷോഭം ഒരിക്കല് കൂടി സജീവമാകുന്നു.അശുതോഷ് ഗൊവാരിക്കര് സംവിധാനം ചെയ്ത പാനിപ്പത്തിനെതിരെ ജാട്ടുകള് നടത്തുന്ന സമരം അതിശക്തമായിരിക്കുകയാണ്.ജയ്പൂരില് ചിത്രം പ്രദര്ശിപ്പിച്ച തിയ്യേറ്റര് അക്രമികള് തല്ലിത്തകര്ത്തു.ജാട്ടുകളെ മോശക്കാരായി ചിത്രീകരിക്കുകയാണ് ചിത്രത്തിലെന്നാണ് ആാേപണം.ഭരത്പൂര് രാജാവ് മഹാരാജ സുരജ്മലിനെ മോശക്കാരനാക്കി എന്നാണ് പ്രധാന ആരോപണം.ഈ ചിത്രത്തെ സംസ്ഥാന സര്ക്കാര് നിരോധിക്കണമെന്നാണ് ആവശ്യം.ഏഴ് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം പ്രശ്നം രാഷ്ട്രീയവത്കരിക്കപ്പെടുമെന്നാണ് സൂചന.രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് വിഷയത്തില് ഇടപെട്ടിരിക്കുകയാണ്.സെന്സര് ബോര്ഡ് ഇക്കാര്യത്തില് നടപടി എടുക്കണമെന്നാണ് ഗെലോട്ടിന്റെ ആവശ്യം.അദ്ദേഹം ജാട്ടുകളുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.നേരത്തെ പത്മാവത് എന്ന ചിത്രത്തിന്റെ വിവാദ സമയത്ത് പ്രക്ഷോഭകര്ക്കൊപ്പം തന്നെയായിരുന്നു അന്നത്തെ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ.സെന്സര് ബോര്ഡ് ആരോപണങ്ങളില് കഴമ്പുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ട്.രാജസ്ഥാനിലെ ചിത്രത്തിന്റെ വിതരണക്കാര് ജാട്ട് വിഭാഗവുമായി ചര്ച്ചകള് നടത്തണമെന്നും ഗെലോട്ട് പറഞ്ഞു.ഇതില് ജാട്ട് വിഭാഗം വിതരണക്കാരോട് ചിത്രത്തെ കുറിച്ച് പരാതി പറഞ്ഞതാണ്.നേരത്തെ ടൂറിസ് മന്ത്രി വിശ്വേന്ദ്ര സിംഗ് ചിത്രത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഉത്തരേന്ത്യയിലാണ് നിരോധനം ആവശ്യപ്പെട്ടത്.ക്രമസമാധാന നില നിലനിര്ത്തുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നും വിശേന്ദ്ര സിംഗ് പറഞ്ഞു.അതേസമയം ഒരാളെ അപമാനിക്കുന്ന രംഗങ്ങള് ഉണ്ടാക്കാന് സിനിമകള് പാടില്ലെന്ന് അശോക് ഗെലോട്ട് പറഞ്ഞു.അതേസമയം രാജസ്ഥാന് രാജകുടുംബാംഗങ്ങളും ചിത്രത്തിന് വിലക്കേര്പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
പാനിപ്പത്തി'നെതിരെ തെരുവിലിറങ്ങി ജാട്ടുകള്... തിയ്യേറ്റര് തല്ലിത്തകര്ത്തു, പ്രക്ഷോഭം കനക്കുന്നു
https://malayalam.oneindia.com/news/india/panipat-row-ashok-gehlot-says-censor-board-should-intervene-238321.html?utm_source=articlepage-Slot1-1&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജയ്പൂര്: ചരിത്ര സിനിമകള്ക്കെതിരെയുള്ള പ്രക്ഷോഭം ഒരിക്കല് കൂടി സജീവമാകുന്നു.അശുതോഷ് ഗൊവാരിക്കര് സംവിധാനം ചെയ്ത പാനിപ്പത്തിനെതിരെ ജാട്ടുകള് നടത്തുന്ന സമരം അതിശക്തമായിരിക്കുകയാണ്.ജയ്പൂരില് ചിത്രം പ്രദര്ശിപ്പിച്ച തിയ്യേറ്റര് അക്രമികള് തല്ലിത്തകര്ത്തു.ജാട്ടുകളെ മോശക്കാരായി ചിത്രീകരിക്കുകയാണ് ചിത്രത്തിലെന്നാണ് ആാേപണം.ഭരത്പൂര് രാജാവ് മഹാരാജ സുരജ്മലിനെ മോശക്കാരനാക്കി എന്നാണ് പ്രധാന ആരോപണം.ഈ ചിത്രത്തെ സംസ്ഥാന സര്ക്കാര് നിരോധിക്കണമെന്നാണ് ആവശ്യം.ഏഴ് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം പ്രശ്നം രാഷ്ട്രീയവത്കരിക്കപ്പെടുമെന്നാണ് സൂചന.രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് വിഷയത്തില് ഇടപെട്ടിരിക്കുകയാണ്.സെന്സര് ബോര്ഡ് ഇക്കാര്യത്തില് നടപടി എടുക്കണമെന്നാണ് ഗെലോട്ടിന്റെ ആവശ്യം.അദ്ദേഹം ജാട്ടുകളുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.നേരത്തെ പത്മാവത് എന്ന ചിത്രത്തിന്റെ വിവാദ സമയത്ത് പ്രക്ഷോഭകര്ക്കൊപ്പം തന്നെയായിരുന്നു അന്നത്തെ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ.സെന്സര് ബോര്ഡ് ആരോപണങ്ങളില് കഴമ്പുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ട്.രാജസ്ഥാനിലെ ചിത്രത്തിന്റെ വിതരണക്കാര് ജാട്ട് വിഭാഗവുമായി ചര്ച്ചകള് നടത്തണമെന്നും ഗെലോട്ട് പറഞ്ഞു.ഇതില് ജാട്ട് വിഭാഗം വിതരണക്കാരോട് ചിത്രത്തെ കുറിച്ച് പരാതി പറഞ്ഞതാണ്.നേരത്തെ ടൂറിസ് മന്ത്രി വിശ്വേന്ദ്ര സിംഗ് ചിത്രത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഉത്തരേന്ത്യയിലാണ് നിരോധനം ആവശ്യപ്പെട്ടത്.ക്രമസമാധാന നില നിലനിര്ത്തുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നും വിശേന്ദ്ര സിംഗ് പറഞ്ഞു.അതേസമയം ഒരാളെ അപമാനിക്കുന്ന രംഗങ്ങള് ഉണ്ടാക്കാന് സിനിമകള് പാടില്ലെന്ന് അശോക് ഗെലോട്ട് പറഞ്ഞു.അതേസമയം രാജസ്ഥാന് രാജകുടുംബാംഗങ്ങളും ചിത്രത്തിന് വിലക്കേര്പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് ### Headline : പാനിപ്പത്തി'നെതിരെ തെരുവിലിറങ്ങി ജാട്ടുകള്... തിയ്യേറ്റര് തല്ലിത്തകര്ത്തു, പ്രക്ഷോഭം കനക്കുന്നു
835
ദില്ലി: സ്ത്രീകള് വളരെയധികം വലിയ നേട്ടങ്ങള് കൈവരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ദില്ലിയിലെ ആം ആദ്മി പാര്ട്ടി സര്ക്കാര് ചെയ്യാന് ഉദ്ദേശിക്കുന്നതുപോലെ സൗജന്യ ബസ്സോ മെട്രോ യാത്രയോ നല്കുന്നത് ശരിയായ രാഷ്ട്രീയമല്ലെന്ന് കിഴക്കന് ദില്ലി എംപി ഗൗതം ഗംഭീര്.തങ്ങള് ലിംഗസമത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്.സ്ത്രീകള് പ്രതിരോധത്തിലേക്ക് പോകുന്നതിനെക്കുറിച്ചും നമ്മുടെ രാജ്യത്ത് നിരവധി വലിയ കാര്യങ്ങള് നേടുന്നതിനെക്കുറിച്ചും സംസാരിക്കുന്നു.അതിനാല് ഇപ്പോഴും അവര്ക്ക് സൗജന്യങ്ങള് നല്കുന്നത് ശരിയായ രാഷ്ട്രീയമല്ലെന്നും ഗംഭീര് കൂട്ടിച്ചേര്ത്തു.ഒന്നും മിണ്ടാതെ ഷാജു....കലിപ്പ് മോഡില് സക്കറിയ, ജോളിയെ കുറിച്ച് ഒരക്ഷരം മിണ്ടില്ല, കാരണം ഇതാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്ക്കാര് എല്ലാ ദില്ലിക്കാര്ക്കും വൈദ്യുതിയും വാട്ടര് ബില്ലും വെട്ടിക്കുറയ്ക്കുന്നതിനു പുറമേ സ്ത്രീകള്ക്ക് ബസ്, മെട്രോ സവാരി സൗജന്യമാക്കാനും നിര്ദ്ദേശിച്ചിട്ടുണ്ട്.ഒക്ടോബര് 29 മുതല് സ്ത്രീകള്ക്കായി സൗജന്യ ബസ് സവാരി ആരംഭിക്കുമെങ്കിലും സൗജന്യ മെട്രോ സവാരി നടത്താനുള്ള നിര്ദേശം കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.സൗജന്യങ്ങള് നല്കുന്നതില് താന് വലിയ വിശ്വാസിയല്ല.അവ താങ്ങാന് കഴിയാത്ത ആളുകള്ക്ക് നല്കണമെന്ന് ഞാന് വിശ്വസിക്കുന്നു.സ്കൂളില് പോകുന്ന കുട്ടികള്ക്ക് സൗജന്യ മെട്രോ സവാരി അല്ലെങ്കില് ബസ് സവാരി നല്കുമായിരുന്നുവെങ്കില് തീര്ച്ചയായും അതിനെ അനുകൂലിക്കും.ശരിയായ രാഷ്ട്രീയം അതാണെന്നും ഗൗതം ഗംഭീര് പറഞ്ഞു.ആം ആദ്മി പാര്ട്ടിയെയും കെജ്രിവാളിനെയും മാത്രം വിമര്ശിച്ച ഗംഭീര് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള് ശേഷിക്കെ എന്ആര്സി, മലിനീകരണം, രാഷ്ട്രീയ ശൈലി വിഷയങ്ങളില് പ്രതികരിച്ചില്ല
സ്ത്രീകള്ക്ക് മെട്രോ, ബസ് യാത്രകള് സൗജന്യമാക്കുന്നത് ശരിയായ രാഷ്ട്രീയമല്ല; ആഞ്ഞടിച്ച് ഗൗതം ഗംഭീർ
https://malayalam.oneindia.com/news/india/gautam-gambhir-against-aam-aadmi-party-for-free-metro-and-bus-rie-for-ladies-235032.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: സ്ത്രീകള് വളരെയധികം വലിയ നേട്ടങ്ങള് കൈവരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ദില്ലിയിലെ ആം ആദ്മി പാര്ട്ടി സര്ക്കാര് ചെയ്യാന് ഉദ്ദേശിക്കുന്നതുപോലെ സൗജന്യ ബസ്സോ മെട്രോ യാത്രയോ നല്കുന്നത് ശരിയായ രാഷ്ട്രീയമല്ലെന്ന് കിഴക്കന് ദില്ലി എംപി ഗൗതം ഗംഭീര്.തങ്ങള് ലിംഗസമത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്.സ്ത്രീകള് പ്രതിരോധത്തിലേക്ക് പോകുന്നതിനെക്കുറിച്ചും നമ്മുടെ രാജ്യത്ത് നിരവധി വലിയ കാര്യങ്ങള് നേടുന്നതിനെക്കുറിച്ചും സംസാരിക്കുന്നു.അതിനാല് ഇപ്പോഴും അവര്ക്ക് സൗജന്യങ്ങള് നല്കുന്നത് ശരിയായ രാഷ്ട്രീയമല്ലെന്നും ഗംഭീര് കൂട്ടിച്ചേര്ത്തു.ഒന്നും മിണ്ടാതെ ഷാജു....കലിപ്പ് മോഡില് സക്കറിയ, ജോളിയെ കുറിച്ച് ഒരക്ഷരം മിണ്ടില്ല, കാരണം ഇതാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്ക്കാര് എല്ലാ ദില്ലിക്കാര്ക്കും വൈദ്യുതിയും വാട്ടര് ബില്ലും വെട്ടിക്കുറയ്ക്കുന്നതിനു പുറമേ സ്ത്രീകള്ക്ക് ബസ്, മെട്രോ സവാരി സൗജന്യമാക്കാനും നിര്ദ്ദേശിച്ചിട്ടുണ്ട്.ഒക്ടോബര് 29 മുതല് സ്ത്രീകള്ക്കായി സൗജന്യ ബസ് സവാരി ആരംഭിക്കുമെങ്കിലും സൗജന്യ മെട്രോ സവാരി നടത്താനുള്ള നിര്ദേശം കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.സൗജന്യങ്ങള് നല്കുന്നതില് താന് വലിയ വിശ്വാസിയല്ല.അവ താങ്ങാന് കഴിയാത്ത ആളുകള്ക്ക് നല്കണമെന്ന് ഞാന് വിശ്വസിക്കുന്നു.സ്കൂളില് പോകുന്ന കുട്ടികള്ക്ക് സൗജന്യ മെട്രോ സവാരി അല്ലെങ്കില് ബസ് സവാരി നല്കുമായിരുന്നുവെങ്കില് തീര്ച്ചയായും അതിനെ അനുകൂലിക്കും.ശരിയായ രാഷ്ട്രീയം അതാണെന്നും ഗൗതം ഗംഭീര് പറഞ്ഞു.ആം ആദ്മി പാര്ട്ടിയെയും കെജ്രിവാളിനെയും മാത്രം വിമര്ശിച്ച ഗംഭീര് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള് ശേഷിക്കെ എന്ആര്സി, മലിനീകരണം, രാഷ്ട്രീയ ശൈലി വിഷയങ്ങളില് പ്രതികരിച്ചില്ല ### Headline : സ്ത്രീകള്ക്ക് മെട്രോ, ബസ് യാത്രകള് സൗജന്യമാക്കുന്നത് ശരിയായ രാഷ്ട്രീയമല്ല; ആഞ്ഞടിച്ച് ഗൗതം ഗംഭീർ
836
കണ്ണൂർ : സര്ക്കാര് സ്കൂളുകള്ക്കൊപ്പം എയിഡഡ് വിദ്യാലയങ്ങളെയും ചേര്ത്തിനിര്ത്തിയുള്ള പ്രവര്ത്തനങ്ങളാണ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്ക്കാര് നടപ്പിലാക്കിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ചാല ഗവ.ഹയര് സെക്കന്ററി സ്കൂളില് പുതുതായി നിര്മിച്ച കെട്ടിടത്തിന്റെയും ധര്മടം മണ്ഡലത്തിലെ എല്പി-യുപി സ്കൂളുകള്ക്കുള്ള സയന്സ് കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എയിഡഡ് വിദ്യാലയങ്ങളെ കൂടി സമൂഹത്തിന്റെ പൊതുസ്വത്തായി കണ്ടുകൊണ്ടുള്ള വികസന പ്രവര്ത്തനങ്ങളാണ് സര്ക്കാര് നടത്തിവരുന്നത്.ഇത് വിദ്യാഭ്യാസ മേഖലയക്ക് വലിയ ഉത്തേജനമാണ് നല്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തിന്റെ തന്നെ അംഗീകാരം നേടിയെടുക്കുന്ന രീതിയിലുള്ള മികച്ച മുന്നേറ്റമാണ് കേരളത്തിലെ വിദ്യാലയങ്ങള് കൈവരിച്ചത്.അധ്യാപകര്, രക്ഷാകര്തൃ സമിതികള്, പൊതുജനങ്ങള്, സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനികള്, പൂര്വ വിദ്യാര്ഥികള് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില് നിന്നുമുള്ളവരുടെ സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിക്കാനായത്.അവര്ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നതായും പിണറയി വിജയൻ അറിയിച്ചു.1912ല് എലിമെന്ററി വിദ്യാലയമായി ആരംഭിച്ച ചാല സ്കൂള് ഇന്ന് ഹയര് സെക്കന്ററി തലം വരെ എത്തിനില്ക്കുകയാണ്.ഒരു കാലത്ത് ചെമ്പിലോട്ടും പരിസരപ്രദേശങ്ങളിലുമുള്ളവര്ക്ക് ഹൈസ്കൂള് പഠനത്തിന് ആശ്രയിക്കാവുന്ന ഏക സ്കൂളായിരുന്നു എകെജി പഠിപ്പിച്ച ഈ വിദ്യാലയമെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രദേശത്തിന്റെ സാമൂഹിക പുരോഗതിയില് വലിയ പങ്കുവവഹിച്ച ചാല സ്കൂളിനെ സാങ്കേതികവിദ്യയില് അധിഷ്ഠിതമായ മികച്ച കേന്ദ്രമാക്കി മാറ്റാനാണ് സര്ക്കാര് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു
സര്ക്കാര് സ്കൂളുകള്ക്കൊപ്പം എയിഡഡ് വിദ്യാലയങ്ങളെയും ചേര്ത്തുനിര്ത്തുക ലക്ഷ്യം: മുഖ്യമന്ത്രി
https://www.malayalamexpress.in/archives/1053228/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ : സര്ക്കാര് സ്കൂളുകള്ക്കൊപ്പം എയിഡഡ് വിദ്യാലയങ്ങളെയും ചേര്ത്തിനിര്ത്തിയുള്ള പ്രവര്ത്തനങ്ങളാണ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്ക്കാര് നടപ്പിലാക്കിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ചാല ഗവ.ഹയര് സെക്കന്ററി സ്കൂളില് പുതുതായി നിര്മിച്ച കെട്ടിടത്തിന്റെയും ധര്മടം മണ്ഡലത്തിലെ എല്പി-യുപി സ്കൂളുകള്ക്കുള്ള സയന്സ് കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എയിഡഡ് വിദ്യാലയങ്ങളെ കൂടി സമൂഹത്തിന്റെ പൊതുസ്വത്തായി കണ്ടുകൊണ്ടുള്ള വികസന പ്രവര്ത്തനങ്ങളാണ് സര്ക്കാര് നടത്തിവരുന്നത്.ഇത് വിദ്യാഭ്യാസ മേഖലയക്ക് വലിയ ഉത്തേജനമാണ് നല്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തിന്റെ തന്നെ അംഗീകാരം നേടിയെടുക്കുന്ന രീതിയിലുള്ള മികച്ച മുന്നേറ്റമാണ് കേരളത്തിലെ വിദ്യാലയങ്ങള് കൈവരിച്ചത്.അധ്യാപകര്, രക്ഷാകര്തൃ സമിതികള്, പൊതുജനങ്ങള്, സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനികള്, പൂര്വ വിദ്യാര്ഥികള് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില് നിന്നുമുള്ളവരുടെ സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിക്കാനായത്.അവര്ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നതായും പിണറയി വിജയൻ അറിയിച്ചു.1912ല് എലിമെന്ററി വിദ്യാലയമായി ആരംഭിച്ച ചാല സ്കൂള് ഇന്ന് ഹയര് സെക്കന്ററി തലം വരെ എത്തിനില്ക്കുകയാണ്.ഒരു കാലത്ത് ചെമ്പിലോട്ടും പരിസരപ്രദേശങ്ങളിലുമുള്ളവര്ക്ക് ഹൈസ്കൂള് പഠനത്തിന് ആശ്രയിക്കാവുന്ന ഏക സ്കൂളായിരുന്നു എകെജി പഠിപ്പിച്ച ഈ വിദ്യാലയമെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രദേശത്തിന്റെ സാമൂഹിക പുരോഗതിയില് വലിയ പങ്കുവവഹിച്ച ചാല സ്കൂളിനെ സാങ്കേതികവിദ്യയില് അധിഷ്ഠിതമായ മികച്ച കേന്ദ്രമാക്കി മാറ്റാനാണ് സര്ക്കാര് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു ### Headline : സര്ക്കാര് സ്കൂളുകള്ക്കൊപ്പം എയിഡഡ് വിദ്യാലയങ്ങളെയും ചേര്ത്തുനിര്ത്തുക ലക്ഷ്യം: മുഖ്യമന്ത്രി
837
വിഷയം ദുബായ് പോലിസ് വിദ്യാര്ഥിനിയെ ബലാല്സംഗം ചെയ്യുന്നത് മൊബൈലില് പകര്ത്തിയ യുഎഇ പൗരന്റെ വിചാരണ തുടങ്ങി 7, 2018, 14:18 ദുബായ്: സ്പോര്ട്സ് കാറുകള് നല്കാമെന്നേറ്റ് 70 ലക്ഷം ദിര്ഹം തട്ടി, രണ്ടു പേര്ക്ക് ജയില് 6, 2018, 08:52 ദുബായ് ജയിലില് കുടുങ്ങിക്കിടക്കുന്നവര്ക്ക് സഹായമായി സ്വദേശി വ്യാപാരിയുടെ വക ഒരു ലക്ഷം ദിര്ഹം 28, 2018, 11:03 അമിത വേഗതയിലോടുന്ന ബസ് ഡ്രൈവര്മാരെ 'തോക്ക്' കാട്ടി ഭീഷണിപ്പെടുത്തിയ ഇന്ത്യക്കാരന് അറസ്റ്റില് 3, 2018, 08:30 ദുബായില് പ്രവാസി തൊഴിലാളികള്ക്കായി സ്പോര്ട്സ് സൗകര്യങ്ങള് വരുന്നു 2, 2018, 09:06 ദുബായിലെ പ്രമുഖ ആശുപത്രിയുടെ പേരില് വ്യാജ നിയമന അറിയിപ്പ് നല്കി തട്ടിപ്പിന് ശ്രമം 30, 2018, 08:38 മകളെ വര്ഷങ്ങളോളം മുറിയിലിട്ട് പൂട്ടി മാതാവും സഹോദരങ്ങളും; ഒടുവില് രക്ഷകയായി ഇളയ സഹോദരി 25, 2018, 09:35 പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടികളെ ഉപയോഗിച്ച് പെണ്വാണിഭം; ദുബായില് നാലു പേര് അറസ്റ്റിൽ 15, 2018, 17:17 ഷോപ്പിംഗിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; സെയില്സ്മാന് അറസ്റ്റിൽ
ദുബായ് പോലിസ്: Latest ദുബായ് പോലിസ്
https://malayalam.oneindia.com/topic/%E0%B4%A6%E0%B5%81%E0%B4%AC%E0%B4%BE%E0%B4%AF%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%B2%E0%B4%BF%E0%B4%B8%E0%B5%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം ദുബായ് പോലിസ് വിദ്യാര്ഥിനിയെ ബലാല്സംഗം ചെയ്യുന്നത് മൊബൈലില് പകര്ത്തിയ യുഎഇ പൗരന്റെ വിചാരണ തുടങ്ങി 7, 2018, 14:18 ദുബായ്: സ്പോര്ട്സ് കാറുകള് നല്കാമെന്നേറ്റ് 70 ലക്ഷം ദിര്ഹം തട്ടി, രണ്ടു പേര്ക്ക് ജയില് 6, 2018, 08:52 ദുബായ് ജയിലില് കുടുങ്ങിക്കിടക്കുന്നവര്ക്ക് സഹായമായി സ്വദേശി വ്യാപാരിയുടെ വക ഒരു ലക്ഷം ദിര്ഹം 28, 2018, 11:03 അമിത വേഗതയിലോടുന്ന ബസ് ഡ്രൈവര്മാരെ 'തോക്ക്' കാട്ടി ഭീഷണിപ്പെടുത്തിയ ഇന്ത്യക്കാരന് അറസ്റ്റില് 3, 2018, 08:30 ദുബായില് പ്രവാസി തൊഴിലാളികള്ക്കായി സ്പോര്ട്സ് സൗകര്യങ്ങള് വരുന്നു 2, 2018, 09:06 ദുബായിലെ പ്രമുഖ ആശുപത്രിയുടെ പേരില് വ്യാജ നിയമന അറിയിപ്പ് നല്കി തട്ടിപ്പിന് ശ്രമം 30, 2018, 08:38 മകളെ വര്ഷങ്ങളോളം മുറിയിലിട്ട് പൂട്ടി മാതാവും സഹോദരങ്ങളും; ഒടുവില് രക്ഷകയായി ഇളയ സഹോദരി 25, 2018, 09:35 പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടികളെ ഉപയോഗിച്ച് പെണ്വാണിഭം; ദുബായില് നാലു പേര് അറസ്റ്റിൽ 15, 2018, 17:17 ഷോപ്പിംഗിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; സെയില്സ്മാന് അറസ്റ്റിൽ ### Headline : ദുബായ് പോലിസ്: Latest ദുബായ് പോലിസ്
838
കൊച്ചി: സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായി എന്ന സിഎജി റിപ്പോര്ട്ടില് സിബിഐ അന്വേഷണമില്ല.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി തള്ളി.മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തില് മാത്രം സമര്പ്പിക്കപ്പെട്ട ഹര്ജിയാണിതെന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി.ഹര്ജിയില് ഉന്നയിച്ച കാര്യങ്ങള്ക്ക് ബലം നല്കുന്ന തെളിവുകളോ രേഖകളോ ഹര്ജിക്കാരന് ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.പൊതുപ്രവര്ത്തകന് ജോര്ജ് വട്ടുകുളമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്ജി നല്കിയത്.അതേസമയം, സിബിഐയോ എന്ഐഎയോ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി സ്വദേശി സമര്പ്പിച്ച മറ്റൊരു ഹര്ജികൂടി ഹൈക്കോടതിയുടെ പരിഗണനയിലാണ്.സിഎജി റിപ്പോര്ട്ട് സംബന്ധിച്ച് പരിശോധന നടത്തിയ ആഭ്യന്തര വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്ട്ട് കൈമാറിയിട്ടുണ്ട്.തോക്കുകളും വെടിയുണ്ടകളും കാണാതായി എന്ന സിഎജി റിപ്പോര്ട്ട് തെറ്റാണെന്ന് സെക്രട്ടറിയുടെ റിപ്പോര്ട്ടില് പറയുന്നു.വെടിയുണ്ടകള് സംബന്ധിച്ച കണക്കുകള് സൂക്ഷിക്കുന്നതില് സംഭവിച്ച പിഴവാണ് വിവാദത്തിന് ഇടയാക്കിയത്.1994 മുതല് ഈ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്ട്ടില് പറയുന്നു.ഡോ.കഫീല് ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്ത്തു, ഒട്ടേറെ കേസുകള് ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ല.അവ സ്റ്റോക്കിലുണ്ട്.സ്റ്റോക്ക് രജിസ്റ്ററിലെ തെറ്റുകളും സിഎജി റിപ്പോര്ട്ടില് ചൂണ്ടിക്കാണിക്കുന്നുണ്ട്.തോക്കുകള് നിലവില് ഉള്ള സ്ഥലങ്ങള് സംബന്ധിച്ച് സ്റ്റോക്ക് രജിസ്റ്ററില് രേഖപ്പെടുത്തിയതില് ഉണ്ടായ പിഴവാണ് വിവാദങ്ങള്ക്ക് ഇടയാക്കിയതെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്ട്ടില് വിശദീകരിക്കുന്നു.സംഭവത്തില് ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്
വെടിയുണ്ട കാണാതായതില് സിബിഐ അന്വേഷണമില്ല; ഹര്ജി ഹൈക്കോടതി തള്ളി
https://malayalam.oneindia.com/news/kerala/high-court-rejected-cbi-probe-on-cag-report-242373.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായി എന്ന സിഎജി റിപ്പോര്ട്ടില് സിബിഐ അന്വേഷണമില്ല.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി തള്ളി.മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തില് മാത്രം സമര്പ്പിക്കപ്പെട്ട ഹര്ജിയാണിതെന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി.ഹര്ജിയില് ഉന്നയിച്ച കാര്യങ്ങള്ക്ക് ബലം നല്കുന്ന തെളിവുകളോ രേഖകളോ ഹര്ജിക്കാരന് ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.പൊതുപ്രവര്ത്തകന് ജോര്ജ് വട്ടുകുളമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്ജി നല്കിയത്.അതേസമയം, സിബിഐയോ എന്ഐഎയോ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി സ്വദേശി സമര്പ്പിച്ച മറ്റൊരു ഹര്ജികൂടി ഹൈക്കോടതിയുടെ പരിഗണനയിലാണ്.സിഎജി റിപ്പോര്ട്ട് സംബന്ധിച്ച് പരിശോധന നടത്തിയ ആഭ്യന്തര വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്ട്ട് കൈമാറിയിട്ടുണ്ട്.തോക്കുകളും വെടിയുണ്ടകളും കാണാതായി എന്ന സിഎജി റിപ്പോര്ട്ട് തെറ്റാണെന്ന് സെക്രട്ടറിയുടെ റിപ്പോര്ട്ടില് പറയുന്നു.വെടിയുണ്ടകള് സംബന്ധിച്ച കണക്കുകള് സൂക്ഷിക്കുന്നതില് സംഭവിച്ച പിഴവാണ് വിവാദത്തിന് ഇടയാക്കിയത്.1994 മുതല് ഈ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്ട്ടില് പറയുന്നു.ഡോ.കഫീല് ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്ത്തു, ഒട്ടേറെ കേസുകള് ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ല.അവ സ്റ്റോക്കിലുണ്ട്.സ്റ്റോക്ക് രജിസ്റ്ററിലെ തെറ്റുകളും സിഎജി റിപ്പോര്ട്ടില് ചൂണ്ടിക്കാണിക്കുന്നുണ്ട്.തോക്കുകള് നിലവില് ഉള്ള സ്ഥലങ്ങള് സംബന്ധിച്ച് സ്റ്റോക്ക് രജിസ്റ്ററില് രേഖപ്പെടുത്തിയതില് ഉണ്ടായ പിഴവാണ് വിവാദങ്ങള്ക്ക് ഇടയാക്കിയതെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്ട്ടില് വിശദീകരിക്കുന്നു.സംഭവത്തില് ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ് ### Headline : വെടിയുണ്ട കാണാതായതില് സിബിഐ അന്വേഷണമില്ല; ഹര്ജി ഹൈക്കോടതി തള്ളി
839
വിഷയം ഇ ശ്രീധരന് പാലാരിവട്ടം മേൽപ്പാലം; പുനര്നിര്മാണം ഡിഎംആര്സിക്ക്, ഇ ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാൻ ശുപാർശ! 23, 2019, 17:24 ഇബ്രാഹിം കുഞ്ഞെന്ന ദുശ്ശാസനകുറുപ്പ്; ലീഗുകാരെ പറ്റിക്കുന്നത് പോലെ സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തരുത് 17, 2019, 13:38 പാലാരിവട്ടത്തെ 'പഞ്ചവടിപ്പാലം' പൊളിക്കും, പുതിയ പാലം പണിയും; മേൽനോട്ടം ഇ ശ്രീധരന് 16, 2019, 11:49 പാലാരിവട്ടം മേല്പ്പാലം; ഇ ശ്രീധരന് പലതും പറയും, അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് ഇബ്രാഹീം കുഞ്ഞ് 13, 2019, 14:51 ഇന്ത്യയുടെ ആസ്തി പന്ത്രണ്ട് ലക്ഷം കോടി..കേരളത്തിന് വിദേശസഹായം തേടുന്നത് അപമാനമെന്ന് ഇ ശ്രീധരൻ 28, 2018, 15:11 ഡിഎംആര്സിക്കായി ബിജെപിയും; എന്ഡിഎ രാപ്പകല് സമരം 17 മുതല് 13, 2018, 11:26 മെട്രൊ: കേന്ദ്രാനുമതിക്കായി കാത്തുനില്ക്കാതെ സംസ്ഥാനം തുടങ്ങണം, യുഡിഎഫ് പ്രക്ഷോഭത്തിന് 11, 2018, 14:22 കേരളത്തോട് ബൈ പറഞ്ഞ് മെട്രോമാൻ! മുഖ്യമന്ത്രിയെ കാണാൻ പോലും അനുവാദം കിട്ടിയില്ല...8, 2018, 12:59 സര്ക്കാരിനെതിരെ ആഞ്ഞടിച്ച് ഇ ശ്രീധരന്; അനാസ്ഥ പ്രകടം!! ഓഫീസുകള് അടച്ചുപൂട്ടി, ദു:ഖമുണ്ട് 6, 2018, 18:56 'മെട്രോമാനെ' പരിഹസിച്ച് ജി സുധാകരൻ; പഞ്ചായത്ത് അംഗം പോലുമല്ല, ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നു 12, 2018, 16:04 ഭാഗ്യചിഹ്നമായ ആനക്കുട്ടിക്ക് പേര് ചോദിച്ച് കൊച്ചി മെട്രോ..കിട്ടിയതോ ഒരിക്കലും ഇടാൻ പറ്റാത്ത പേരും
ഇ ശ്രീധരന്: Latest ഇ ശ്രീധരന്
https://malayalam.oneindia.com/topic/%E0%B4%87-%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം ഇ ശ്രീധരന് പാലാരിവട്ടം മേൽപ്പാലം; പുനര്നിര്മാണം ഡിഎംആര്സിക്ക്, ഇ ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാൻ ശുപാർശ! 23, 2019, 17:24 ഇബ്രാഹിം കുഞ്ഞെന്ന ദുശ്ശാസനകുറുപ്പ്; ലീഗുകാരെ പറ്റിക്കുന്നത് പോലെ സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തരുത് 17, 2019, 13:38 പാലാരിവട്ടത്തെ 'പഞ്ചവടിപ്പാലം' പൊളിക്കും, പുതിയ പാലം പണിയും; മേൽനോട്ടം ഇ ശ്രീധരന് 16, 2019, 11:49 പാലാരിവട്ടം മേല്പ്പാലം; ഇ ശ്രീധരന് പലതും പറയും, അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് ഇബ്രാഹീം കുഞ്ഞ് 13, 2019, 14:51 ഇന്ത്യയുടെ ആസ്തി പന്ത്രണ്ട് ലക്ഷം കോടി..കേരളത്തിന് വിദേശസഹായം തേടുന്നത് അപമാനമെന്ന് ഇ ശ്രീധരൻ 28, 2018, 15:11 ഡിഎംആര്സിക്കായി ബിജെപിയും; എന്ഡിഎ രാപ്പകല് സമരം 17 മുതല് 13, 2018, 11:26 മെട്രൊ: കേന്ദ്രാനുമതിക്കായി കാത്തുനില്ക്കാതെ സംസ്ഥാനം തുടങ്ങണം, യുഡിഎഫ് പ്രക്ഷോഭത്തിന് 11, 2018, 14:22 കേരളത്തോട് ബൈ പറഞ്ഞ് മെട്രോമാൻ! മുഖ്യമന്ത്രിയെ കാണാൻ പോലും അനുവാദം കിട്ടിയില്ല...8, 2018, 12:59 സര്ക്കാരിനെതിരെ ആഞ്ഞടിച്ച് ഇ ശ്രീധരന്; അനാസ്ഥ പ്രകടം!! ഓഫീസുകള് അടച്ചുപൂട്ടി, ദു:ഖമുണ്ട് 6, 2018, 18:56 'മെട്രോമാനെ' പരിഹസിച്ച് ജി സുധാകരൻ; പഞ്ചായത്ത് അംഗം പോലുമല്ല, ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നു 12, 2018, 16:04 ഭാഗ്യചിഹ്നമായ ആനക്കുട്ടിക്ക് പേര് ചോദിച്ച് കൊച്ചി മെട്രോ..കിട്ടിയതോ ഒരിക്കലും ഇടാൻ പറ്റാത്ത പേരും ### Headline : ഇ ശ്രീധരന്: Latest ഇ ശ്രീധരന്
840
നടനും മിമിക്രി താരവുമായ ടിനി ടോം സംവിധായകനാവുന്നു എന്ന വാര്ത്തകളും സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നു.ടിനി ടോം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില് മമ്മൂട്ടി നായകനാവുന്നു എന്ന വാര്ത്തകളായിരുന്നു പ്രചരിച്ചത്.എന്നാല് ഈ വാർത്തകൾ വ്യജമാണ് ടിനി ടോം രംഗത്ത് എത്തിയിരിക്കുകയാണ്.മാത്യൂഭൂമിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്.ടിനി ടോമിന്റെ വാക്കുകൾ മമ്മൂട്ടിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഞാന് ചെയ്യാന് പോവുന്നു എന്ന വാര്ത്ത തെറ്റാണ്.അതിന് പിന്നില് ഒരു ചതിയുടെ മണമുണ്ട്.സലിം കുമാറിനെ ഒട്ടേറെ തവണ കൊന്ന ഓണ്ലൈന് മീഡിയയകള് എന്നെയും നശിപ്പിക്കാന് വേണ്ടി പടച്ച് വിട്ട വ്യാജ വാര്ത്തയാണിതെന്നാണ് ടിനി ടോം പറയുന്നത്.ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില് ഒന്നര വര്ഷമെങ്കിലും ഹോം വര്ക്ക് ചെയ്യണം.പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു തിരക്കഥ ഞാന് എഴുതി എന്നത് സത്യമാണ്.അത് സംവിധാനം ചെയ്യാന് എനിക്ക് പ്ലാനില്ല.സിനിമ അഭിനയത്തില് ശ്രദ്ധേയമാകുന്ന കാലത്ത് സംവിധാനത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്ത്ത വന്നാല് അഭിനയിക്കാന് എന്നെ വിളിക്കില്ല.തത്കലാം അഭിനയം വിട്ട് എങ്ങോട്ടും പോകുന്നില്ല.സംവിധാനമെന്നത് എന്റെ ചിന്തയില് പോലുമില്ല.സിനിമാ നടനെന്ന നിലയില് എന്നെ പരിഗണിച്ച് തുടങ്ങിയിട്ടേയുള്ളു.ഇനിയും നല്ല കുറേ കഥാപാത്രങ്ങള് അഭിനയിക്കണമെന്ന മോഹമുണ്ടെന്നും ടിനി ടോം വ്യക്തമാക്കി പീഡന ആരോപണവുമായി നടനെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടാൻ ശ്രമം ; നടി സാറ ശ്രാവൺ അറസ്റ്റിൽ
മമ്മൂട്ടിയെ നായകനാക്കി ചിത്രം ഞാന് ചെയ്യാന് പോവുന്നു എന്ന വാര്ത്ത തെറ്റാണ്;ടിനി ടോം
https://timeskerala.com/archives/152642
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : നടനും മിമിക്രി താരവുമായ ടിനി ടോം സംവിധായകനാവുന്നു എന്ന വാര്ത്തകളും സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നു.ടിനി ടോം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില് മമ്മൂട്ടി നായകനാവുന്നു എന്ന വാര്ത്തകളായിരുന്നു പ്രചരിച്ചത്.എന്നാല് ഈ വാർത്തകൾ വ്യജമാണ് ടിനി ടോം രംഗത്ത് എത്തിയിരിക്കുകയാണ്.മാത്യൂഭൂമിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്.ടിനി ടോമിന്റെ വാക്കുകൾ മമ്മൂട്ടിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഞാന് ചെയ്യാന് പോവുന്നു എന്ന വാര്ത്ത തെറ്റാണ്.അതിന് പിന്നില് ഒരു ചതിയുടെ മണമുണ്ട്.സലിം കുമാറിനെ ഒട്ടേറെ തവണ കൊന്ന ഓണ്ലൈന് മീഡിയയകള് എന്നെയും നശിപ്പിക്കാന് വേണ്ടി പടച്ച് വിട്ട വ്യാജ വാര്ത്തയാണിതെന്നാണ് ടിനി ടോം പറയുന്നത്.ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില് ഒന്നര വര്ഷമെങ്കിലും ഹോം വര്ക്ക് ചെയ്യണം.പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു തിരക്കഥ ഞാന് എഴുതി എന്നത് സത്യമാണ്.അത് സംവിധാനം ചെയ്യാന് എനിക്ക് പ്ലാനില്ല.സിനിമ അഭിനയത്തില് ശ്രദ്ധേയമാകുന്ന കാലത്ത് സംവിധാനത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്ത്ത വന്നാല് അഭിനയിക്കാന് എന്നെ വിളിക്കില്ല.തത്കലാം അഭിനയം വിട്ട് എങ്ങോട്ടും പോകുന്നില്ല.സംവിധാനമെന്നത് എന്റെ ചിന്തയില് പോലുമില്ല.സിനിമാ നടനെന്ന നിലയില് എന്നെ പരിഗണിച്ച് തുടങ്ങിയിട്ടേയുള്ളു.ഇനിയും നല്ല കുറേ കഥാപാത്രങ്ങള് അഭിനയിക്കണമെന്ന മോഹമുണ്ടെന്നും ടിനി ടോം വ്യക്തമാക്കി പീഡന ആരോപണവുമായി നടനെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടാൻ ശ്രമം ; നടി സാറ ശ്രാവൺ അറസ്റ്റിൽ ### Headline : മമ്മൂട്ടിയെ നായകനാക്കി ചിത്രം ഞാന് ചെയ്യാന് പോവുന്നു എന്ന വാര്ത്ത തെറ്റാണ്;ടിനി ടോം
841
പ്രവാസി പുനരധിവാസ പദ്ധതിയിൽ കീഴിൽ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാനിർണ്ണയക്യാമ്പ് 2019 നവംബർ 23 രാവിലെ 10 മണിക്ക് നോർത്ത് പറവൂരിലുള്ള വ്യാപാരഭവനിൽ നടക്കും.കുറഞ്ഞത് രണ്ട് വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ തദവസരത്തിൽ പരിചയപ്പെടുത്തുന്നതും യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്നേ ദിവസം തന്നെ പൂർത്തിയാക്കുന്നതുമാണ്.അഭിരുചിയുള്ളവർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങളും നൽകും.ഇതിനായി സർക്കാർ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡി യുടെ സേവനവും തദവസരത്തിൽ ലഭ്യമാക്കും.സംരംഭകർക്ക് മൂലധന, പലിശ സബ്സിഡിയും നോർക്ക റൂട്ട്സ് ലഭ്യമാക്കും.വി.ഡി സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.നോർത്ത് പറവൂർ മുനിസിപ്പൽ ചെയർമാൻ ഡി.രാജ്കുമാർ അദ്ധ്യക്ഷത വഹിക്കും.കൗൺസിലർ കെ.എ.വിദ്യാനന്ദൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി, സി.എം.ഡി ഡയറക്ടർ ഡോ.ജി.സുരേഷ്, ബാങ്ക് ഓഫ് ഇന്ത്യ സോണൽ മാനേജർ വി.മഹേഷ്കുമാർ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി.ജഗദീശ് തുടങ്ങിയവർ പങ്കെടുക്കും.സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാകുന്ന ഈ പദ്ധതിയിൽ കീഴിൽ സംരംഭകരാകാൻ താൽപര്യമുള്ളവർ തങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും, പാൻകാർഡ്, റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകളും കൊണ്ടുവരണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.താൽപര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ..യിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യുകയും കൃത്യ സമയത്ത് സ്ഥലത്ത് എത്തിച്ചേരുകയും വേണം.കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായക കേന്ദ്രം (0471-2329738) നമ്പരിലും, നോർക്ക റൂട്ട്സിന്റെ 1800-425-3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തുനിന്ന് മിസ്ഡ്കാൾ സേവനം) ടോൾഫ്രീ നമ്പരിലും, 0484-2371810,2957099 നമ്പരിലും ലഭിക്കും
നോർക്ക പുനരധിവാസ പദ്ധതി:വായ്പാ യോഗ്യത നിർണ്ണയവും സംരംഭകത്വ പരിശീലനവും നോർത്ത് പറവൂർ വ്യാപാരഭവനിൽ
https://timeskerala.com/archives/123790
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പ്രവാസി പുനരധിവാസ പദ്ധതിയിൽ കീഴിൽ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാനിർണ്ണയക്യാമ്പ് 2019 നവംബർ 23 രാവിലെ 10 മണിക്ക് നോർത്ത് പറവൂരിലുള്ള വ്യാപാരഭവനിൽ നടക്കും.കുറഞ്ഞത് രണ്ട് വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ തദവസരത്തിൽ പരിചയപ്പെടുത്തുന്നതും യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്നേ ദിവസം തന്നെ പൂർത്തിയാക്കുന്നതുമാണ്.അഭിരുചിയുള്ളവർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങളും നൽകും.ഇതിനായി സർക്കാർ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡി യുടെ സേവനവും തദവസരത്തിൽ ലഭ്യമാക്കും.സംരംഭകർക്ക് മൂലധന, പലിശ സബ്സിഡിയും നോർക്ക റൂട്ട്സ് ലഭ്യമാക്കും.വി.ഡി സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.നോർത്ത് പറവൂർ മുനിസിപ്പൽ ചെയർമാൻ ഡി.രാജ്കുമാർ അദ്ധ്യക്ഷത വഹിക്കും.കൗൺസിലർ കെ.എ.വിദ്യാനന്ദൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി, സി.എം.ഡി ഡയറക്ടർ ഡോ.ജി.സുരേഷ്, ബാങ്ക് ഓഫ് ഇന്ത്യ സോണൽ മാനേജർ വി.മഹേഷ്കുമാർ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി.ജഗദീശ് തുടങ്ങിയവർ പങ്കെടുക്കും.സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാകുന്ന ഈ പദ്ധതിയിൽ കീഴിൽ സംരംഭകരാകാൻ താൽപര്യമുള്ളവർ തങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും, പാൻകാർഡ്, റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകളും കൊണ്ടുവരണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.താൽപര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ..യിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യുകയും കൃത്യ സമയത്ത് സ്ഥലത്ത് എത്തിച്ചേരുകയും വേണം.കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായക കേന്ദ്രം (0471-2329738) നമ്പരിലും, നോർക്ക റൂട്ട്സിന്റെ 1800-425-3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തുനിന്ന് മിസ്ഡ്കാൾ സേവനം) ടോൾഫ്രീ നമ്പരിലും, 0484-2371810,2957099 നമ്പരിലും ലഭിക്കും ### Headline : നോർക്ക പുനരധിവാസ പദ്ധതി:വായ്പാ യോഗ്യത നിർണ്ണയവും സംരംഭകത്വ പരിശീലനവും നോർത്ത് പറവൂർ വ്യാപാരഭവനിൽ
842
ഭാര്യയെ കാണാനില്ലെന്ന് ഭര്ത്താവിന്റെ പരാതി.ഒടുവില് യുവതിയെ കണ്ടെത്തിയത് സ്വര്വര്ഗ പങ്കാളിക്കൊപ്പം.ഭാര്യയെ കാണാതായ അന്ന് തന്നെ ഭര്ത്താവ് ഗോപാല് പൊലീസില് പരാതി നല്കിയിരുന്നു.ജൂണ് ഒന്നിന് രാജസ്ഥാനിലെ അല്വാറില് നിന്ന് കാണാതായ ജ്യോതി എന്ന യുവതിയെയാണ് ദേശീയ കായികതാരം കൂടിയായ പങ്കാളിക്കൊപ്പം ഹരിയാനയിലെ ഷാജഹാന്പുറില് കണ്ടെത്തിയത്.കഴിഞ്ഞ നാല് വര്ഷമായി ഇരുവരും തമ്മില് പ്രണയത്തിലായിരുന്നു.ഗുഞ്ജനെ വിവാഹം കഴിക്കണമെന്ന തന്റെ ആഗ്രഹം ജ്യോതി പൊലീസിനോട് പങ്കുവച്ചു.ഷാജഹാന്പുറിലെ ഫാക്ടറിയില് ജോലി ചെയ്യുന്ന തന്റെ ഭര്ത്താവ് ഗോപാല് ജോലിക്ക് പോകുമ്ബോള് തന്നെ വീട്ടിനകത്ത് പൂട്ടിയിടാറുണ്ടെന്നും യുവതി ആരോപിച്ചു.ഷാജഹന്പുറില് നിന്നും അല്വാറിലെത്തിച്ച യുവതികളെ മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കി.തനിക്ക് ഭര്ത്താവിനൊപ്പം പോകേണ്ടെന്ന് ജ്യോതി പറഞ്ഞതോടെ സ്വവര്ഗ പങ്കാളിക്കൊപ്പം പോകാന് കോടതി അനുവദിച്ചു.ഗോപാലുമായുള്ള വിവാഹം വീട്ടുകാരുടെ സമ്മര്ദ്ദത്തെ തുടര്ന്ന് നടന്നതാണെന്നും, താനൊരു സ്വവര്ഗാനുരാഗിയാണെന്നും ഗുഞ്ജന് ഭായിക്കൊപ്പം കഴിയാനാണ് ആഗ്രഹമെന്നുമാണ് ജ്യോതി മൊഴി നല്കിയത്.ഗുഞ്ജന് ഭായി എന്ന പങ്കാളിയാകട്ടെ, ഹരിയാനയില് നിന്നുള്ള ദേശീയ കായികതാരം കൂടിയാണ് നാണമില്ലേ ടിക്ക് ടോക്കിൽ സ്ത്രീകളെ മാത്രം പിന്തുടരാൻ; ഷമിയെ 'വിടാതെ' വേട്ടയാടി ഭാര്യ
ഭാര്യയെ കാണാനില്ലെന്ന് ഭര്ത്താവിന്റെ പരാതി. ഒടുവില് യുവതിയെ പൊലീസ് കണ്ടെത്തിയത് സ്വര്വര്ഗ പങ്കാളിക്കൊപ്പം
https://timeskerala.com/archives/55755
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഭാര്യയെ കാണാനില്ലെന്ന് ഭര്ത്താവിന്റെ പരാതി.ഒടുവില് യുവതിയെ കണ്ടെത്തിയത് സ്വര്വര്ഗ പങ്കാളിക്കൊപ്പം.ഭാര്യയെ കാണാതായ അന്ന് തന്നെ ഭര്ത്താവ് ഗോപാല് പൊലീസില് പരാതി നല്കിയിരുന്നു.ജൂണ് ഒന്നിന് രാജസ്ഥാനിലെ അല്വാറില് നിന്ന് കാണാതായ ജ്യോതി എന്ന യുവതിയെയാണ് ദേശീയ കായികതാരം കൂടിയായ പങ്കാളിക്കൊപ്പം ഹരിയാനയിലെ ഷാജഹാന്പുറില് കണ്ടെത്തിയത്.കഴിഞ്ഞ നാല് വര്ഷമായി ഇരുവരും തമ്മില് പ്രണയത്തിലായിരുന്നു.ഗുഞ്ജനെ വിവാഹം കഴിക്കണമെന്ന തന്റെ ആഗ്രഹം ജ്യോതി പൊലീസിനോട് പങ്കുവച്ചു.ഷാജഹാന്പുറിലെ ഫാക്ടറിയില് ജോലി ചെയ്യുന്ന തന്റെ ഭര്ത്താവ് ഗോപാല് ജോലിക്ക് പോകുമ്ബോള് തന്നെ വീട്ടിനകത്ത് പൂട്ടിയിടാറുണ്ടെന്നും യുവതി ആരോപിച്ചു.ഷാജഹന്പുറില് നിന്നും അല്വാറിലെത്തിച്ച യുവതികളെ മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കി.തനിക്ക് ഭര്ത്താവിനൊപ്പം പോകേണ്ടെന്ന് ജ്യോതി പറഞ്ഞതോടെ സ്വവര്ഗ പങ്കാളിക്കൊപ്പം പോകാന് കോടതി അനുവദിച്ചു.ഗോപാലുമായുള്ള വിവാഹം വീട്ടുകാരുടെ സമ്മര്ദ്ദത്തെ തുടര്ന്ന് നടന്നതാണെന്നും, താനൊരു സ്വവര്ഗാനുരാഗിയാണെന്നും ഗുഞ്ജന് ഭായിക്കൊപ്പം കഴിയാനാണ് ആഗ്രഹമെന്നുമാണ് ജ്യോതി മൊഴി നല്കിയത്.ഗുഞ്ജന് ഭായി എന്ന പങ്കാളിയാകട്ടെ, ഹരിയാനയില് നിന്നുള്ള ദേശീയ കായികതാരം കൂടിയാണ് നാണമില്ലേ ടിക്ക് ടോക്കിൽ സ്ത്രീകളെ മാത്രം പിന്തുടരാൻ; ഷമിയെ 'വിടാതെ' വേട്ടയാടി ഭാര്യ ### Headline : ഭാര്യയെ കാണാനില്ലെന്ന് ഭര്ത്താവിന്റെ പരാതി. ഒടുവില് യുവതിയെ പൊലീസ് കണ്ടെത്തിയത് സ്വര്വര്ഗ പങ്കാളിക്കൊപ്പം
843
കൊച്ചി: കൂറ്റന് പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്ന വീട്ടമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായി കൊണ്ടിരിക്കുന്നത്.വിദ്യ രാജു എന്ന വീട്ടമ്മയാണ് ഈ വീഡിയോയിലെ താരം.ജാര്ഖണ്ഡ് സ്വദേശിയായ വിദ്യ വര്ഷങ്ങളായി കൊച്ചിയില് താമസിക്കുകയാണ്.20 കിലോഗ്രാം ഭാരമുള്ള പെരുമ്പാമ്പിനെ കൈ കൊണ്ട് പിടിച്ച് ചാക്കിലാക്കുന്ന വീഡിയോ കണ്ട് അമ്പരപ്പിലാണ് ആളുകള്.ഇരുപത് വര്ഷത്തോളമായി വിദ്യ പാമ്പിനെ പിടിക്കാന് തുടങ്ങിയിട്ട്.ആയിരത്തിലധികം പാമ്പുകളെ വിദ്യ പിടികൂടിയിട്ടുണ്ട്.ചെറുപ്പം മുതല് വിദ്യയ്ക്ക് മൃഗങ്ങളോട് വലിയ ഇഷ്ടമായിരുന്നു.മൃഗങ്ങളോടുള്ള സ്നേഹമാണ് ഇവരെ പാമ്പു പിടുത്തക്കാരിയാക്കിയത്.നേവി ഉദ്യോ ഗസ്ഥനുൾപ്പടെ നാല് പേർക്കൊപ്പമാണ് വിദ്യ പാമ്പിനെ പിടികൂടിയത്.കൂടെയുണ്ടായിരുന്നവർ പാമ്പിന്റെ വാലിൽ പിടിച്ചപ്പോൾ വിദ്യ പാമ്പിന്റെ തലയിൽ പിടിക്കുകയായിരുന്നു.തുടർന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീ നൽകിയ ചാക്കിൽ പാമ്പിന്റെ വാൽ ആദ്യം താഴ്ത്തി.പിന്നീട് പതുക്കെ പാമ്പിന്റെ തല ചാക്കിനുള്ളിൽ കയറ്റുകയും പെട്ടെന്ന് ചാക്ക് വരിഞ്ഞ് കെട്ടുകയുമായിരുന്നു.വിദ്യ ഒറ്റയ്ക്കാണ് പാമ്പിനെ ചാക്കിലേക്ക് കയറ്റിയത്.രാജവെമ്പാലയും, പെരുമ്പാമ്പും മുതല് അണലി വരെയുള്ള പാമ്പുകളെ വിദ്യ പിടികൂടിയിട്ടുണ്ട്.എന്നാല് പാമ്പു പിടുത്തക്കാരി എന്ന് അറിയപ്പെടാന് വിദ്യ ഇഷ്ടപ്പെടുന്നില്ല.പാമ്പിന്റെ രക്ഷക എന്നറിയപ്പെടാനാണ് ഇവര്ക്ക് താത്പര്യം
ഇരുപത് കിലോ ഭാരമുള്ള പെരുമ്പാമ്പിനെ പിടികൂടി വീട്ടമ്മ; സോഷ്യല് മീഡിയയില് വൈറലായി വീഡിയോ
https://www.malayalamexpress.in/archives/966461/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി: കൂറ്റന് പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്ന വീട്ടമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായി കൊണ്ടിരിക്കുന്നത്.വിദ്യ രാജു എന്ന വീട്ടമ്മയാണ് ഈ വീഡിയോയിലെ താരം.ജാര്ഖണ്ഡ് സ്വദേശിയായ വിദ്യ വര്ഷങ്ങളായി കൊച്ചിയില് താമസിക്കുകയാണ്.20 കിലോഗ്രാം ഭാരമുള്ള പെരുമ്പാമ്പിനെ കൈ കൊണ്ട് പിടിച്ച് ചാക്കിലാക്കുന്ന വീഡിയോ കണ്ട് അമ്പരപ്പിലാണ് ആളുകള്.ഇരുപത് വര്ഷത്തോളമായി വിദ്യ പാമ്പിനെ പിടിക്കാന് തുടങ്ങിയിട്ട്.ആയിരത്തിലധികം പാമ്പുകളെ വിദ്യ പിടികൂടിയിട്ടുണ്ട്.ചെറുപ്പം മുതല് വിദ്യയ്ക്ക് മൃഗങ്ങളോട് വലിയ ഇഷ്ടമായിരുന്നു.മൃഗങ്ങളോടുള്ള സ്നേഹമാണ് ഇവരെ പാമ്പു പിടുത്തക്കാരിയാക്കിയത്.നേവി ഉദ്യോ ഗസ്ഥനുൾപ്പടെ നാല് പേർക്കൊപ്പമാണ് വിദ്യ പാമ്പിനെ പിടികൂടിയത്.കൂടെയുണ്ടായിരുന്നവർ പാമ്പിന്റെ വാലിൽ പിടിച്ചപ്പോൾ വിദ്യ പാമ്പിന്റെ തലയിൽ പിടിക്കുകയായിരുന്നു.തുടർന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീ നൽകിയ ചാക്കിൽ പാമ്പിന്റെ വാൽ ആദ്യം താഴ്ത്തി.പിന്നീട് പതുക്കെ പാമ്പിന്റെ തല ചാക്കിനുള്ളിൽ കയറ്റുകയും പെട്ടെന്ന് ചാക്ക് വരിഞ്ഞ് കെട്ടുകയുമായിരുന്നു.വിദ്യ ഒറ്റയ്ക്കാണ് പാമ്പിനെ ചാക്കിലേക്ക് കയറ്റിയത്.രാജവെമ്പാലയും, പെരുമ്പാമ്പും മുതല് അണലി വരെയുള്ള പാമ്പുകളെ വിദ്യ പിടികൂടിയിട്ടുണ്ട്.എന്നാല് പാമ്പു പിടുത്തക്കാരി എന്ന് അറിയപ്പെടാന് വിദ്യ ഇഷ്ടപ്പെടുന്നില്ല.പാമ്പിന്റെ രക്ഷക എന്നറിയപ്പെടാനാണ് ഇവര്ക്ക് താത്പര്യം ### Headline : ഇരുപത് കിലോ ഭാരമുള്ള പെരുമ്പാമ്പിനെ പിടികൂടി വീട്ടമ്മ; സോഷ്യല് മീഡിയയില് വൈറലായി വീഡിയോ
844
കണ്ണൂർ: നവീകരിച്ച ചെമ്പിലോട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ജില്ലാ കലക്ടര് ടി വി സുഭാഷ് നിര്വ്വഹിച്ചു.പൊതുജനങ്ങളും സര്ക്കാര് ഓഫീസുകളും കൂട്ടായ്മയോടെ പ്രവര്ത്തിക്കുന്ന കാലമാണിതെന്നും അത് തുടര്ന്ന് പോകണമെന്നും കലക്ടര് പറഞ്ഞു.സര്ക്കാര് ഓഫീസുകളുടെ കാതല് എന്നത് ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള ആത്മബന്ധമാണെന്നും സര്ക്കാര് ഓഫീസുകളില് കയറിച്ചെല്ലാന് ജനങ്ങള് ഇപ്പോള് മടിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.കമ്പ്യൂട്ടറുകള്, പ്രിന്ററുകള്, ഇന്വെര്ട്ടര് എന്നീ സൗകര്യങ്ങള് ഒരുക്കി ജനങ്ങള്ക്ക് മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുന്ന ജനസൗഹൃദ സ്ഥാപനമാക്കി തീര്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വില്ലേജ് ഓഫീസ് നവീകരിച്ചത്.ചടങ്ങില് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശോഭ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനന്, സ്ഥിരം സമിതി അധ്യക്ഷ എം ഖദീജ ടീച്ചര്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ലക്ഷ്മി, വൈസ് പ്രസിഡണ്ട് എം രാമകൃഷ്ണന്, തഹസില്ദാര് വി എം സജീവന്, തഹസില്ദാര്(എല് ആര്) പി പി സത്യനാഥന്, കണ്ണൂര് താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്ദാര് കെ വി ഷാജു, വില്ലേജ് ഓഫീസര് കെ സ്മിത, ജീവനക്കാര്, സാമൂഹിക-രാഷ്ട്രീയ പ്രതിനിധികള്, നാട്ടുകാര് എന്നിവര് പങ്കെടുത്തു
നവീകരിച്ച ചെമ്പിലോട് വില്ലേജ്ഓഫീസ് നാടിന് സമര്പ്പിച്ചു
https://www.malayalamexpress.in/archives/1046766/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: നവീകരിച്ച ചെമ്പിലോട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ജില്ലാ കലക്ടര് ടി വി സുഭാഷ് നിര്വ്വഹിച്ചു.പൊതുജനങ്ങളും സര്ക്കാര് ഓഫീസുകളും കൂട്ടായ്മയോടെ പ്രവര്ത്തിക്കുന്ന കാലമാണിതെന്നും അത് തുടര്ന്ന് പോകണമെന്നും കലക്ടര് പറഞ്ഞു.സര്ക്കാര് ഓഫീസുകളുടെ കാതല് എന്നത് ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള ആത്മബന്ധമാണെന്നും സര്ക്കാര് ഓഫീസുകളില് കയറിച്ചെല്ലാന് ജനങ്ങള് ഇപ്പോള് മടിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.കമ്പ്യൂട്ടറുകള്, പ്രിന്ററുകള്, ഇന്വെര്ട്ടര് എന്നീ സൗകര്യങ്ങള് ഒരുക്കി ജനങ്ങള്ക്ക് മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുന്ന ജനസൗഹൃദ സ്ഥാപനമാക്കി തീര്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വില്ലേജ് ഓഫീസ് നവീകരിച്ചത്.ചടങ്ങില് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശോഭ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനന്, സ്ഥിരം സമിതി അധ്യക്ഷ എം ഖദീജ ടീച്ചര്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ലക്ഷ്മി, വൈസ് പ്രസിഡണ്ട് എം രാമകൃഷ്ണന്, തഹസില്ദാര് വി എം സജീവന്, തഹസില്ദാര്(എല് ആര്) പി പി സത്യനാഥന്, കണ്ണൂര് താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്ദാര് കെ വി ഷാജു, വില്ലേജ് ഓഫീസര് കെ സ്മിത, ജീവനക്കാര്, സാമൂഹിക-രാഷ്ട്രീയ പ്രതിനിധികള്, നാട്ടുകാര് എന്നിവര് പങ്കെടുത്തു ### Headline : നവീകരിച്ച ചെമ്പിലോട് വില്ലേജ്ഓഫീസ് നാടിന് സമര്പ്പിച്ചു
845
പള്ളുരുത്തി: കുമ്പളങ്ങി മാളാട്ട് ബേക്കറിക്കു സമീപം കുരിശിങ്കല് വീട്ടില് ജോസഫ് മരിച്ച സംഭവത്തില് ദുരൂഹതയേറുന്നു.ജോസഫിന്റെ മരണത്തില് ദുരൂഹതയുണ്ടെന്ന് ഭാര്യ ലൂസി പറയുന്നു.തേവരയില് ജോലി നോക്കുന്ന ഇവര് വ്യാഴാഴ്ച്ച സന്ധ്യയോടെ ജോലി കഴിഞ്ഞ് എത്തിയപ്പോള് ജോസഫ് വീട്ടില് ഉണ്ടായിരുന്നില്ല.രാത്രിയോടെ ഏതാനും ചിലര് ചേര്ന്ന് ജോസഫിന്റെ വീട്ടിലെത്തി കതക് ചവുട്ടി തുറക്കുകയും അസഭ്യം പറഞ്ഞു കൊണ്ട് ജോസഫിനെ ഇനി ജീവിക്കാന് അനുവദിക്കില്ലെന്ന് ഭീണിപ്പെടുത്തിയതായി ലൂസി പറഞ്ഞു.ജോസഫിനെ ജീവിക്കുവാന് അനുവദിക്കില്ലെന്നും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ലൂസി പറയുന്നു.വെള്ളിയാഴ്ച്ച രാവിലെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില് ജോസഫിനെ മരിച്ച നിലയിലാണ് പിന്നീട് ജോസഫിനെ കണ്ടെത്തിയത്.മൃതദേഹത്തിന്റെ രണ്ട് കൈകളും പിന്നോട്ട് വലിച്ചു നിര്ത്തിയ നിലയിലായിരുന്നു.ശരീരത്തില് ഒട്ടേറെ മുറിവുകളും ഉണ്ടായിരുന്നതായും ലൂസി പറയുന്നു.സംഭവത്തില് കൊല്ലശ്ശാണി വീട്ടില് തോമസ് വാള്ഡ്രിന് (തമ്പി 60 ) യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മനപ്പൂര്വ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്.സംഭവം കാര്യമായ അന്വേഷണം നടത്താതെയും കൊലപാതകമെന്ന് സ്ഥിതീകരിക്കാതെയുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.മൃതദേഹത്തില് മുറിവുകളുള്ള കാര്യം ഗൗരവമായെടുക്കാതെ ദുര്ബലമായ വകുപ്പുകള് ചേര്ത്താണ് കേസെടുത്തിരിക്കുന്നതെന്ന് ലൂസി പറയുന്നു.പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ലഭിച്ചതിനു ശേഷം മറ്റു നടപടികളിലേക്ക് നീങ്ങുമെന്നും ഇവര് പറഞ്ഞു
കുമ്പളങ്ങിയില് വയോധികന് മരിച്ച സംഭവം; ചിലർ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ, മരണത്തിൽ ദുരൂഹതയേറുന്നു
https://malayalam.oneindia.com/news/ernakulam/ernakulam-local-news-suicide-202967.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പള്ളുരുത്തി: കുമ്പളങ്ങി മാളാട്ട് ബേക്കറിക്കു സമീപം കുരിശിങ്കല് വീട്ടില് ജോസഫ് മരിച്ച സംഭവത്തില് ദുരൂഹതയേറുന്നു.ജോസഫിന്റെ മരണത്തില് ദുരൂഹതയുണ്ടെന്ന് ഭാര്യ ലൂസി പറയുന്നു.തേവരയില് ജോലി നോക്കുന്ന ഇവര് വ്യാഴാഴ്ച്ച സന്ധ്യയോടെ ജോലി കഴിഞ്ഞ് എത്തിയപ്പോള് ജോസഫ് വീട്ടില് ഉണ്ടായിരുന്നില്ല.രാത്രിയോടെ ഏതാനും ചിലര് ചേര്ന്ന് ജോസഫിന്റെ വീട്ടിലെത്തി കതക് ചവുട്ടി തുറക്കുകയും അസഭ്യം പറഞ്ഞു കൊണ്ട് ജോസഫിനെ ഇനി ജീവിക്കാന് അനുവദിക്കില്ലെന്ന് ഭീണിപ്പെടുത്തിയതായി ലൂസി പറഞ്ഞു.ജോസഫിനെ ജീവിക്കുവാന് അനുവദിക്കില്ലെന്നും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ലൂസി പറയുന്നു.വെള്ളിയാഴ്ച്ച രാവിലെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില് ജോസഫിനെ മരിച്ച നിലയിലാണ് പിന്നീട് ജോസഫിനെ കണ്ടെത്തിയത്.മൃതദേഹത്തിന്റെ രണ്ട് കൈകളും പിന്നോട്ട് വലിച്ചു നിര്ത്തിയ നിലയിലായിരുന്നു.ശരീരത്തില് ഒട്ടേറെ മുറിവുകളും ഉണ്ടായിരുന്നതായും ലൂസി പറയുന്നു.സംഭവത്തില് കൊല്ലശ്ശാണി വീട്ടില് തോമസ് വാള്ഡ്രിന് (തമ്പി 60 ) യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മനപ്പൂര്വ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്.സംഭവം കാര്യമായ അന്വേഷണം നടത്താതെയും കൊലപാതകമെന്ന് സ്ഥിതീകരിക്കാതെയുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.മൃതദേഹത്തില് മുറിവുകളുള്ള കാര്യം ഗൗരവമായെടുക്കാതെ ദുര്ബലമായ വകുപ്പുകള് ചേര്ത്താണ് കേസെടുത്തിരിക്കുന്നതെന്ന് ലൂസി പറയുന്നു.പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ലഭിച്ചതിനു ശേഷം മറ്റു നടപടികളിലേക്ക് നീങ്ങുമെന്നും ഇവര് പറഞ്ഞു ### Headline : കുമ്പളങ്ങിയില് വയോധികന് മരിച്ച സംഭവം; ചിലർ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ, മരണത്തിൽ ദുരൂഹതയേറുന്നു
846
മുംബൈ: മഹാരാഷ്ട്രയില് അധികാരം നഷ്ടമായതിന് പിന്നാലെ ബിജെപിയില് പോര്.പങ്കജ മുണ്ടെയുടെ തോല്വിയാണ് പാര്ട്ടിക്കുള്ളില് പ്രതിസന്ധി ഉയര്ത്തുന്നത്.മുന് മുഖ്യമന്ത്രി പങ്കജ മുണ്ടെ, ഏക്നാഥ് ഖഡ്സെ എന്നിവര്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് മുന് എംഎല്എ അനില് ഖോട്ടെ പറഞ്ഞു.ദേവേന്ദ്ര ഫട്നാവിസിനൊപ്പം വലിയൊരു സംഘമുണ്ട്.പങ്കജ മുണ്ടെയുടെ തോല്വിക്ക് കാരണം അവരാണെന്നും ഖോട്ടെ ആരോപിച്ചു.ബിജെപിയുടെ മുന് എംഎല്എയായിരുന്നു ഖോട്ടെ.അടുത്തിടെ അദ്ദേഹം എന്സിപിയില് ചേരുകയായിരുന്നു.ഫട്നാവിസിന്റെ ഔദ്യോഗിക വസതിയിലാണ് ഗൂഢാലോചനകള് നടന്നതെന്നും ഖോട്ടെ ആരോപിക്കുന്നു.വര്ഷ നൈറ്റ് ക്ലബ് എന്നാണ് ഖോട്ടെ ഇതിനെ വിശേഷിപ്പിച്ചത്.ഗിരീഷ് മഹാജന്റെ നേതൃത്വത്തിലുള്ള വലിയൊരു ഗ്രൂപ്പ് ബിജെപി നേതാക്കള് ഫട്നാവിസിന്റെ വസതിയില് എല്ലാ ദിവസവും യോഗം ചേരുകയും, ഈ നേതാക്കളുടെ എതിരാളികളെ ശക്തരാക്കാനുള്ള എല്ലാ പദ്ധതികളും തയ്യാറാക്കിയതായും ഖോട്ടെ പറഞ്ഞു.രാത്രിയിലെ ഈ ഗൂഢാലോചനയില് ഞാന് കടുത്ത നിരാശയിലായിരുന്നു.ഒടുവില് മടുത്തിട്ടാണ് താന് എന്സിപിയില് ചേര്ന്നതെന്നും ഖോട്ടെ പറഞ്ഞു.അതേസമയം നേരത്തെ ഏക്നാഥ് ഖഡ്സെയും പങ്കജ് മുണ്ടെയും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.തന്റെ മകള് രോഹിണി ജല്ഗാവില് തോല്ക്കാന് കാരണം ചില ബിജെപി നേതാക്കളുടെ പ്രവര്ത്തനമാണെന്നും, പങ്കജ മുണ്ടെയ്ക്കും അത് തന്നെയാണ് സംഭവിച്ചതെന്നും ഖഡ്സെ പറഞ്ഞിരുന്നു.സംസ്ഥാന തിരഞ്ഞെടുപ്പില് ബിജെപിയുടെ തോല്വിക്ക് കാരണക്കാരെ തനിക്കറിയാമെന്നും, എല്ലാ തെളിവുകളും തന്റെ പക്കല് ഉണ്ടെന്നു ഏക്നാഥ് ഖഡ്സെ പറഞ്ഞു.ഫട്നാവിസ് ഖഡ്സെ, പങ്കജ എന്നിവര്ക്ക് പുറമേ പ്രകാശ് മേത്ത, രാജ് പുരോഹിത് എന്നിവരെയും പാര്ട്ടിയില് ഒതുക്കി.പകരം ഗിരീഷ് മഹാജന്, ജയകുമാര് റാവല്, പ്രസാദ് ലാഡ്, പ്രവീണ് ദരേക്കര്, രാം കഡം എന്നിവരെ വളര്ത്തിയെന്നും ഖോട്ടെ ആരോപിച്ചു.ഇവരുടെ ഗ്രൂപ്പിസത്തിന്റെ ഇരയാണ് താനെന്നും അനില് ഖോട്ടെ പറഞ്ഞു
പങ്കജ മുണ്ടെയെ തോല്പ്പിച്ചത് ഫട്നാവിസ്... പുതിയ ആരോപണവുമായി മുന് എംഎല്എ, പറയുന്നത് ഇങ്ങനെ
https://malayalam.oneindia.com/news/india/devendra-fadnavis-plotted-against-pankaja-munde-says-former-mla-238648.html?utm_source=articlepage-Slot1-3&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: മഹാരാഷ്ട്രയില് അധികാരം നഷ്ടമായതിന് പിന്നാലെ ബിജെപിയില് പോര്.പങ്കജ മുണ്ടെയുടെ തോല്വിയാണ് പാര്ട്ടിക്കുള്ളില് പ്രതിസന്ധി ഉയര്ത്തുന്നത്.മുന് മുഖ്യമന്ത്രി പങ്കജ മുണ്ടെ, ഏക്നാഥ് ഖഡ്സെ എന്നിവര്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് മുന് എംഎല്എ അനില് ഖോട്ടെ പറഞ്ഞു.ദേവേന്ദ്ര ഫട്നാവിസിനൊപ്പം വലിയൊരു സംഘമുണ്ട്.പങ്കജ മുണ്ടെയുടെ തോല്വിക്ക് കാരണം അവരാണെന്നും ഖോട്ടെ ആരോപിച്ചു.ബിജെപിയുടെ മുന് എംഎല്എയായിരുന്നു ഖോട്ടെ.അടുത്തിടെ അദ്ദേഹം എന്സിപിയില് ചേരുകയായിരുന്നു.ഫട്നാവിസിന്റെ ഔദ്യോഗിക വസതിയിലാണ് ഗൂഢാലോചനകള് നടന്നതെന്നും ഖോട്ടെ ആരോപിക്കുന്നു.വര്ഷ നൈറ്റ് ക്ലബ് എന്നാണ് ഖോട്ടെ ഇതിനെ വിശേഷിപ്പിച്ചത്.ഗിരീഷ് മഹാജന്റെ നേതൃത്വത്തിലുള്ള വലിയൊരു ഗ്രൂപ്പ് ബിജെപി നേതാക്കള് ഫട്നാവിസിന്റെ വസതിയില് എല്ലാ ദിവസവും യോഗം ചേരുകയും, ഈ നേതാക്കളുടെ എതിരാളികളെ ശക്തരാക്കാനുള്ള എല്ലാ പദ്ധതികളും തയ്യാറാക്കിയതായും ഖോട്ടെ പറഞ്ഞു.രാത്രിയിലെ ഈ ഗൂഢാലോചനയില് ഞാന് കടുത്ത നിരാശയിലായിരുന്നു.ഒടുവില് മടുത്തിട്ടാണ് താന് എന്സിപിയില് ചേര്ന്നതെന്നും ഖോട്ടെ പറഞ്ഞു.അതേസമയം നേരത്തെ ഏക്നാഥ് ഖഡ്സെയും പങ്കജ് മുണ്ടെയും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.തന്റെ മകള് രോഹിണി ജല്ഗാവില് തോല്ക്കാന് കാരണം ചില ബിജെപി നേതാക്കളുടെ പ്രവര്ത്തനമാണെന്നും, പങ്കജ മുണ്ടെയ്ക്കും അത് തന്നെയാണ് സംഭവിച്ചതെന്നും ഖഡ്സെ പറഞ്ഞിരുന്നു.സംസ്ഥാന തിരഞ്ഞെടുപ്പില് ബിജെപിയുടെ തോല്വിക്ക് കാരണക്കാരെ തനിക്കറിയാമെന്നും, എല്ലാ തെളിവുകളും തന്റെ പക്കല് ഉണ്ടെന്നു ഏക്നാഥ് ഖഡ്സെ പറഞ്ഞു.ഫട്നാവിസ് ഖഡ്സെ, പങ്കജ എന്നിവര്ക്ക് പുറമേ പ്രകാശ് മേത്ത, രാജ് പുരോഹിത് എന്നിവരെയും പാര്ട്ടിയില് ഒതുക്കി.പകരം ഗിരീഷ് മഹാജന്, ജയകുമാര് റാവല്, പ്രസാദ് ലാഡ്, പ്രവീണ് ദരേക്കര്, രാം കഡം എന്നിവരെ വളര്ത്തിയെന്നും ഖോട്ടെ ആരോപിച്ചു.ഇവരുടെ ഗ്രൂപ്പിസത്തിന്റെ ഇരയാണ് താനെന്നും അനില് ഖോട്ടെ പറഞ്ഞു ### Headline : പങ്കജ മുണ്ടെയെ തോല്പ്പിച്ചത് ഫട്നാവിസ്... പുതിയ ആരോപണവുമായി മുന് എംഎല്എ, പറയുന്നത് ഇങ്ങനെ
847
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്സി, ബുദ്ധ സമുദായങ്ങളിലെ പ്ലസ് വൺ മുതൽ പി.എച്ച്.ഡി വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനുള്ള ഫ്രഷ്, റിന്യൂവൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയതി നവംബർ 15 വരെ ദീർഘിപ്പിച്ചു.വിദ്യാർഥികളുടെ കുടുംബവാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്.അപേക്ഷകർ ഗവൺമെന്റ്/ എയ്ഡഡ് അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർ സെക്കൻഡറി, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി കോഴ്സുകളിൽ പഠിക്കുന്നവരായിരിക്കണം.എൻ.സിവി.ടിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ ഐ.ടി.സികളിൽ 11, 12 തലത്തിലുള്ള ടെക്നിക്കൽ/ വൊക്കേഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും...മുഖേന അപേക്ഷ (ഫ്രഷ്, റിന്യൂവൽ) സമർപ്പിക്കാം.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ സംസ്ഥാനതല ഓൺലൈൻ വെരിഫിക്കേഷൻ സുഗമമാക്കുന്നതിനായി പ്രധാനപ്പെട്ട രേഖകൾ (ഫോട്ടോ, ആധാർ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയവ) നിർബന്ധമായും അപ്ലോഡ് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് പഠനം നടത്തുന്ന സ്ഥാപനങ്ങളിൽ നൽകണം.ഇൻസ്റ്റിറ്റിയൂഷൻ രജിസ്ട്രേഷൻ (എൻ.എസ്.പി) ചെയ്യാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിയന്തരമായി ചെയ്യണം.സ്കോളർഷിപ്പിന്റെ ഇൻസ്റ്റിറ്റിയൂഷൻതല വെരിഫിക്കേഷൻ (വിദ്യാർഥികൾ പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപേക്ഷകരുടെ ഓൺലൈൻ വെരിഫിക്കേഷൻ) തിയതി നവംബർ 30 വരെയും ദീർഘിപ്പിച്ചിട്ടുണ്ട്.സ്കോളർഷിപ്പ് സംബന്ധമായ സംശയങ്ങൾക്ക് ബന്ധപ്പെടുക ഇ-മെയിൽ:..ഫോൺ
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് അപേക്ഷ 15 വരെ
https://www.malayalamexpress.in/archives/899905/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്സി, ബുദ്ധ സമുദായങ്ങളിലെ പ്ലസ് വൺ മുതൽ പി.എച്ച്.ഡി വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനുള്ള ഫ്രഷ്, റിന്യൂവൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയതി നവംബർ 15 വരെ ദീർഘിപ്പിച്ചു.വിദ്യാർഥികളുടെ കുടുംബവാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്.അപേക്ഷകർ ഗവൺമെന്റ്/ എയ്ഡഡ് അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർ സെക്കൻഡറി, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി കോഴ്സുകളിൽ പഠിക്കുന്നവരായിരിക്കണം.എൻ.സിവി.ടിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ ഐ.ടി.സികളിൽ 11, 12 തലത്തിലുള്ള ടെക്നിക്കൽ/ വൊക്കേഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും...മുഖേന അപേക്ഷ (ഫ്രഷ്, റിന്യൂവൽ) സമർപ്പിക്കാം.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ സംസ്ഥാനതല ഓൺലൈൻ വെരിഫിക്കേഷൻ സുഗമമാക്കുന്നതിനായി പ്രധാനപ്പെട്ട രേഖകൾ (ഫോട്ടോ, ആധാർ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയവ) നിർബന്ധമായും അപ്ലോഡ് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് പഠനം നടത്തുന്ന സ്ഥാപനങ്ങളിൽ നൽകണം.ഇൻസ്റ്റിറ്റിയൂഷൻ രജിസ്ട്രേഷൻ (എൻ.എസ്.പി) ചെയ്യാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിയന്തരമായി ചെയ്യണം.സ്കോളർഷിപ്പിന്റെ ഇൻസ്റ്റിറ്റിയൂഷൻതല വെരിഫിക്കേഷൻ (വിദ്യാർഥികൾ പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപേക്ഷകരുടെ ഓൺലൈൻ വെരിഫിക്കേഷൻ) തിയതി നവംബർ 30 വരെയും ദീർഘിപ്പിച്ചിട്ടുണ്ട്.സ്കോളർഷിപ്പ് സംബന്ധമായ സംശയങ്ങൾക്ക് ബന്ധപ്പെടുക ഇ-മെയിൽ:..ഫോൺ ### Headline : ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് അപേക്ഷ 15 വരെ
848
തിരുവനന്തപുരം: വരുമാനം കൂടിയിട്ടും കെഎസ്ആർടിസി കിതച്ച് തന്നെ ഓടുന്നു.തുടര്ച്ചയായി രണ്ട് മാസം വരുമാനം 200 കോടി കവിഞ്ഞെന്നാണഅ റിപ്പോർട്ട്.എന്നിട്ടും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്.ഡിസംബറില് 213.28 കോടിയും ജനുവരിയില് 204.90 കോടിയുമായിരുന്നു കെഎസ്ആര്ടിസിയുടെ വരുമാനം.ശബരിമല സീസണാണ് തുണച്ചത്.കഴിഞ്ഞ വര്ഷം ജനുവരിയില് സര്ക്കാര് സഹായമില്ലാതെ ശമ്പളം വിതരണം ചെയ്ത കെഎസ്ആര്ടിസിക്ക് ഇക്കുറി അതിന് കഴിഞ്ഞിട്ടില്ല.സര്ക്കാരില് നിന്ന് 25 കോടി സഹായം കൂടി കിട്ടയിതുകൊണ്ടാണ് ജനുവരിയില് പത്താം തീയതിയോടെ ശമ്പള വിതരണം ചെയ്തത്.ഡിസംബറിലെ വരവും ചെലവും തമ്മിലുള്ള അന്തരം 78.21 കോടിയിയിരുന്നു.ഈ മാസവും 25 കോടി രൂപ സര്ക്കാര് സഹായാൽ മാത്രമേ ശമ്പളം വിതരണം പൂര്ത്തിയാക്കാന് കെഎസ്ആര്ടിസിക്ക് സാധിക്കൂ.സ്ഥാപനത്തിൻറ ബാധ്യത സര്ക്കാര് പൂര്ണമായി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണിപ്പോൾ.പോയവര്ഷം അവസാന നാലുമാസം ഗഡുക്കളായി ശമ്പളം വിതരണം ചെയ്യേണ്ട സാഹചര്യമുണ്ടായി.തൊഴിലാളി സംഘടനകളുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരത്തിന്റെ പശ്ചാത്തലത്തിൽ ശമ്പളം മുടങ്ങില്ലെന്ന് സര്ക്കാര് ഉറപ്പ് നല്കിയിട്ടുണ്ട്.സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാരിനം വാക്ക് പാലിക്കാൻ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്
വരുമാനം കൂടി... എന്നിട്ടും കരകയറാനാകാതെ കെഎസ്ആർടിസി, ശമ്പളം കൊടുക്കാൻ പോലും കാശില്ല
https://malayalam.oneindia.com/news/kerala/salary-has-not-paid-in-ksrtc-241478.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: വരുമാനം കൂടിയിട്ടും കെഎസ്ആർടിസി കിതച്ച് തന്നെ ഓടുന്നു.തുടര്ച്ചയായി രണ്ട് മാസം വരുമാനം 200 കോടി കവിഞ്ഞെന്നാണഅ റിപ്പോർട്ട്.എന്നിട്ടും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്.ഡിസംബറില് 213.28 കോടിയും ജനുവരിയില് 204.90 കോടിയുമായിരുന്നു കെഎസ്ആര്ടിസിയുടെ വരുമാനം.ശബരിമല സീസണാണ് തുണച്ചത്.കഴിഞ്ഞ വര്ഷം ജനുവരിയില് സര്ക്കാര് സഹായമില്ലാതെ ശമ്പളം വിതരണം ചെയ്ത കെഎസ്ആര്ടിസിക്ക് ഇക്കുറി അതിന് കഴിഞ്ഞിട്ടില്ല.സര്ക്കാരില് നിന്ന് 25 കോടി സഹായം കൂടി കിട്ടയിതുകൊണ്ടാണ് ജനുവരിയില് പത്താം തീയതിയോടെ ശമ്പള വിതരണം ചെയ്തത്.ഡിസംബറിലെ വരവും ചെലവും തമ്മിലുള്ള അന്തരം 78.21 കോടിയിയിരുന്നു.ഈ മാസവും 25 കോടി രൂപ സര്ക്കാര് സഹായാൽ മാത്രമേ ശമ്പളം വിതരണം പൂര്ത്തിയാക്കാന് കെഎസ്ആര്ടിസിക്ക് സാധിക്കൂ.സ്ഥാപനത്തിൻറ ബാധ്യത സര്ക്കാര് പൂര്ണമായി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണിപ്പോൾ.പോയവര്ഷം അവസാന നാലുമാസം ഗഡുക്കളായി ശമ്പളം വിതരണം ചെയ്യേണ്ട സാഹചര്യമുണ്ടായി.തൊഴിലാളി സംഘടനകളുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരത്തിന്റെ പശ്ചാത്തലത്തിൽ ശമ്പളം മുടങ്ങില്ലെന്ന് സര്ക്കാര് ഉറപ്പ് നല്കിയിട്ടുണ്ട്.സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാരിനം വാക്ക് പാലിക്കാൻ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് ### Headline : വരുമാനം കൂടി... എന്നിട്ടും കരകയറാനാകാതെ കെഎസ്ആർടിസി, ശമ്പളം കൊടുക്കാൻ പോലും കാശില്ല
849
ആലപ്പുഴ: കുട്ടനാട്ടിലെയും ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിലെയും വെള്ളക്കെട്ട് പരിഹരിക്കാനായി ജില്ലയിൽ നാല് പൊഴി മുറിച്ചു വിട്ടതോടെ കുട്ടനാട്ടിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങി.തണ്ണീർമുക്കം ചിറ മുറിക്കുന്ന നടപടി പുരോഗമിക്കുകയാണ്.ഇത് കൂടി മുറിച്ചാൽ വെള്ളം ഏറെ കുറെ ഇറങ്ങിപ്പോകും.മൂന്നിടത്തും നീരൊഴുക്ക് സുഗമമായി നടക്കുകയാണ്.രണ്ടിടത്ത് വേലിയേറ്റത്തെത്തുടർന്ന് ഒഴുക്ക് കുറവാണ്.തോട്ടപ്പള്ളി പൊഴി കഴിഞ്ഞദിവസം മുറിച്ചതോടെ ഒഴുക്ക് ശക്തമായി.തണ്ണീർമുക്കത്ത് 45 മീറ്റർ ചിറയാണ് മുറിക്കാനുള്ളത്.ഒരുമാസം മുമ്പാണ് മുറിക്കൽ തുടങ്ങിയത്.ബണ്ടുവഴിയുള്ള നീരൊഴുക്ക് പൂർണമായി.വിയോജിപ്പുള്ളവരെ പുറത്താക്കാമെന്ന ധാരണ ഇവിടെ വേണ്ട; ബി ഗോപാലകൃഷ്ണനെതിരെ മുഖ്യമന്ത്രി അന്ധകാരനഴിയിൽ നീരൊഴുക്ക് സുഗമമാണ്.അന്ധകാരനഴി പൊഴി മുറിക്കൽ ചൊവ്വാഴ്ച പൂർത്തിയായി.ഇറിഗേഷൻവകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മുറിച്ചത്.സ്പിൽവേ ഷട്ടർ ജലനിരപ്പിനൊപ്പം ഉയർത്തി നിർത്തി.വെള്ളം ഒഴുകാത്തതിനാലാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കിയത്.അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽത്തിട്ടയിൽ ആഴത്തിൽ തോടും കീറി.നീരൊഴുക്ക് സുഗമമായതോടെ വെള്ളക്കെട്ടിന് പരിഹാരമാകും.മാരാരിക്കുളത്ത് ചെത്തിപ്പൊഴിയും അറപ്പക്കൽ പൊഴിയും മുറിച്ചിട്ടും മാരാരിക്കുളം വടക്ക്, ചേർത്തല സൗത്ത് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം പൂർണമായും ഇറങ്ങിയില്ല.വേലിയേറ്റത്തെത്തുടർന്ന് ഒഴുക്ക് കുറഞ്ഞതാണ് കാരണം.ചേർത്തല സൗത്ത് പഞ്ചായത്തിലെ 14, 15, വാർഡിൽ നിരവധി വീട് വെള്ളത്താൽ ചുറ്റപ്പെട്ടു.മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ മൂന്ന് നാല് വാർഡുകളിൽ വെള്ളക്കെട്ട് തുടരുന്നു.താഴ്ന്ന പ്രദേശമായതിനാൽ നീരൊഴുക്ക് കുറവാണ്.പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷീബ എസ് കുറുപ്പിന്റെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ മോട്ടോർ ഉപയോഗിച്ചാണ് താഴ്ന്ന സ്ഥലത്തുനിന്ന് വെള്ളം പമ്പ്ചെയ്ത് കളയുന്നുണ്ട്
കുട്ടനാട്ടിൽ വെള്ളമിറങ്ങി തുടങ്ങി: വെള്ളക്കെട്ട് കുറക്കാന് ജില്ലയിൽ മുറിച്ചു വിട്ടത് നാല് പൊഴികള്
https://malayalam.oneindia.com/news/alappuzha/water-logging-being-normal-in-kuttanadu-230466.html?utm_source=articlepage-Slot1-1&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആലപ്പുഴ: കുട്ടനാട്ടിലെയും ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിലെയും വെള്ളക്കെട്ട് പരിഹരിക്കാനായി ജില്ലയിൽ നാല് പൊഴി മുറിച്ചു വിട്ടതോടെ കുട്ടനാട്ടിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങി.തണ്ണീർമുക്കം ചിറ മുറിക്കുന്ന നടപടി പുരോഗമിക്കുകയാണ്.ഇത് കൂടി മുറിച്ചാൽ വെള്ളം ഏറെ കുറെ ഇറങ്ങിപ്പോകും.മൂന്നിടത്തും നീരൊഴുക്ക് സുഗമമായി നടക്കുകയാണ്.രണ്ടിടത്ത് വേലിയേറ്റത്തെത്തുടർന്ന് ഒഴുക്ക് കുറവാണ്.തോട്ടപ്പള്ളി പൊഴി കഴിഞ്ഞദിവസം മുറിച്ചതോടെ ഒഴുക്ക് ശക്തമായി.തണ്ണീർമുക്കത്ത് 45 മീറ്റർ ചിറയാണ് മുറിക്കാനുള്ളത്.ഒരുമാസം മുമ്പാണ് മുറിക്കൽ തുടങ്ങിയത്.ബണ്ടുവഴിയുള്ള നീരൊഴുക്ക് പൂർണമായി.വിയോജിപ്പുള്ളവരെ പുറത്താക്കാമെന്ന ധാരണ ഇവിടെ വേണ്ട; ബി ഗോപാലകൃഷ്ണനെതിരെ മുഖ്യമന്ത്രി അന്ധകാരനഴിയിൽ നീരൊഴുക്ക് സുഗമമാണ്.അന്ധകാരനഴി പൊഴി മുറിക്കൽ ചൊവ്വാഴ്ച പൂർത്തിയായി.ഇറിഗേഷൻവകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മുറിച്ചത്.സ്പിൽവേ ഷട്ടർ ജലനിരപ്പിനൊപ്പം ഉയർത്തി നിർത്തി.വെള്ളം ഒഴുകാത്തതിനാലാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കിയത്.അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽത്തിട്ടയിൽ ആഴത്തിൽ തോടും കീറി.നീരൊഴുക്ക് സുഗമമായതോടെ വെള്ളക്കെട്ടിന് പരിഹാരമാകും.മാരാരിക്കുളത്ത് ചെത്തിപ്പൊഴിയും അറപ്പക്കൽ പൊഴിയും മുറിച്ചിട്ടും മാരാരിക്കുളം വടക്ക്, ചേർത്തല സൗത്ത് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം പൂർണമായും ഇറങ്ങിയില്ല.വേലിയേറ്റത്തെത്തുടർന്ന് ഒഴുക്ക് കുറഞ്ഞതാണ് കാരണം.ചേർത്തല സൗത്ത് പഞ്ചായത്തിലെ 14, 15, വാർഡിൽ നിരവധി വീട് വെള്ളത്താൽ ചുറ്റപ്പെട്ടു.മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ മൂന്ന് നാല് വാർഡുകളിൽ വെള്ളക്കെട്ട് തുടരുന്നു.താഴ്ന്ന പ്രദേശമായതിനാൽ നീരൊഴുക്ക് കുറവാണ്.പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷീബ എസ് കുറുപ്പിന്റെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ മോട്ടോർ ഉപയോഗിച്ചാണ് താഴ്ന്ന സ്ഥലത്തുനിന്ന് വെള്ളം പമ്പ്ചെയ്ത് കളയുന്നുണ്ട് ### Headline : കുട്ടനാട്ടിൽ വെള്ളമിറങ്ങി തുടങ്ങി: വെള്ളക്കെട്ട് കുറക്കാന് ജില്ലയിൽ മുറിച്ചു വിട്ടത് നാല് പൊഴികള്
850
തിരുവനന്തപുരം: നാലാഞ്ചിറ ബഥനി നവജീവൻ ഫിസിയോതെറാപ്പി കോളേജ് ഹോസ്റ്റലിൽ നിന്ന് ആഹാരം കഴിച്ച 40ഓളം പെൺകുട്ടികൾക്ക് ഭക്ഷ്യവിഷബാധ.പാളയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി.ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഭൂരിഭാഗം കുട്ടികളെയും ചികിത്സയ്ക്ക് ശേഷം മടക്കി അയച്ചതായും അധികൃതർ പറഞ്ഞു.രാഹുൽ ഗാന്ധിയെ അകമഴിഞ്ഞ് പുകഴ്ത്തി സോണിയാ ഗാന്ധി, കോൺഗ്രസിന് വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ചു! സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് മന്ത്രി കെ.കെ.ശൈലജ നിർദ്ദേശം നൽകി.പരിശോധനയെ തുടർന്ന് ഹോസ്റ്റലിലെ കാന്റീൻ താത്ക്കാലികമായി പൂട്ടിച്ചു.പെൺകുട്ടികളുടെ ഹോസ്റ്റലിലെ കാന്റീനിൽ തയ്യാറാക്കിയ ഭക്ഷണത്തിലാണ് വിഷബാധയുണ്ടായത്.വ്യാഴാഴ്ച രാത്രി ചിക്കൻ ബിരിയാണിയാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.വെള്ളിയാഴ്ച രാവിലെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവ ബാധിച്ച വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ആഹാരം കഴിച്ചവരിൽ ഒരു വിഭാഗം കുട്ടികൾക്കാണ്.വയറുവേദന ഉണ്ടായത്.രാവിലെ വയറിന് അസ്വസ്ഥത തോന്നിയ കുട്ടികൾ ഹോസ്റ്റൽ അധികൃതരോട് കാര്യം സൂചിപ്പിച്ചപ്പോൾ കാന്റീനിലെ ആഹാരത്തിന്റെ കുഴപ്പമല്ലെന്ന് പറഞ്ഞ് നിഷേധിച്ചെന്നാണ് ആക്ഷേപം.എന്നാൽ മറ്റൊരിടത്തു നിന്നും തങ്ങൾ ആഹാരം കഴിച്ചിട്ടില്ലെന്നും ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്നും വിദ്യാർത്ഥിനികൾ ആവർത്തിച്ചു.എന്നാൽ രോഗലക്ഷണം കണ്ട ഉടൻ കുട്ടികളെ ആശുപത്രിയിലെത്തിച്ചതായി കോളേജ് അധികൃതർ പറഞ്ഞു.ഹോസ്റ്റലിലെ വിദ്യാർത്ഥിനികളിൽ ഏറെയും വീടുകളിലേക്ക് മടങ്ങി.ശേഷിച്ച 20 പേർക്ക് സമീപത്തെ മറ്റൊരു ഹോസ്റ്റലിൽ നിന്നും ഭക്ഷണം നൽകാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു
നാലാഞ്ചിറ ബഥനി നവജീവൻ ഫിസിയോതെറാപ്പി കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 40 ഓളം പെൺകുട്ടികൾ ചികിത്സതേടി
https://malayalam.oneindia.com/news/thiruvananthapuram/food-poisoning-in-college-hostel-at-kozhikode-226788.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: നാലാഞ്ചിറ ബഥനി നവജീവൻ ഫിസിയോതെറാപ്പി കോളേജ് ഹോസ്റ്റലിൽ നിന്ന് ആഹാരം കഴിച്ച 40ഓളം പെൺകുട്ടികൾക്ക് ഭക്ഷ്യവിഷബാധ.പാളയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി.ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഭൂരിഭാഗം കുട്ടികളെയും ചികിത്സയ്ക്ക് ശേഷം മടക്കി അയച്ചതായും അധികൃതർ പറഞ്ഞു.രാഹുൽ ഗാന്ധിയെ അകമഴിഞ്ഞ് പുകഴ്ത്തി സോണിയാ ഗാന്ധി, കോൺഗ്രസിന് വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ചു! സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് മന്ത്രി കെ.കെ.ശൈലജ നിർദ്ദേശം നൽകി.പരിശോധനയെ തുടർന്ന് ഹോസ്റ്റലിലെ കാന്റീൻ താത്ക്കാലികമായി പൂട്ടിച്ചു.പെൺകുട്ടികളുടെ ഹോസ്റ്റലിലെ കാന്റീനിൽ തയ്യാറാക്കിയ ഭക്ഷണത്തിലാണ് വിഷബാധയുണ്ടായത്.വ്യാഴാഴ്ച രാത്രി ചിക്കൻ ബിരിയാണിയാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.വെള്ളിയാഴ്ച രാവിലെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവ ബാധിച്ച വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ആഹാരം കഴിച്ചവരിൽ ഒരു വിഭാഗം കുട്ടികൾക്കാണ്.വയറുവേദന ഉണ്ടായത്.രാവിലെ വയറിന് അസ്വസ്ഥത തോന്നിയ കുട്ടികൾ ഹോസ്റ്റൽ അധികൃതരോട് കാര്യം സൂചിപ്പിച്ചപ്പോൾ കാന്റീനിലെ ആഹാരത്തിന്റെ കുഴപ്പമല്ലെന്ന് പറഞ്ഞ് നിഷേധിച്ചെന്നാണ് ആക്ഷേപം.എന്നാൽ മറ്റൊരിടത്തു നിന്നും തങ്ങൾ ആഹാരം കഴിച്ചിട്ടില്ലെന്നും ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്നും വിദ്യാർത്ഥിനികൾ ആവർത്തിച്ചു.എന്നാൽ രോഗലക്ഷണം കണ്ട ഉടൻ കുട്ടികളെ ആശുപത്രിയിലെത്തിച്ചതായി കോളേജ് അധികൃതർ പറഞ്ഞു.ഹോസ്റ്റലിലെ വിദ്യാർത്ഥിനികളിൽ ഏറെയും വീടുകളിലേക്ക് മടങ്ങി.ശേഷിച്ച 20 പേർക്ക് സമീപത്തെ മറ്റൊരു ഹോസ്റ്റലിൽ നിന്നും ഭക്ഷണം നൽകാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു ### Headline : നാലാഞ്ചിറ ബഥനി നവജീവൻ ഫിസിയോതെറാപ്പി കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 40 ഓളം പെൺകുട്ടികൾ ചികിത്സതേടി
851
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം ബഷീര് കൊല്ലപ്പെട്ട കേസില് പൊലീസ് അട്ടിമറി നടന്നതിന് കൂടുതല് തെളിവുകള്.അപകടം നടന്ന മ്യൂസിയം റോഡ് രാജ് ഭവന് ഭാഗങ്ങളില് പൊലീസിന്റെ സി.സി.ടി.വി ദൃശ്യങ്ങള് പ്രവര്ത്തനക്ഷമമെന്നും അപകടം നടന്ന ദിവസം ക്യാമറകള് പ്രവര്ത്തിച്ചിരുന്നെന്നും വിവരാവകാശ രേഖയില് പറയുന്നു.ഇതോടെ ക്യാമറകള് ഒന്നും പ്രവര്ത്തിച്ചിരുന്നില്ലെന്ന പൊലീസിന്റെ വാദം പൊളിയുകയാണ്.പൊലീസ് തന്നെ നല്കിയ വിവരാവകാശ രേഖയിലുള്ള മറുപടിയിലാണ് സി.സി.ടി.വി ക്യാമറകള് പ്രവര്ത്തനക്ഷമമായിരുന്നെന്ന് വ്യക്തമാവുന്നത്.മ്യൂസിയം ഭാഗത്ത് നാല് ക്യാമറകളും രാജ് ഭവന് ഭാഗത്ത് രണ്ട് ക്യാമറകളും പ്രവര്ത്തിച്ചിരുന്നെന്നാണ് റിപ്പോര്ട്ട്.ഇതില് ഫിക്സഡ് ക്യാമറകളും ഉണ്ടായിരുന്നു.തലസ്ഥാന നഗരിയില് 235 ക്യാമറകള് ഉണ്ടെന്നും അതില് 144 ക്യാമറകളാണ് പ്രവര്ത്തിക്കുന്നതെന്നും വ്യക്തമാക്കി.ഓഗസ്റ്റ് രണ്ടിനാണ് ഈ അപകടം മ്യൂസിയം ഭാഗത്ത് നടന്നത്.രണ്ടാം തിയ്യതി തന്നെ സമര്പ്പിക്കപ്പെട്ട ഒരു വിവരാവകാശത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര് ഓഫീസില് നിന്ന് ലഭിച്ചിരിക്കുന്ന ഈ മറുപടിയിലാണ് ഇത്തരത്തില് പോലീസിന്റെ വാദങ്ങള് പോലീസ് തന്നെ പൊളിക്കുന്ന നിര്ണായക വിവരങ്ങളുള്ളത്.കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു, എസ്.പി ഷാനവാസിനാണ് ഇനി മുതല് അന്വേഷണത്തിന്റെ ചുമതല.അസിസ്റ്റന്റ് കമ്മീഷണര് ഷിന് തറയിലിനെയാണ് മാറ്റിയത്.ആഗസ്റ്റ് 3നാണ് ശ്രീറാം വെങ്കിട്ടരാമനും വഫയെന്ന യുവതിയും സഞ്ചരിച്ച കാറിടിച്ച് ബഷീര് കൊല്ലപ്പെട്ടത്.അമിത വേഗതയില് വന്ന കാര് ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം.അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ദൃക്സാക്ഷികള് മൊഴി നല്കിയിരുന്നു
കെ.എം ബഷീര് കേസ്: സംഭവ സ്ഥലത്ത് സി.സി.ടി.വി ക്യാമറകള് പ്രവര്ത്തിച്ചിരുന്നുവെന്ന് രേഖകള്
https://www.malayalamexpress.in/archives/790868/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം ബഷീര് കൊല്ലപ്പെട്ട കേസില് പൊലീസ് അട്ടിമറി നടന്നതിന് കൂടുതല് തെളിവുകള്.അപകടം നടന്ന മ്യൂസിയം റോഡ് രാജ് ഭവന് ഭാഗങ്ങളില് പൊലീസിന്റെ സി.സി.ടി.വി ദൃശ്യങ്ങള് പ്രവര്ത്തനക്ഷമമെന്നും അപകടം നടന്ന ദിവസം ക്യാമറകള് പ്രവര്ത്തിച്ചിരുന്നെന്നും വിവരാവകാശ രേഖയില് പറയുന്നു.ഇതോടെ ക്യാമറകള് ഒന്നും പ്രവര്ത്തിച്ചിരുന്നില്ലെന്ന പൊലീസിന്റെ വാദം പൊളിയുകയാണ്.പൊലീസ് തന്നെ നല്കിയ വിവരാവകാശ രേഖയിലുള്ള മറുപടിയിലാണ് സി.സി.ടി.വി ക്യാമറകള് പ്രവര്ത്തനക്ഷമമായിരുന്നെന്ന് വ്യക്തമാവുന്നത്.മ്യൂസിയം ഭാഗത്ത് നാല് ക്യാമറകളും രാജ് ഭവന് ഭാഗത്ത് രണ്ട് ക്യാമറകളും പ്രവര്ത്തിച്ചിരുന്നെന്നാണ് റിപ്പോര്ട്ട്.ഇതില് ഫിക്സഡ് ക്യാമറകളും ഉണ്ടായിരുന്നു.തലസ്ഥാന നഗരിയില് 235 ക്യാമറകള് ഉണ്ടെന്നും അതില് 144 ക്യാമറകളാണ് പ്രവര്ത്തിക്കുന്നതെന്നും വ്യക്തമാക്കി.ഓഗസ്റ്റ് രണ്ടിനാണ് ഈ അപകടം മ്യൂസിയം ഭാഗത്ത് നടന്നത്.രണ്ടാം തിയ്യതി തന്നെ സമര്പ്പിക്കപ്പെട്ട ഒരു വിവരാവകാശത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര് ഓഫീസില് നിന്ന് ലഭിച്ചിരിക്കുന്ന ഈ മറുപടിയിലാണ് ഇത്തരത്തില് പോലീസിന്റെ വാദങ്ങള് പോലീസ് തന്നെ പൊളിക്കുന്ന നിര്ണായക വിവരങ്ങളുള്ളത്.കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു, എസ്.പി ഷാനവാസിനാണ് ഇനി മുതല് അന്വേഷണത്തിന്റെ ചുമതല.അസിസ്റ്റന്റ് കമ്മീഷണര് ഷിന് തറയിലിനെയാണ് മാറ്റിയത്.ആഗസ്റ്റ് 3നാണ് ശ്രീറാം വെങ്കിട്ടരാമനും വഫയെന്ന യുവതിയും സഞ്ചരിച്ച കാറിടിച്ച് ബഷീര് കൊല്ലപ്പെട്ടത്.അമിത വേഗതയില് വന്ന കാര് ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം.അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ദൃക്സാക്ഷികള് മൊഴി നല്കിയിരുന്നു ### Headline : കെ.എം ബഷീര് കേസ്: സംഭവ സ്ഥലത്ത് സി.സി.ടി.വി ക്യാമറകള് പ്രവര്ത്തിച്ചിരുന്നുവെന്ന് രേഖകള്
852
മുംബൈ: മഹാരാഷ്ട്രയില് സര്ക്കാര് രൂപീകരണത്തില് നിലപാട് കടുപ്പിച്ച് ശിവസേന.പത്താം ദിവസവും ബിജെപി നിലപാട് പ റയാത്ത സാഹചര്യത്തില്, ഞങ്ങള് മറ്റ് വഴികള് നോക്കുമെന്നാണ് ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തില് പറയുന്നത്.ബിജെപി തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്ന് തോന്നുന്നില്ല ഈ സാഹചര്യത്തില് മറ്റ് കാര്യങ്ങള് നോക്കേണ്ട സാഹചര്യമാണ് ശിവസേനയ്ക്കുള്ളതെന്നും സാമ്ന മുന്നറിയിപ്പ് നല്കി.കോണ്ഗ്രസിന്റെയും എന്സിപിയുടെയും പിന്തുണയോടെ സര്ക്കാരുണ്ടാക്കുമെന്ന സൂചനയും ശിവസേന നല്കി.സ്വതന്ത്രരും കോണ്ഗ്രസ് സഖ്യവും ചേരുന്നതോടെ ശിവസേനയ്ക്ക് സഭയില് ഭൂരിപക്ഷം നേടാന് സാധിക്കും.അതുകൊണ്ട് ബിജെപിക്ക് മുന്നില് മുട്ടുമടക്കാന് ശിവസേന തയ്യാറല്ല.ഒരടി പിന്നോട്ടും ഞങ്ങളില്ല.ബിജെപി വേണമെങ്കില് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവണമെന്നും ശിവസേന പറഞ്ഞു.ബിജെപിക്ക് ധൈര്യമുണ്ടെങ്കില് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരട്ടെ.അതല്ലെങ്കില് സഭയില് ഭൂരിപക്ഷം തെൡയിക്കാന് തയ്യാറാവണമെന്നും ശിവസേന വെല്ലുവിളിച്ചു.ബിജെപി ഭൂരിപക്ഷം തെൡയിക്കുന്നതില് പരാജയപ്പെട്ടാല് അടുത്ത അവസരം ശിവസേനയ്ക്കാണ്.ഞങ്ങളാണ് രണ്ടാമത്തെ വലിയ പാര്ട്ടി.സര്ക്കാരുണ്ടാക്കാന് ഞങ്ങള് രംഗത്ത് വരുമെന്നും ശിവസേന പറഞ്ഞു.എന്സിപിയുടെ 54 എംഎല്എമാരും കോണ്ഗ്രസിന്റെ 44 എംഎല്എമാരും ഒപ്പം സ്വതന്ത്രരും വരുന്നതോടെ ഞങ്ങള്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും ശിവസേന പറഞ്ഞു.ശിവസേന സ്വന്തം മുഖ്യമന്ത്രിയെ ഇത്തവണ കൊണ്ടുവരും.അതിനായി സ്വതന്ത്ര പ്രത്യയശാസ്ത്രമുള്ള മൂന്ന് പാര്ട്ടികള് എല്ലാവര്ക്കും അനുയോജ്യമായ രീതിയിലുള്ള നയം രൂപീകരിക്കും.കഴിഞ്ഞ തവണത്തെ പോലെ ശിവസേന പിന്നോട്ട് പോകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.എന്നാല് ഉദ്ധവ് താക്കറെ ഇത് സാധ്യമല്ലെന്ന് വ്യക്തമാക്കിയതാണെന്നും ശിവസേന പറഞ്ഞു.അതേസമയം മുഖ്യമന്ത്രി പദത്തില് മാത്രമാണ് ബിജെപിയുമായി ചര്ച്ച നടക്കുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.സര്ക്കാര് രൂപീകരണം പിന്നീട് മാത്രമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു
മഹാരാഷ്ട്രയില് ഒരടി പിന്നോട്ടില്ല, കോണ്ഗ്രസ് എന്സിപി സഖ്യമുണ്ടെന്ന് ബിജെപി മറക്കേണ്ടെന്ന് ശിവസേന
https://malayalam.oneindia.com/news/india/wont-bend-before-bjp-says-shivsena-236230.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: മഹാരാഷ്ട്രയില് സര്ക്കാര് രൂപീകരണത്തില് നിലപാട് കടുപ്പിച്ച് ശിവസേന.പത്താം ദിവസവും ബിജെപി നിലപാട് പ റയാത്ത സാഹചര്യത്തില്, ഞങ്ങള് മറ്റ് വഴികള് നോക്കുമെന്നാണ് ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തില് പറയുന്നത്.ബിജെപി തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്ന് തോന്നുന്നില്ല ഈ സാഹചര്യത്തില് മറ്റ് കാര്യങ്ങള് നോക്കേണ്ട സാഹചര്യമാണ് ശിവസേനയ്ക്കുള്ളതെന്നും സാമ്ന മുന്നറിയിപ്പ് നല്കി.കോണ്ഗ്രസിന്റെയും എന്സിപിയുടെയും പിന്തുണയോടെ സര്ക്കാരുണ്ടാക്കുമെന്ന സൂചനയും ശിവസേന നല്കി.സ്വതന്ത്രരും കോണ്ഗ്രസ് സഖ്യവും ചേരുന്നതോടെ ശിവസേനയ്ക്ക് സഭയില് ഭൂരിപക്ഷം നേടാന് സാധിക്കും.അതുകൊണ്ട് ബിജെപിക്ക് മുന്നില് മുട്ടുമടക്കാന് ശിവസേന തയ്യാറല്ല.ഒരടി പിന്നോട്ടും ഞങ്ങളില്ല.ബിജെപി വേണമെങ്കില് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവണമെന്നും ശിവസേന പറഞ്ഞു.ബിജെപിക്ക് ധൈര്യമുണ്ടെങ്കില് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരട്ടെ.അതല്ലെങ്കില് സഭയില് ഭൂരിപക്ഷം തെൡയിക്കാന് തയ്യാറാവണമെന്നും ശിവസേന വെല്ലുവിളിച്ചു.ബിജെപി ഭൂരിപക്ഷം തെൡയിക്കുന്നതില് പരാജയപ്പെട്ടാല് അടുത്ത അവസരം ശിവസേനയ്ക്കാണ്.ഞങ്ങളാണ് രണ്ടാമത്തെ വലിയ പാര്ട്ടി.സര്ക്കാരുണ്ടാക്കാന് ഞങ്ങള് രംഗത്ത് വരുമെന്നും ശിവസേന പറഞ്ഞു.എന്സിപിയുടെ 54 എംഎല്എമാരും കോണ്ഗ്രസിന്റെ 44 എംഎല്എമാരും ഒപ്പം സ്വതന്ത്രരും വരുന്നതോടെ ഞങ്ങള്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും ശിവസേന പറഞ്ഞു.ശിവസേന സ്വന്തം മുഖ്യമന്ത്രിയെ ഇത്തവണ കൊണ്ടുവരും.അതിനായി സ്വതന്ത്ര പ്രത്യയശാസ്ത്രമുള്ള മൂന്ന് പാര്ട്ടികള് എല്ലാവര്ക്കും അനുയോജ്യമായ രീതിയിലുള്ള നയം രൂപീകരിക്കും.കഴിഞ്ഞ തവണത്തെ പോലെ ശിവസേന പിന്നോട്ട് പോകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.എന്നാല് ഉദ്ധവ് താക്കറെ ഇത് സാധ്യമല്ലെന്ന് വ്യക്തമാക്കിയതാണെന്നും ശിവസേന പറഞ്ഞു.അതേസമയം മുഖ്യമന്ത്രി പദത്തില് മാത്രമാണ് ബിജെപിയുമായി ചര്ച്ച നടക്കുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.സര്ക്കാര് രൂപീകരണം പിന്നീട് മാത്രമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു ### Headline : മഹാരാഷ്ട്രയില് ഒരടി പിന്നോട്ടില്ല, കോണ്ഗ്രസ് എന്സിപി സഖ്യമുണ്ടെന്ന് ബിജെപി മറക്കേണ്ടെന്ന് ശിവസേന
853
പുല്പള്ളി: വയനാട്ടിലെ പുല്പള്ളി കുറിച്ചിപ്പറ്റയില് ഒരേക്കര് വരുന്ന സ്വകാര്യ ഭൂമിയില് ദുരൂഹമായി ഇരുപതോളം ശ്മശാനങ്ങള് ഉണ്ടെന്ന് റിപ്പോര്ട്ട്.ഇവയ്ക്ക് പഞ്ചായത്തിന്റെ അനുമതിയില്ലെന്നു മാത്രമല്ല ഇവയുടെ പ്രവര്ത്തനവും നിഗൂഢമായാണ്.ഇവിടെ പാതിരാത്രിയില് പോലും വാഹനങ്ങളിലെത്തി മൃതദേഹം മറവ് ചെയ്യുന്നുണ്ടെന്നും നാട്ടുകാര് പറയുന്നു.ദുരൂഹമായരീതിയില് ഇവിടെ മൃതദേഹങ്ങളെത്തിച്ച് സംസ്കരിക്കുന്നത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില് നിന്നാണ്.കഴിഞ്ഞദിവസം പത്തനംതിട്ടയില്നിന്ന് മൃതദേഹവുമായെത്തിയവരെ നാട്ടുകാര് തടഞ്ഞിരുന്നു.മുമ്പൊരിക്കല് മൃതദേഹവുമായി എത്തിയവരെ ചോദ്യം ചെയ്തതിന് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.മഴ പെയ്തപ്പോള് ഇവിടെ കൃത്യമായി കുഴിപോലുമെടുക്കാത്തതിനാല് മണ്ണൊലിച്ച് മൃതദേഹം പുറത്തെത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.തുറന്നുകിടക്കുന്ന കുഴിമാടത്തില്നിന്ന് ദുര്ഗന്ധം വമിക്കുന്നതും, പാതി ദഹിപ്പിച്ച ശവശരീരങ്ങള് പുറത്തുകിടക്കുന്നതും ഇവിടെ പതിവാണ് എന്നാണ് നാട്ടുകാര് പറയുന്നത്.നാട്ടുകാര് ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടി സിഐക്ക് പരാതി നല്കിയെങ്കിലും പഞ്ചായത്തിന് പരാതി സമര്പ്പിക്കാനാണ് അദ്ദേഹം നിര്ദേശിച്ചു.നാട്ടുകാര് ജില്ലാ കളക്ടര്ക്കും പരാതി നല്കിയിരുന്നു.എന്നാല് പിന്നീട് അറിഞ്ഞത് പരാതി പഞ്ചായത്തിന് കൈമാറിയതായാണ്.പഞ്ചായത്തില് അന്വേഷിച്ചപ്പോള് ബോര്ഡ് യോഗം ചേര്ന്നതിനുശേഷം തീരുമാനം എടുക്കുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര് വ്യക്തമാക്കി.ശവപ്പറമ്പുകളുടെ ഉടമസ്ഥരെക്കുറിച്ച് അന്വേഷിച്ചപ്പോള് പലരും വിദേശത്താണെന്ന വിവരമാണ് ലഭിച്ചത്.മുമ്പ് നാട്ടുകാര് ഒരു ശ്മശാനത്തിന് ചുറ്റുമതില് കെട്ടാനുള്ള ശ്രമം തടഞ്ഞിരുന്നു.ശ്മശാനം പ്രവര്ത്തിപ്പിക്കുന്നതിനുള്ള രേഖകള് കാണിക്കണമെന്ന് നാട്ടുകാര് ഇവരോട് ആവശ്യപ്പെട്ടതോടെ നിര്മ്മാണം പാതിവഴിയില് ഉപേക്ഷിക്കുകയായിരുന്നു
ഒരേക്കര് സ്വകാര്യ ഭൂമിയില് ദുരൂഹമായി ഇരുപതോളം ശ്മശാനങ്ങള്; മൃതദേഹങ്ങളെത്തുന്നത് അന്യനാട്ടില് നിന്ന്
https://bignewskerala.com/2019/02/03/unauthorised-cemtery-in-wayanad/31533/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പുല്പള്ളി: വയനാട്ടിലെ പുല്പള്ളി കുറിച്ചിപ്പറ്റയില് ഒരേക്കര് വരുന്ന സ്വകാര്യ ഭൂമിയില് ദുരൂഹമായി ഇരുപതോളം ശ്മശാനങ്ങള് ഉണ്ടെന്ന് റിപ്പോര്ട്ട്.ഇവയ്ക്ക് പഞ്ചായത്തിന്റെ അനുമതിയില്ലെന്നു മാത്രമല്ല ഇവയുടെ പ്രവര്ത്തനവും നിഗൂഢമായാണ്.ഇവിടെ പാതിരാത്രിയില് പോലും വാഹനങ്ങളിലെത്തി മൃതദേഹം മറവ് ചെയ്യുന്നുണ്ടെന്നും നാട്ടുകാര് പറയുന്നു.ദുരൂഹമായരീതിയില് ഇവിടെ മൃതദേഹങ്ങളെത്തിച്ച് സംസ്കരിക്കുന്നത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില് നിന്നാണ്.കഴിഞ്ഞദിവസം പത്തനംതിട്ടയില്നിന്ന് മൃതദേഹവുമായെത്തിയവരെ നാട്ടുകാര് തടഞ്ഞിരുന്നു.മുമ്പൊരിക്കല് മൃതദേഹവുമായി എത്തിയവരെ ചോദ്യം ചെയ്തതിന് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.മഴ പെയ്തപ്പോള് ഇവിടെ കൃത്യമായി കുഴിപോലുമെടുക്കാത്തതിനാല് മണ്ണൊലിച്ച് മൃതദേഹം പുറത്തെത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.തുറന്നുകിടക്കുന്ന കുഴിമാടത്തില്നിന്ന് ദുര്ഗന്ധം വമിക്കുന്നതും, പാതി ദഹിപ്പിച്ച ശവശരീരങ്ങള് പുറത്തുകിടക്കുന്നതും ഇവിടെ പതിവാണ് എന്നാണ് നാട്ടുകാര് പറയുന്നത്.നാട്ടുകാര് ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടി സിഐക്ക് പരാതി നല്കിയെങ്കിലും പഞ്ചായത്തിന് പരാതി സമര്പ്പിക്കാനാണ് അദ്ദേഹം നിര്ദേശിച്ചു.നാട്ടുകാര് ജില്ലാ കളക്ടര്ക്കും പരാതി നല്കിയിരുന്നു.എന്നാല് പിന്നീട് അറിഞ്ഞത് പരാതി പഞ്ചായത്തിന് കൈമാറിയതായാണ്.പഞ്ചായത്തില് അന്വേഷിച്ചപ്പോള് ബോര്ഡ് യോഗം ചേര്ന്നതിനുശേഷം തീരുമാനം എടുക്കുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര് വ്യക്തമാക്കി.ശവപ്പറമ്പുകളുടെ ഉടമസ്ഥരെക്കുറിച്ച് അന്വേഷിച്ചപ്പോള് പലരും വിദേശത്താണെന്ന വിവരമാണ് ലഭിച്ചത്.മുമ്പ് നാട്ടുകാര് ഒരു ശ്മശാനത്തിന് ചുറ്റുമതില് കെട്ടാനുള്ള ശ്രമം തടഞ്ഞിരുന്നു.ശ്മശാനം പ്രവര്ത്തിപ്പിക്കുന്നതിനുള്ള രേഖകള് കാണിക്കണമെന്ന് നാട്ടുകാര് ഇവരോട് ആവശ്യപ്പെട്ടതോടെ നിര്മ്മാണം പാതിവഴിയില് ഉപേക്ഷിക്കുകയായിരുന്നു ### Headline : ഒരേക്കര് സ്വകാര്യ ഭൂമിയില് ദുരൂഹമായി ഇരുപതോളം ശ്മശാനങ്ങള്; മൃതദേഹങ്ങളെത്തുന്നത് അന്യനാട്ടില് നിന്ന്
854
ശ്രീനഗർ: മകളുടെ വിവാഹത്തിന് വീട്ടു തടങ്കലില് നിന്ന് ഭാവിമരുമകനെ വിട്ടു തരണമെന്ന ആവശ്യവുമായി പത്രമോഫീസുകള് കയറിയിറങ്ങുകയാണ് കശ്മീരിലെ ഒരു പിതാവ്.നിക്കാഹ് നടത്തിയതിന്റെ രേഖയുണ്ട് ഈ പിതാവിന്റെ കയ്യില്.ഒരേ ഒരാവശ്യമേ ഈ പിതാവിനുള്ളൂ.മകളുടെ വിവാഹമാണ് അതിനാല് തടങ്കലിൽ കഴിയുന്ന മകളുടെ ഭാവി വരനെ വിട്ടു തരണം.ബരാമുള്ള ജില്ലയിലെ റാഫിയാബാദ് സ്വദേശിയാണ് നസീര് അഹമ്മദ് ഭട്ട്.അവിടെയുള്ള തന്റെ വീട്ടില് നിന്ന് 60 കിമീറ്റര് യാത്ര ചെയ്താണ് ഭട്ട് പത്രമോഫീസുകളില് എത്തിയത്.ഇവിടെ വന്ന് കാര്യങ്ങള് ബോധിപ്പിച്ചാല് അധികൃതരുടെ ശ്രദ്ധയില് തന്റെ വിഷമാവസ്ഥ എത്തും എന്ന പ്രതീക്ഷയിലാണ് ഭട്ട് എത്തിയത്.സെപ്റ്റംബര് എട്ടിനായിരുന്നു ഭട്ടിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.ബിരുദധാരിയും ഗ്രാമമുഖ്യനുമായ(സർപഞ്ച്) തന്വീര് അഹമ്മദാണ് വരന്.നിക്കാഹ് നേരത്തെ നടന്നതാണ്.കഴിഞ്ഞ ആറ് മാസമായി വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു ഭട്ടും കുടുംബവും.എന്നാല് 370ാം അനുഛേദ പ്രകാരം കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്രസര്ക്കാര് എടുത്തു കളഞ്ഞതോടെ തന്വീര് പോലീസ് കസ്റ്റഡിയിലായി.അക്രമം തടയുന്നതിന്റെ ഭാഗമായി മറ്റ് രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്ത കൂട്ടത്തില് തന്വീറിനെയും അറസ്റ്റ് ചെയ്തതെന്നാണ് അധികൃതരടെ വിശദീകരണം.ആശയ വിനിമയ സംവിധാനങ്ങളെല്ലാം വിഛേദിച്ചിരുന്നതിനാല് സംഭവം നടന്ന് നാലു ദിവസത്തിനു ശേഷമാണ് ഭട്ട് ഈ കാര്യം അറിയുന്നത് തന്നെ.കുടുംബത്തിലെ ഏക വരുമാനക്കാരനാണ് തന്വീര്.അച്ഛനും അമ്മയ്ക്കും താങ്ങായും തണലായും തന്വീര് മാത്രമേയുള്ളൂ.സഹോദരിമാരെല്ലാം വിവാഹിതരായി പലയിടങ്ങളിലാണുള്ളത്.അതിനാല് തന്നെ ഏറെ നാളായി തന്വീറിന്റെ കുടുംബം കഷ്ടത്തിലാണ്.വിവാഹം നടത്താന് അധികൃതര് അനുവദിക്കുകയാണെങ്കില് ആ കുടുംബത്തിന് സഹായമായി തന്റെ മകള് സുരയ നസീര് ഉണ്ടാകുമല്ലോ എന്നാണ് ഭട്ട് പറയുന്നത്.നിയമപരമായി വിവാഹതിരാണെങ്കിലും ഭര്തൃ ഗൃഹത്തിലേക്ക് പോകണമെങ്കില് വിവാഹ ചടങ്ങുകള് കൂടി കഴിയേണ്ടതുണ്ടെന്നും ഭട്ട് പറയുന്നു
മകളുടെ വിവാഹത്തിന് കശ്മീരില് വീട്ടു തടങ്കലാക്കപ്പെട്ട ഭാവിമരുമകനെ വിട്ടു തരണമെന്ന് പിതാവ്
https://www.malayalamexpress.in/archives/815359/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ശ്രീനഗർ: മകളുടെ വിവാഹത്തിന് വീട്ടു തടങ്കലില് നിന്ന് ഭാവിമരുമകനെ വിട്ടു തരണമെന്ന ആവശ്യവുമായി പത്രമോഫീസുകള് കയറിയിറങ്ങുകയാണ് കശ്മീരിലെ ഒരു പിതാവ്.നിക്കാഹ് നടത്തിയതിന്റെ രേഖയുണ്ട് ഈ പിതാവിന്റെ കയ്യില്.ഒരേ ഒരാവശ്യമേ ഈ പിതാവിനുള്ളൂ.മകളുടെ വിവാഹമാണ് അതിനാല് തടങ്കലിൽ കഴിയുന്ന മകളുടെ ഭാവി വരനെ വിട്ടു തരണം.ബരാമുള്ള ജില്ലയിലെ റാഫിയാബാദ് സ്വദേശിയാണ് നസീര് അഹമ്മദ് ഭട്ട്.അവിടെയുള്ള തന്റെ വീട്ടില് നിന്ന് 60 കിമീറ്റര് യാത്ര ചെയ്താണ് ഭട്ട് പത്രമോഫീസുകളില് എത്തിയത്.ഇവിടെ വന്ന് കാര്യങ്ങള് ബോധിപ്പിച്ചാല് അധികൃതരുടെ ശ്രദ്ധയില് തന്റെ വിഷമാവസ്ഥ എത്തും എന്ന പ്രതീക്ഷയിലാണ് ഭട്ട് എത്തിയത്.സെപ്റ്റംബര് എട്ടിനായിരുന്നു ഭട്ടിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.ബിരുദധാരിയും ഗ്രാമമുഖ്യനുമായ(സർപഞ്ച്) തന്വീര് അഹമ്മദാണ് വരന്.നിക്കാഹ് നേരത്തെ നടന്നതാണ്.കഴിഞ്ഞ ആറ് മാസമായി വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു ഭട്ടും കുടുംബവും.എന്നാല് 370ാം അനുഛേദ പ്രകാരം കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്രസര്ക്കാര് എടുത്തു കളഞ്ഞതോടെ തന്വീര് പോലീസ് കസ്റ്റഡിയിലായി.അക്രമം തടയുന്നതിന്റെ ഭാഗമായി മറ്റ് രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്ത കൂട്ടത്തില് തന്വീറിനെയും അറസ്റ്റ് ചെയ്തതെന്നാണ് അധികൃതരടെ വിശദീകരണം.ആശയ വിനിമയ സംവിധാനങ്ങളെല്ലാം വിഛേദിച്ചിരുന്നതിനാല് സംഭവം നടന്ന് നാലു ദിവസത്തിനു ശേഷമാണ് ഭട്ട് ഈ കാര്യം അറിയുന്നത് തന്നെ.കുടുംബത്തിലെ ഏക വരുമാനക്കാരനാണ് തന്വീര്.അച്ഛനും അമ്മയ്ക്കും താങ്ങായും തണലായും തന്വീര് മാത്രമേയുള്ളൂ.സഹോദരിമാരെല്ലാം വിവാഹിതരായി പലയിടങ്ങളിലാണുള്ളത്.അതിനാല് തന്നെ ഏറെ നാളായി തന്വീറിന്റെ കുടുംബം കഷ്ടത്തിലാണ്.വിവാഹം നടത്താന് അധികൃതര് അനുവദിക്കുകയാണെങ്കില് ആ കുടുംബത്തിന് സഹായമായി തന്റെ മകള് സുരയ നസീര് ഉണ്ടാകുമല്ലോ എന്നാണ് ഭട്ട് പറയുന്നത്.നിയമപരമായി വിവാഹതിരാണെങ്കിലും ഭര്തൃ ഗൃഹത്തിലേക്ക് പോകണമെങ്കില് വിവാഹ ചടങ്ങുകള് കൂടി കഴിയേണ്ടതുണ്ടെന്നും ഭട്ട് പറയുന്നു ### Headline : മകളുടെ വിവാഹത്തിന് കശ്മീരില് വീട്ടു തടങ്കലാക്കപ്പെട്ട ഭാവിമരുമകനെ വിട്ടു തരണമെന്ന് പിതാവ്
855
തിരുവനന്തപുരം: നടൻ ഷെയിൻ നിഗമിനെ ഇതര ഭാഷാ ചിത്രങ്ങളിൽ നിന്നും വിലക്കാൻ നീക്കം.ഷെയ്ൻ നിഗമിനെ ഇതര ഭാഷാ ചിത്രങ്ങളിലും സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഫിലിം ചേംബർ കത്ത് നൽകി.ദക്ഷിണേന്ത്യൻ ഫിലിം ചേംബറിനാണ് പ്രൊഡ്യൂസേഴ്സ് കൗൺസിൽ കത്ത് നൽകിയത്.കത്ത് കൈമാറിയെന്ന് ഫിലിം ചേംബർ സെക്രട്ടരി സാഗാ അപ്പച്ചൻ സ്ഥിരീകരിച്ചു.പാകിസ്താനില് ഹിന്ദുക്കള്ക്ക് പ്രശ്നമുണ്ടെങ്കില് ഇന്ത്യയിലെ മുസ്ലീങ്ങള് സഹിക്കണോ, വീണ്ടും ഒവൈസി ഷെയിൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഷെയിൻ നടത്തിയ വിവാദ പരാമർശങ്ങളാണ് നിർമാതാക്കൾ നിലപാട് കടുപ്പിക്കാൻ കാരണമായത് എന്നാണ് സൂചന.വെയിൽ, ഉല്ലാസം, കുർബാനി തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് ഷെയ്ൻ നിഗമിനെ വിലക്കാൻ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു.വിവാദങ്ങൾക്ക് പിന്നാലെ അജ്മീറിലേക്ക് പോയ ഷെയ്ൻ തിരിച്ചെത്തിയ ഉടനെ താരസംഘടനയായ അമ്മ മുൻകൈയ്യെടുത്ത് ഒത്തുതീർപ്പ് ചർച്ചകൾക്ക് ശ്രമിച്ചിരുന്നു.എന്നാൽ തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ മാധ്യമങ്ങളെ കണ്ട ഷെയ്ൻ നിർമാതാക്കൾ മനോരോഗികളാണെന്ന വിവാദ പരാമർശം നടത്തിയത്.ഇതിന് പിന്നാലെയാണ് നിർമാതാക്കൾ നിലപാട് കടുപ്പിക്കുന്നത്.ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷ ഇല്ലെന്നായിരുന്നു പ്രെഡ്യൂസേഴ്സ് അസോസിയേഷൻറെ പ്രതികരണം.ഈയൊരു ഘട്ടത്തിൽ തുടർ ചർച്ചകൾക്കില്ലെന്ന് അമ്മയും ഫെഫ്കയും വ്യക്തമാക്കിയിരുന്നു
ഷെയ്ൻ നിഗത്തിന്റെ വിലക്ക് അന്യഭാഷകളിലേക്കും; ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി, പ്രതിസന്ധി
https://malayalam.oneindia.com/news/kerala/film-chamber-to-ban-shane-nigam-from-all-languages-238399.html?utm_source=articlepage-Slot1-4&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: നടൻ ഷെയിൻ നിഗമിനെ ഇതര ഭാഷാ ചിത്രങ്ങളിൽ നിന്നും വിലക്കാൻ നീക്കം.ഷെയ്ൻ നിഗമിനെ ഇതര ഭാഷാ ചിത്രങ്ങളിലും സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഫിലിം ചേംബർ കത്ത് നൽകി.ദക്ഷിണേന്ത്യൻ ഫിലിം ചേംബറിനാണ് പ്രൊഡ്യൂസേഴ്സ് കൗൺസിൽ കത്ത് നൽകിയത്.കത്ത് കൈമാറിയെന്ന് ഫിലിം ചേംബർ സെക്രട്ടരി സാഗാ അപ്പച്ചൻ സ്ഥിരീകരിച്ചു.പാകിസ്താനില് ഹിന്ദുക്കള്ക്ക് പ്രശ്നമുണ്ടെങ്കില് ഇന്ത്യയിലെ മുസ്ലീങ്ങള് സഹിക്കണോ, വീണ്ടും ഒവൈസി ഷെയിൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഷെയിൻ നടത്തിയ വിവാദ പരാമർശങ്ങളാണ് നിർമാതാക്കൾ നിലപാട് കടുപ്പിക്കാൻ കാരണമായത് എന്നാണ് സൂചന.വെയിൽ, ഉല്ലാസം, കുർബാനി തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് ഷെയ്ൻ നിഗമിനെ വിലക്കാൻ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു.വിവാദങ്ങൾക്ക് പിന്നാലെ അജ്മീറിലേക്ക് പോയ ഷെയ്ൻ തിരിച്ചെത്തിയ ഉടനെ താരസംഘടനയായ അമ്മ മുൻകൈയ്യെടുത്ത് ഒത്തുതീർപ്പ് ചർച്ചകൾക്ക് ശ്രമിച്ചിരുന്നു.എന്നാൽ തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ മാധ്യമങ്ങളെ കണ്ട ഷെയ്ൻ നിർമാതാക്കൾ മനോരോഗികളാണെന്ന വിവാദ പരാമർശം നടത്തിയത്.ഇതിന് പിന്നാലെയാണ് നിർമാതാക്കൾ നിലപാട് കടുപ്പിക്കുന്നത്.ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷ ഇല്ലെന്നായിരുന്നു പ്രെഡ്യൂസേഴ്സ് അസോസിയേഷൻറെ പ്രതികരണം.ഈയൊരു ഘട്ടത്തിൽ തുടർ ചർച്ചകൾക്കില്ലെന്ന് അമ്മയും ഫെഫ്കയും വ്യക്തമാക്കിയിരുന്നു ### Headline : ഷെയ്ൻ നിഗത്തിന്റെ വിലക്ക് അന്യഭാഷകളിലേക്കും; ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി, പ്രതിസന്ധി
856
വിഷയം ഫറൂഖ് അബ്ദുള്ള പിഎസ്എ: നയീം അക്തറിനെതിരൊയ നടപടി അമിത് ഷായ്ക്കെതിരായ വിമര്ശനത്തിന്? രേഖകള് പറയുന്നതെന്ത്...11, 2020, 14:00 അമ്മയ്ക്ക് കത്ത് അയച്ചത് ചപ്പാത്തിക്കുള്ളില് ഒളിപ്പിച്ച്;കാശ്മീരിലെ ദുരിതം വിവരിച്ച് ഇല്ത്തിജ 7, 2020, 18:23 എന്തടിസ്ഥാനത്തിലാണ് അവര്ക്കെതിരെ പൊതുസുരക്ഷാ വകുപ്പ് ചുമത്തിയത്?; ആഞ്ഞടിച്ച് പ്രിയങ്ക 7, 2020, 14:51 കശ്മീരിൽ വീട്ടുതടങ്കലിലുള്ള നേതാക്കളെ 18 മാസത്തിനകം മോചിപ്പിക്കും: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് 22, 2019, 17:39 കശ്മീരില് തടവില് പാര്പ്പിച്ചിരിക്കുന്ന മുഴുവന് നേതാക്കളെയും പുറത്തുവിടണം: രാഹുല് ഗാന്ധി 18, 2019, 08:36 കശ്മീരിൽ സ്വാതന്ത്ര്യദിനാഘോഷം സമാധാനപരമെന്ന് അധികൃതർ; വികസനത്തിന്റെ പുതിയ പാതയെന്ന് ഗവർണർ 15, 2019, 22:08 പ്രധാനമന്ത്രി സഭയിലെത്തണം...വിശദീകരണം നല്കണം, അമര്നാഥ് യാത്രയില് പൊട്ടിത്തെറിച്ച് കോണ്ഗ്രസ് 3, 2019, 20:15 കശ്മീരിൽ കേന്ദ്രസർക്കാർ അനാവശ്യ പരിഭ്രാന്തി പരത്തുന്നു; നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് 3, 2019, 18:26 ക്രിക്കറ്റ് അസോസിയേഷന് അഴിമതി: ഫാറൂഖ് അബ്ദുല്ലയെ പൂട്ടാന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 31, 2019, 16:06 സംസ്ഥാനത്ത് വര്ഗീയ ധ്രുവീകരണം നടത്താന് ചിലര് ശ്രമിക്കുന്നു; വിദ്വേഷ രാഷ്ട്രീയം രാജ്യത്തിനു ഭീഷണി 4, 2017, 18:55 മുസ്ലീങ്ങളെ ശത്രുക്കളായി കണ്ടാല് കശ്മീര് നിലനിര്ത്താന് കഴിയില്ലെന്ന് ഫറൂഖ് അബ്ദുള്ള
ഫറൂഖ് അബ്ദുള്ള: Latest ഫറൂഖ് അബ്ദുള്ള
https://malayalam.oneindia.com/topic/%E0%B4%AB%E0%B4%B1%E0%B5%82%E0%B4%96%E0%B5%8D-%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : വിഷയം ഫറൂഖ് അബ്ദുള്ള പിഎസ്എ: നയീം അക്തറിനെതിരൊയ നടപടി അമിത് ഷായ്ക്കെതിരായ വിമര്ശനത്തിന്? രേഖകള് പറയുന്നതെന്ത്...11, 2020, 14:00 അമ്മയ്ക്ക് കത്ത് അയച്ചത് ചപ്പാത്തിക്കുള്ളില് ഒളിപ്പിച്ച്;കാശ്മീരിലെ ദുരിതം വിവരിച്ച് ഇല്ത്തിജ 7, 2020, 18:23 എന്തടിസ്ഥാനത്തിലാണ് അവര്ക്കെതിരെ പൊതുസുരക്ഷാ വകുപ്പ് ചുമത്തിയത്?; ആഞ്ഞടിച്ച് പ്രിയങ്ക 7, 2020, 14:51 കശ്മീരിൽ വീട്ടുതടങ്കലിലുള്ള നേതാക്കളെ 18 മാസത്തിനകം മോചിപ്പിക്കും: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് 22, 2019, 17:39 കശ്മീരില് തടവില് പാര്പ്പിച്ചിരിക്കുന്ന മുഴുവന് നേതാക്കളെയും പുറത്തുവിടണം: രാഹുല് ഗാന്ധി 18, 2019, 08:36 കശ്മീരിൽ സ്വാതന്ത്ര്യദിനാഘോഷം സമാധാനപരമെന്ന് അധികൃതർ; വികസനത്തിന്റെ പുതിയ പാതയെന്ന് ഗവർണർ 15, 2019, 22:08 പ്രധാനമന്ത്രി സഭയിലെത്തണം...വിശദീകരണം നല്കണം, അമര്നാഥ് യാത്രയില് പൊട്ടിത്തെറിച്ച് കോണ്ഗ്രസ് 3, 2019, 20:15 കശ്മീരിൽ കേന്ദ്രസർക്കാർ അനാവശ്യ പരിഭ്രാന്തി പരത്തുന്നു; നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് 3, 2019, 18:26 ക്രിക്കറ്റ് അസോസിയേഷന് അഴിമതി: ഫാറൂഖ് അബ്ദുല്ലയെ പൂട്ടാന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 31, 2019, 16:06 സംസ്ഥാനത്ത് വര്ഗീയ ധ്രുവീകരണം നടത്താന് ചിലര് ശ്രമിക്കുന്നു; വിദ്വേഷ രാഷ്ട്രീയം രാജ്യത്തിനു ഭീഷണി 4, 2017, 18:55 മുസ്ലീങ്ങളെ ശത്രുക്കളായി കണ്ടാല് കശ്മീര് നിലനിര്ത്താന് കഴിയില്ലെന്ന് ഫറൂഖ് അബ്ദുള്ള ### Headline : ഫറൂഖ് അബ്ദുള്ള: Latest ഫറൂഖ് അബ്ദുള്ള
857
്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ട്രോള് ഗ്രൂപ്പുകളില് സജീവമായ ചിലരാണ് 'അധോലോകം' അശ്ലീല ഗ്രൂപ്പിലെ അംഗങ്ങള് സമൂഹമാധ്യമങ്ങളില് സജീവമായ പെണ്കുട്ടികളെക്കുറിച്ച് അപവാദ പ്രചരണം നടത്താന് പ്രത്യേക വാട്സ് ആപ് ഗ്രൂപ്.'അധോലോകം' എന്ന പേരില് പ്രവര്ത്തിക്കുന്ന വാട്സ്ആപ് ഗ്രൂപ്പിനെതിരെ പെണ്കുട്ടികള് പൊലീസില് പരാതി നല്കി.കൊല്ലം, എറണാകുളം, കോട്ടയം ജില്ലാപൊലീസ് മേധാവിമാര്ക്കും സൈബര് സെല്ലിലുമാണ് പരാതി നല്കിയിരിക്കുന്നത്.ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ട്രോള് ഗ്രൂപ്പുകളില് സജീവമായ ചിലരാണ് 'അധോലോകം' അശ്ലീല ഗ്രൂപ്പിലെ അംഗങ്ങള്.വിവിധ സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലെ അംഗങ്ങളായ പെണ്കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം അവരുടെ ചിത്രങ്ങളടക്കം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുകയായിരുന്നു.രഹസ്യ ഗ്രൂപ്പ് പ്രവര്ത്തിക്കുന്നതും അശ്ലീല പ്രചരണം നടക്കുന്നതും തിരിച്ചറിഞ്ഞതോടെയാണ് യുവതികള് പരാതിയുമായി രംഗത്ത് വന്നത്.നവമാധ്യമങ്ങളിലെ ചില സ്ത്രീ വിരുദ്ധ പരാമര്ശങ്ങള്ക്കെതിരെ പ്രതികരിച്ചതും രാഷ്ട്രീയ നിലപാടുകള് വ്യക്തമാക്കിയതുമാണ് തന്നെ അപമാനിക്കാന് കാരണമെന്ന് പരാതിക്കാരില് ഒരാള് പറയുന്നു.രണ്ട് നാവികസേനാ ഉദ്യോഗസ്ഥരും ഗ്രൂപ്പിന്റെ അഡ്മിന്മാരാണന്ന് യുവതികള് ആരോപിച്ചു.വിവിധ ജില്ലകളിലായി യുവതികള് നല്കിയ പരാതികളെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്
സോഷ്യല് മീഡിയയില് സജീവമായ സ്ത്രീകളെക്കുറിച്ച് അപവാദ പ്രചരണം നടത്തുന്ന വാട്സാപ്പ് ഗ്രൂപ്പിനെതിരെ പരാതി നല്കി
https://bignewskerala.com/2018/09/06/complaint-against-adholokam-whatsapp-group/10581/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ട്രോള് ഗ്രൂപ്പുകളില് സജീവമായ ചിലരാണ് 'അധോലോകം' അശ്ലീല ഗ്രൂപ്പിലെ അംഗങ്ങള് സമൂഹമാധ്യമങ്ങളില് സജീവമായ പെണ്കുട്ടികളെക്കുറിച്ച് അപവാദ പ്രചരണം നടത്താന് പ്രത്യേക വാട്സ് ആപ് ഗ്രൂപ്.'അധോലോകം' എന്ന പേരില് പ്രവര്ത്തിക്കുന്ന വാട്സ്ആപ് ഗ്രൂപ്പിനെതിരെ പെണ്കുട്ടികള് പൊലീസില് പരാതി നല്കി.കൊല്ലം, എറണാകുളം, കോട്ടയം ജില്ലാപൊലീസ് മേധാവിമാര്ക്കും സൈബര് സെല്ലിലുമാണ് പരാതി നല്കിയിരിക്കുന്നത്.ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ട്രോള് ഗ്രൂപ്പുകളില് സജീവമായ ചിലരാണ് 'അധോലോകം' അശ്ലീല ഗ്രൂപ്പിലെ അംഗങ്ങള്.വിവിധ സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലെ അംഗങ്ങളായ പെണ്കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം അവരുടെ ചിത്രങ്ങളടക്കം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുകയായിരുന്നു.രഹസ്യ ഗ്രൂപ്പ് പ്രവര്ത്തിക്കുന്നതും അശ്ലീല പ്രചരണം നടക്കുന്നതും തിരിച്ചറിഞ്ഞതോടെയാണ് യുവതികള് പരാതിയുമായി രംഗത്ത് വന്നത്.നവമാധ്യമങ്ങളിലെ ചില സ്ത്രീ വിരുദ്ധ പരാമര്ശങ്ങള്ക്കെതിരെ പ്രതികരിച്ചതും രാഷ്ട്രീയ നിലപാടുകള് വ്യക്തമാക്കിയതുമാണ് തന്നെ അപമാനിക്കാന് കാരണമെന്ന് പരാതിക്കാരില് ഒരാള് പറയുന്നു.രണ്ട് നാവികസേനാ ഉദ്യോഗസ്ഥരും ഗ്രൂപ്പിന്റെ അഡ്മിന്മാരാണന്ന് യുവതികള് ആരോപിച്ചു.വിവിധ ജില്ലകളിലായി യുവതികള് നല്കിയ പരാതികളെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ് ### Headline : സോഷ്യല് മീഡിയയില് സജീവമായ സ്ത്രീകളെക്കുറിച്ച് അപവാദ പ്രചരണം നടത്തുന്ന വാട്സാപ്പ് ഗ്രൂപ്പിനെതിരെ പരാതി നല്കി
858
കേരളാ പോലീസിന്റെ ശ്വാനസേനയിലേയ്ക്ക് പുതുതായി 20 നായ്ക്കുട്ടികളെ കൂടി ചേർത്തു.പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ ഇൻഡക്ഷൻ ബാഡ്ജ് അണിയിച്ച് പുതിയ അതിഥികളെ സ്വീകരിച്ചു.സേവനകാലാവധി പൂർത്തിയാക്കി വിരമിക്കുന്ന 12 പോലീസ് നായ്ക്കളെ ഡി-ഇൻഡക്ഷൻ മെഡൽ അണിയിച്ച് യാത്രയാക്കി.സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാല് ബ്രീഡുകളിൽ നിന്നായി 20 പുതിയ നായ്ക്കുട്ടികളെ എത്തിച്ചത്.ബെൽജിയം മലിനോയ്സ്, ബീഗിൾ, ചിപ്പിപ്പാറൈ, കന്നി എന്നീ വിഭാഗങ്ങളിൽ നിന്നായി 20 നായ്ക്കുട്ടികളാണ് കെ 9 സ്ക്വാഡ് എന്ന ശ്വാനസംഘത്തിൽ ചേരുന്നത്.ഇവയിൽ മൂന്നെണ്ണം പൊതുജനങ്ങൾ ദാനം ചെയ്തതാണ്.ഉന്നത ഗുണനിലവാരമുള്ള ബ്രീഡുകളിൽ നിന്നാണ് നായ്ക്കുട്ടികളെ തിരഞ്ഞെടുത്തത്.രക്ഷാപ്രവർത്തനത്തിനും സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനുമായി ട്രാക്കർ, സ്നിഫർ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നൽകുക.മയക്കുമരുന്നുകളും സ്ഫോടകവസ്തുക്കളും കണ്ടുപിടിക്കാനും കാണാതായ ആൾക്കാരെ കണ്ടെത്താനും പരിശീലനമുണ്ടാകും.കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുന്നതിനും പോലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ചു കീഴടക്കാനും പരിശീലിപ്പിക്കും.സേവനകാലാവധി പൂർത്തിയാക്കുന്ന 12 പോലീസ് നായ്ക്കൾക്ക് വിശ്രമ ജീവിതത്തിനായി തൃശൂരിലെ കേരളാ പോലീസ് അക്കാഡമിയിൽ വിശ്രാന്തി എന്ന പേരിൽ റിട്ടയർമെൻറ് ഹോം ഒരുക്കിയിട്ടുണ്ട്.പൗ ര ത്വ നി യ മ ഭേ ദ ഗ തി ബിൽ; സമരം ചെയ്യുന്നത് മാവോയിസ്റ്റുകളും ജിഹാദികളും ആണെന്ന് ആശങ്ക;നിര്മ്മലാ സീതാരാമന്
കേരളാ പോലീസ് ശ്വാനസേനയിലേയ്ക്ക് 20 നായ്ക്കുട്ടികൾ കൂടി
https://timeskerala.com/archives/161450
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കേരളാ പോലീസിന്റെ ശ്വാനസേനയിലേയ്ക്ക് പുതുതായി 20 നായ്ക്കുട്ടികളെ കൂടി ചേർത്തു.പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ ഇൻഡക്ഷൻ ബാഡ്ജ് അണിയിച്ച് പുതിയ അതിഥികളെ സ്വീകരിച്ചു.സേവനകാലാവധി പൂർത്തിയാക്കി വിരമിക്കുന്ന 12 പോലീസ് നായ്ക്കളെ ഡി-ഇൻഡക്ഷൻ മെഡൽ അണിയിച്ച് യാത്രയാക്കി.സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാല് ബ്രീഡുകളിൽ നിന്നായി 20 പുതിയ നായ്ക്കുട്ടികളെ എത്തിച്ചത്.ബെൽജിയം മലിനോയ്സ്, ബീഗിൾ, ചിപ്പിപ്പാറൈ, കന്നി എന്നീ വിഭാഗങ്ങളിൽ നിന്നായി 20 നായ്ക്കുട്ടികളാണ് കെ 9 സ്ക്വാഡ് എന്ന ശ്വാനസംഘത്തിൽ ചേരുന്നത്.ഇവയിൽ മൂന്നെണ്ണം പൊതുജനങ്ങൾ ദാനം ചെയ്തതാണ്.ഉന്നത ഗുണനിലവാരമുള്ള ബ്രീഡുകളിൽ നിന്നാണ് നായ്ക്കുട്ടികളെ തിരഞ്ഞെടുത്തത്.രക്ഷാപ്രവർത്തനത്തിനും സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനുമായി ട്രാക്കർ, സ്നിഫർ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നൽകുക.മയക്കുമരുന്നുകളും സ്ഫോടകവസ്തുക്കളും കണ്ടുപിടിക്കാനും കാണാതായ ആൾക്കാരെ കണ്ടെത്താനും പരിശീലനമുണ്ടാകും.കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുന്നതിനും പോലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ചു കീഴടക്കാനും പരിശീലിപ്പിക്കും.സേവനകാലാവധി പൂർത്തിയാക്കുന്ന 12 പോലീസ് നായ്ക്കൾക്ക് വിശ്രമ ജീവിതത്തിനായി തൃശൂരിലെ കേരളാ പോലീസ് അക്കാഡമിയിൽ വിശ്രാന്തി എന്ന പേരിൽ റിട്ടയർമെൻറ് ഹോം ഒരുക്കിയിട്ടുണ്ട്.പൗ ര ത്വ നി യ മ ഭേ ദ ഗ തി ബിൽ; സമരം ചെയ്യുന്നത് മാവോയിസ്റ്റുകളും ജിഹാദികളും ആണെന്ന് ആശങ്ക;നിര്മ്മലാ സീതാരാമന് ### Headline : കേരളാ പോലീസ് ശ്വാനസേനയിലേയ്ക്ക് 20 നായ്ക്കുട്ടികൾ കൂടി
859
കാക്കനാട്: സഭാ ഭൂമി വില്പനയില് കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരിക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു.കരുണാലയത്തിന്റെ ഭൂമി അനധികൃതമായി വില്പന നടത്തിയെന്ന് ഹര്ജി പരിഗണിച്ച ശേഷമാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി കേസ് രജിസ്റ്റര് ചെയ്തത്.കരുണാലയത്തിന്റെ ഭൂമി കാരുണ്യ പ്രവര്ത്തനങ്ങള്ക്ക് മാത്രം ഉപയോഗിക്കണം എന്ന നിബന്ധനയോടെ സഭക്ക് സൗജന്യമായി നല്കിയ ഭൂമി പിന്നീട് സാമ്പത്തികലാഭം നേടുന്നതിന് വേണ്ടി മറിച്ചു വിറ്റു എന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂര് സ്വദേശി ജോഷി നല്കിയ ഹര്ജിയിലാണ് കോടതി സ്വമേധയാ കേസ് എടുത്തത്.സീറോ മലബാര് സഭയുടെ എറണാകുളം അതിരൂപതക്ക് കീഴിലുള്ള അഞ്ച് ഭൂമി ഇടപാട് കേസുകളില് കാക്കനാട് മജിസ്ട്രേറ്റ് കോടതിയില് ഏഴ് ഹര്ജികള് നിലനിന്നിരുന്നു.സഭാ ഭൂമി ഇടപാടില് നേരത്തെ രണ്ട് ഹര്ജികളില് കോടതി സ്വമേധയാ കേസെടുത്തിരുന്നു.ഇതില് മാര് ജോര്ജ് ആലഞ്ചേരി ഹൈക്കോടതിയില് നിന്നും സ്റ്റേ നേടിയിരുന്നു.ഇപ്പോള് പുതുതായി രണ്ട് കേസുകള് കൂടി കാക്കനാട് മജിസ്ട്രേറ്റ് കോടതി രജിസ്റ്റര് ചെയ്തിരിക്കുകയാണ്.വഞ്ചന, ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.സീറോ മലബാര് സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന പ്രൊ-ക്യുറേറ്റര് ഫാ.ജോഷി പുതുവയെയും കോടതി പ്രതി ചേര്ത്തു.സാക്ഷികളെ വിസ്തരിച്ചതിന് ശേഷം പ്രഥമാ ദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്നായിരുന്നു കോടതി കേസ് എടുത്തത്.കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരി, ഫാ.ജോഷി പുതുവ എന്നിവരോട് മാര്ച്ച് 13ന് കോടതിയില് നേരിട്ട് ഹാജരാകാന് അറിയിച്ചിട്ടുണ്ട്.ഇപ്പോള് രജിസ്റ്റര് ചെയ്തിരിക്കുന്ന രണ്ട് കേസുകള്ക്ക് പുറമെ മൂന്ന് ഹര്ജികള് കൂടി കോടതിയുടെ പരിഗണനയിലുണ്ട്
സഭാ ഭൂമി ഇടപാട്: കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കോടതി കേസെടുത്തു
https://www.malayalamexpress.in/archives/1024287/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കാക്കനാട്: സഭാ ഭൂമി വില്പനയില് കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരിക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു.കരുണാലയത്തിന്റെ ഭൂമി അനധികൃതമായി വില്പന നടത്തിയെന്ന് ഹര്ജി പരിഗണിച്ച ശേഷമാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി കേസ് രജിസ്റ്റര് ചെയ്തത്.കരുണാലയത്തിന്റെ ഭൂമി കാരുണ്യ പ്രവര്ത്തനങ്ങള്ക്ക് മാത്രം ഉപയോഗിക്കണം എന്ന നിബന്ധനയോടെ സഭക്ക് സൗജന്യമായി നല്കിയ ഭൂമി പിന്നീട് സാമ്പത്തികലാഭം നേടുന്നതിന് വേണ്ടി മറിച്ചു വിറ്റു എന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂര് സ്വദേശി ജോഷി നല്കിയ ഹര്ജിയിലാണ് കോടതി സ്വമേധയാ കേസ് എടുത്തത്.സീറോ മലബാര് സഭയുടെ എറണാകുളം അതിരൂപതക്ക് കീഴിലുള്ള അഞ്ച് ഭൂമി ഇടപാട് കേസുകളില് കാക്കനാട് മജിസ്ട്രേറ്റ് കോടതിയില് ഏഴ് ഹര്ജികള് നിലനിന്നിരുന്നു.സഭാ ഭൂമി ഇടപാടില് നേരത്തെ രണ്ട് ഹര്ജികളില് കോടതി സ്വമേധയാ കേസെടുത്തിരുന്നു.ഇതില് മാര് ജോര്ജ് ആലഞ്ചേരി ഹൈക്കോടതിയില് നിന്നും സ്റ്റേ നേടിയിരുന്നു.ഇപ്പോള് പുതുതായി രണ്ട് കേസുകള് കൂടി കാക്കനാട് മജിസ്ട്രേറ്റ് കോടതി രജിസ്റ്റര് ചെയ്തിരിക്കുകയാണ്.വഞ്ചന, ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.സീറോ മലബാര് സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന പ്രൊ-ക്യുറേറ്റര് ഫാ.ജോഷി പുതുവയെയും കോടതി പ്രതി ചേര്ത്തു.സാക്ഷികളെ വിസ്തരിച്ചതിന് ശേഷം പ്രഥമാ ദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്നായിരുന്നു കോടതി കേസ് എടുത്തത്.കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരി, ഫാ.ജോഷി പുതുവ എന്നിവരോട് മാര്ച്ച് 13ന് കോടതിയില് നേരിട്ട് ഹാജരാകാന് അറിയിച്ചിട്ടുണ്ട്.ഇപ്പോള് രജിസ്റ്റര് ചെയ്തിരിക്കുന്ന രണ്ട് കേസുകള്ക്ക് പുറമെ മൂന്ന് ഹര്ജികള് കൂടി കോടതിയുടെ പരിഗണനയിലുണ്ട് ### Headline : സഭാ ഭൂമി ഇടപാട്: കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കോടതി കേസെടുത്തു
860
ദില്ലി: കര്ണാടകയില് ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണാന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എംഎല്എമാര് നല്കിയ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി.ഇന്ന് വൈകീട്ടോടെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര് കോടതിയെ അറിയിച്ചതോടെയാണ് ഇത്.വിശ്വാസ വോട്ടെടുപ്പ് പൂര്ത്തിയാകും വരെ വിഷയത്തില് ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.നിയമസഭയില് ഇന്ന് വൈകീട്ട് ആറോടെ വിശ്വാസ വോട്ടെടുപ്പ് നടക്കും.പ്രമേയത്തിന് മേലുള്ള ചര്ച്ച പുരോഗമിക്കുകയാണ്.കൂടുതല് ഭരണകക്ഷി എംഎല്എമാര് ചര്ച്ചയില് പങ്കെടുത്ത് സംസാരിക്കുകയാണെന്നും സ്പീക്കര്ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സ്വിംഗ്വി കോടതിയെ അറിയിച്ചു.ഇത് കണക്കിലെടുത്താണ് കോടതി ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.കര്ണാടകത്തില് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും വിശ്വാസ വോട്ടെടുപ്പ് നടത്താന് ഇനിയും കാലതാമസം ഉണ്ടാകരുതെന്നും വ്യക്തമാക്കിയാണ് സ്വതന്ത്ര എംഎല്എമാരായ എച്ച് നാഗേഷും ആര് ശങ്കറും തിങ്കളാഴ്ച കോടതിയെ സമീപിച്ചത്.എന്നാല് തിടുക്കത്തില് ഹരജി പരിഗണിക്കാന് സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ചൊവ്വാഴ്ചയിലേക്ക് ഹരജി മാറ്റുകയായിരുന്നു.അതേസമയം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു എന്നിവര് സമര്പ്പിച്ച ഹര്ജികളും നാളെ തന്നെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.വിപ്പ് നല്കാനുള്ള കക്ഷികളുടെ അവകാശം സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ടാണ് കുമാരസ്വാമിയും പിസിസി അധ്യക്ഷന് ദിനേഷ് ഗുണ്ടുറാവുവും സുപ്രീംകോടതിയെ സമീപിച്ചത്.ഹരജിയില് തീര്പ്പുണ്ടാകും വരെ വിശ്വാസ വോട്ടെടുപ്പ് നീട്ടണമെന്നായിരുന്നു കോണ്ഗ്രസ് ആവശ്യം
കര്'നാടകം; ഹരജി പരിഗണിക്കാനില്ലെന്ന് കോടതി, നാളത്തേക്ക് മാറ്റി! വോട്ടെടുപ്പ് ഇന്നെന്ന് സ്പീക്കര്
https://malayalam.oneindia.com/news/india/sc-refuses-to-intervene-in-karnataka-crisis-230227.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കര്ണാടകയില് ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണാന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എംഎല്എമാര് നല്കിയ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി.ഇന്ന് വൈകീട്ടോടെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര് കോടതിയെ അറിയിച്ചതോടെയാണ് ഇത്.വിശ്വാസ വോട്ടെടുപ്പ് പൂര്ത്തിയാകും വരെ വിഷയത്തില് ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.നിയമസഭയില് ഇന്ന് വൈകീട്ട് ആറോടെ വിശ്വാസ വോട്ടെടുപ്പ് നടക്കും.പ്രമേയത്തിന് മേലുള്ള ചര്ച്ച പുരോഗമിക്കുകയാണ്.കൂടുതല് ഭരണകക്ഷി എംഎല്എമാര് ചര്ച്ചയില് പങ്കെടുത്ത് സംസാരിക്കുകയാണെന്നും സ്പീക്കര്ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സ്വിംഗ്വി കോടതിയെ അറിയിച്ചു.ഇത് കണക്കിലെടുത്താണ് കോടതി ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.കര്ണാടകത്തില് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും വിശ്വാസ വോട്ടെടുപ്പ് നടത്താന് ഇനിയും കാലതാമസം ഉണ്ടാകരുതെന്നും വ്യക്തമാക്കിയാണ് സ്വതന്ത്ര എംഎല്എമാരായ എച്ച് നാഗേഷും ആര് ശങ്കറും തിങ്കളാഴ്ച കോടതിയെ സമീപിച്ചത്.എന്നാല് തിടുക്കത്തില് ഹരജി പരിഗണിക്കാന് സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ചൊവ്വാഴ്ചയിലേക്ക് ഹരജി മാറ്റുകയായിരുന്നു.അതേസമയം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു എന്നിവര് സമര്പ്പിച്ച ഹര്ജികളും നാളെ തന്നെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.വിപ്പ് നല്കാനുള്ള കക്ഷികളുടെ അവകാശം സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ടാണ് കുമാരസ്വാമിയും പിസിസി അധ്യക്ഷന് ദിനേഷ് ഗുണ്ടുറാവുവും സുപ്രീംകോടതിയെ സമീപിച്ചത്.ഹരജിയില് തീര്പ്പുണ്ടാകും വരെ വിശ്വാസ വോട്ടെടുപ്പ് നീട്ടണമെന്നായിരുന്നു കോണ്ഗ്രസ് ആവശ്യം ### Headline : കര്'നാടകം; ഹരജി പരിഗണിക്കാനില്ലെന്ന് കോടതി, നാളത്തേക്ക് മാറ്റി! വോട്ടെടുപ്പ് ഇന്നെന്ന് സ്പീക്കര്
861
തിരുവനന്തപുരം: ആര്സിസിയില് നിന്നു രക്തം സ്വീകരിച്ചതിലൂടെ അര്ബുദബാധിതയായ ഒമ്പതു വയസ്സുകാരിക്ക് എച്ച്ഐവി പിടിപെട്ടത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.ആലപ്പുഴ സ്വദേശിനിയായ പെണ്കുട്ടിക്കായിരുന്നു എച്ച്ഐവി ബാധിച്ചെന്ന് പരിശോധനയില് തെളിഞ്ഞത്.തുടര്ന്ന് കുട്ടിയുടെ കുടുംബം നിയമനടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തിരുന്നു.അതിനിടെ സംഭവത്തില് പുതിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്.ഇപ്പോള് പുറത്തുവരുന്ന വിവരങ്ങള് ആര്സിസിയെ പ്രതിക്കൂട്ടില് നിന്നും രക്ഷിക്കുന്നതാണ്.എച്ച്ഐവിയില്ല!! പെണ്കുട്ടിക്ക് എച്ച്ഐവി ബാധിച്ചിട്ടില്ലെന്നാണ് ഇപ്പോള് കണ്ടെത്തിയിരിക്കുന്നത്.ചെന്നൈയിലെ ലാബില് നിന്നുള്ള പരിശോധനയിലാണ് പെണ്കുടിക്ക് അസുഖം ബാധിച്ചിട്ടില്ലെന്ന് തെളിഞ്ഞത്.സ്ഥിരീകരിക്കാന് വരട്ടെ...പക്ഷെ ദില്ലിയിലെ നാഷനല് ലാബില് നിന്നുള്ള പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നും ഇതിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന് കഴിയുകയുള്ളൂവെന്നാണ് ആര്സിസി അധികൃതര് പറയുന്നത്.ചികില്സ തേടിയത് മാര്ച്ചില് 2017 മാര്ച്ചിലാണ് പെണ്കുട്ടി ആര്സിസിയില് ചികില്സ തേടിയെത്തിയത്.രക്താര്ബുദമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്നു കുട്ടിക്ക് ചികില്സയ്ക്കിടെ റേഡിയേഷന് തെറാപ്പിയും നല്കി.രക്തത്തിന്റെ കൗണ്ട് കുറഞ്ഞു റേഡിയേഷന് തെറാപ്പിക്കിടെ പെണ്കുട്ടിയുടെ രക്തത്തില് കൗണ്ട് കുറഞ്ഞതായി കണ്ടെത്തി.ഇതു പരിഹരിക്കാന് ആര്സിസിയില് നിന്നു തന്നെ ബ്ലഡ് ട്രാന്സ്ഫ്യൂഷന് നടത്തുകയും ചെയ്തു.എച്ച്ഐവി ബാധിച്ചു ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് അര്ബുദത്തിനു പിറകെ പെണ്കുട്ടിക്ക് എച്ച്ഐവിയും ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.ഇതേതുടര്ന്നു കുട്ടിയുടെ മാതാപിതാക്കള് പോലീസിനെ സമീപിക്കുകയായിരുന്നു.അന്വേഷണം നടത്തി രക്ഷിതാക്കളുടെ പരാതിയെ തുടര്ന്നു പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്.ആര്സിസിയിലെ രേഖകള് പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു
രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി: ഞെട്ടിക്കുന്ന ട്വിസ്റ്റ്... പുതിയ പരിശോധനയില് കണ്ടെത്തിയത്
https://malayalam.oneindia.com/news/kerala/nine-year-old-diagnosed-with-hiv-during-blood-transmission-new-lab-report-185112.html?utm_source=articlepage-Slot1-8&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: ആര്സിസിയില് നിന്നു രക്തം സ്വീകരിച്ചതിലൂടെ അര്ബുദബാധിതയായ ഒമ്പതു വയസ്സുകാരിക്ക് എച്ച്ഐവി പിടിപെട്ടത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.ആലപ്പുഴ സ്വദേശിനിയായ പെണ്കുട്ടിക്കായിരുന്നു എച്ച്ഐവി ബാധിച്ചെന്ന് പരിശോധനയില് തെളിഞ്ഞത്.തുടര്ന്ന് കുട്ടിയുടെ കുടുംബം നിയമനടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തിരുന്നു.അതിനിടെ സംഭവത്തില് പുതിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്.ഇപ്പോള് പുറത്തുവരുന്ന വിവരങ്ങള് ആര്സിസിയെ പ്രതിക്കൂട്ടില് നിന്നും രക്ഷിക്കുന്നതാണ്.എച്ച്ഐവിയില്ല!! പെണ്കുട്ടിക്ക് എച്ച്ഐവി ബാധിച്ചിട്ടില്ലെന്നാണ് ഇപ്പോള് കണ്ടെത്തിയിരിക്കുന്നത്.ചെന്നൈയിലെ ലാബില് നിന്നുള്ള പരിശോധനയിലാണ് പെണ്കുടിക്ക് അസുഖം ബാധിച്ചിട്ടില്ലെന്ന് തെളിഞ്ഞത്.സ്ഥിരീകരിക്കാന് വരട്ടെ...പക്ഷെ ദില്ലിയിലെ നാഷനല് ലാബില് നിന്നുള്ള പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നും ഇതിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന് കഴിയുകയുള്ളൂവെന്നാണ് ആര്സിസി അധികൃതര് പറയുന്നത്.ചികില്സ തേടിയത് മാര്ച്ചില് 2017 മാര്ച്ചിലാണ് പെണ്കുട്ടി ആര്സിസിയില് ചികില്സ തേടിയെത്തിയത്.രക്താര്ബുദമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്നു കുട്ടിക്ക് ചികില്സയ്ക്കിടെ റേഡിയേഷന് തെറാപ്പിയും നല്കി.രക്തത്തിന്റെ കൗണ്ട് കുറഞ്ഞു റേഡിയേഷന് തെറാപ്പിക്കിടെ പെണ്കുട്ടിയുടെ രക്തത്തില് കൗണ്ട് കുറഞ്ഞതായി കണ്ടെത്തി.ഇതു പരിഹരിക്കാന് ആര്സിസിയില് നിന്നു തന്നെ ബ്ലഡ് ട്രാന്സ്ഫ്യൂഷന് നടത്തുകയും ചെയ്തു.എച്ച്ഐവി ബാധിച്ചു ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് അര്ബുദത്തിനു പിറകെ പെണ്കുട്ടിക്ക് എച്ച്ഐവിയും ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.ഇതേതുടര്ന്നു കുട്ടിയുടെ മാതാപിതാക്കള് പോലീസിനെ സമീപിക്കുകയായിരുന്നു.അന്വേഷണം നടത്തി രക്ഷിതാക്കളുടെ പരാതിയെ തുടര്ന്നു പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്.ആര്സിസിയിലെ രേഖകള് പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു ### Headline : രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി: ഞെട്ടിക്കുന്ന ട്വിസ്റ്റ്... പുതിയ പരിശോധനയില് കണ്ടെത്തിയത്
862
ആനന്ദമെന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അരുണ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്.സേവ് ദി ഡേറ്റ് ചിത്രമായിരുന്നു താരം പങ്കുവെച്ചത്.തരംഗമെന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ ശാന്തി ബാലചന്ദ്രനായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.വിനയ് ഫോര്ട്ടും ടിനി ടോമുമൊക്കെ ആശംസകളറിയിച്ച് ചിത്രം പങ്കുവെച്ചിരുന്നു.ഇതോടെയാണ് വിവാഹത്തിന് മുന്നോടിയായുള്ള സേവ് ദി ഡേറ്റാണോ അതോ സിനിമയ്ക്കായുള്ള പോസ്റ്ററാണോയെന്ന ചോദ്യങ്ങളുമായി ആരാധകരെത്തിയത്.നിരവധി പേരായിരുന്നു ആശംസകളുമായി എത്തിയത്.ചിത്രം വൈറലായി മാറിയതിന് പിന്നാലെയായാണ് മറ്റ് വിവരങ്ങളും പുറത്തുവന്നത്.ഇരുവരുടെയും പുതിയ ചിത്രമായ 'പാപം ചെയ്യാത്തവർ കല്ലെറിട്ടെ' യുടെ റിലീസ് തീയതിയാണ് പുറത്ത് വിട്ടിരിക്കുന്നത്.നടി മഞ്ജു വാര്യർ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്റർ പങ്കുവെച്ചിരുന്നു.അതിന് പിന്നാലെയാണ് ഈ സേവ് ദി ഡേറ്റ് പോസ്റ്റര് വന്നിരിക്കുന്നത്.ഫെബ്രുവരി 21നാണ് സിനിമയുടെ റിലീസ്.തമാശയ്ക്ക് ശേഷം വിനയ് ഫോർട്ട് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.വെടി വഴിപാട് എന്ന ആക്ഷേപ ഹാസ്യ ചിത്രമൊരുക്കിയ ശംഭു പുരുഷോത്തമൻ ആണ് സംവിധാനം.ഫാറൂഖാബാദിൽ കുട്ടികളെ ബന്ദികളാക്കിയ സംഭവം: കൃത്യം നടപ്പാക്കിയത് മാസങ്ങള് നീണ്ട ആസൂത്രണത്തിന് ശേഷം; റഷ്യയില് നടന്ന സമാന സംഭവം പ്രതി പഠിച്ചിരുന്നതായി പോലീസ്
സേവ് ദി ഡേറ്റ് ചിത്രം പോസ്റ്റ് ചെയ്ത് അരുൺ കുര്യൻ, ആശംസകൾ നേർന്ന് വിനയ് ഫോർട്ട് ; അമ്പരന്ന് സോഷ്യൽമീഡിയ
https://www.malayalamexpress.in/archives/1044051/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ആനന്ദമെന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അരുണ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്.സേവ് ദി ഡേറ്റ് ചിത്രമായിരുന്നു താരം പങ്കുവെച്ചത്.തരംഗമെന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ ശാന്തി ബാലചന്ദ്രനായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.വിനയ് ഫോര്ട്ടും ടിനി ടോമുമൊക്കെ ആശംസകളറിയിച്ച് ചിത്രം പങ്കുവെച്ചിരുന്നു.ഇതോടെയാണ് വിവാഹത്തിന് മുന്നോടിയായുള്ള സേവ് ദി ഡേറ്റാണോ അതോ സിനിമയ്ക്കായുള്ള പോസ്റ്ററാണോയെന്ന ചോദ്യങ്ങളുമായി ആരാധകരെത്തിയത്.നിരവധി പേരായിരുന്നു ആശംസകളുമായി എത്തിയത്.ചിത്രം വൈറലായി മാറിയതിന് പിന്നാലെയായാണ് മറ്റ് വിവരങ്ങളും പുറത്തുവന്നത്.ഇരുവരുടെയും പുതിയ ചിത്രമായ 'പാപം ചെയ്യാത്തവർ കല്ലെറിട്ടെ' യുടെ റിലീസ് തീയതിയാണ് പുറത്ത് വിട്ടിരിക്കുന്നത്.നടി മഞ്ജു വാര്യർ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്റർ പങ്കുവെച്ചിരുന്നു.അതിന് പിന്നാലെയാണ് ഈ സേവ് ദി ഡേറ്റ് പോസ്റ്റര് വന്നിരിക്കുന്നത്.ഫെബ്രുവരി 21നാണ് സിനിമയുടെ റിലീസ്.തമാശയ്ക്ക് ശേഷം വിനയ് ഫോർട്ട് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.വെടി വഴിപാട് എന്ന ആക്ഷേപ ഹാസ്യ ചിത്രമൊരുക്കിയ ശംഭു പുരുഷോത്തമൻ ആണ് സംവിധാനം.ഫാറൂഖാബാദിൽ കുട്ടികളെ ബന്ദികളാക്കിയ സംഭവം: കൃത്യം നടപ്പാക്കിയത് മാസങ്ങള് നീണ്ട ആസൂത്രണത്തിന് ശേഷം; റഷ്യയില് നടന്ന സമാന സംഭവം പ്രതി പഠിച്ചിരുന്നതായി പോലീസ് ### Headline : സേവ് ദി ഡേറ്റ് ചിത്രം പോസ്റ്റ് ചെയ്ത് അരുൺ കുര്യൻ, ആശംസകൾ നേർന്ന് വിനയ് ഫോർട്ട് ; അമ്പരന്ന് സോഷ്യൽമീഡിയ
863
ദില്ലി: പുതുവര്ഷാരംഭത്തില് തിരഞ്ഞെടുത്ത ഫോണുകളില് പ്രവര്ത്തനം അവസാനിപ്പിച്ച് വാട്ട്സ്ആപ്പ്.വിന്ഡോസ് ഫോണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില് 2019 ഡിസംബര് 31 മുതല് പ്രവര്ത്തിക്കില്ലെന്ന് കമ്പനി അറിയിച്ചു.ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില് വാട്ട്സ്ആപ്പിലെ ചില ഫീച്ചേഴ്സ് വികസിപ്പിക്കാത്തതിനാല് പ്രവര്ത്തനം നിര്ത്തുകയാണെന്ന് പ്രസ്താവനയില് പറയുന്നു.വിന്ഡോസ് 10 മൊബൈല് ഒഎസിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ച അതേ മാസത്തില് തന്നെയാണ് വിന്ഡോസ് ഫോണുകളില് നിന്നുള്ള സേവനങ്ങള് വാട്ട്സ്ആപ്പും പിന്വലിക്കുന്നത്.രാജി ഭീഷണിയുമായി നേതാക്കള് നട്ടം തിരിഞ്ഞ് യെഡിയൂരപ്പ!! എങ്ങുമെത്താതെ മന്ത്രിസഭ വികസനം അതേസമയം ഉപയോക്താക്കള്ക്ക് വാട്ട്സ്ആപ്പ് ചാറ്റ് ചരിത്രം ലഭിക്കാനുള്ള ഓപ്ഷന് കമ്പനി നല്കുന്നുണ്ട്.എക്സ്പോര്ട്ട് ചെയ്യാന് ആഗ്രഹിക്കുന്ന ചാറ്റ് തുറന്ന് ഗ്രൂപ്പ്് ഇന്ഫോ തിരഞ്ഞെടുക്കുക.മീഡിയയോടൊപ്പമോ അല്ലാതെയോ ചാറ്റ് ഡൗണ്ലോഡ് ചെയ്യാനുള്ള ഓപ്ഷന് ലഭ്യമാണ്.സൂക്ഷിച്ച് വെക്കണമെന്ന് ആഗ്രഹിക്കുന്ന ചാറ്റുകള് എല്ലാം തന്നെ എക്സ്പോര്ട്ട് ചെയ്യാന് സാധിക്കും.വിന്ഡോസ് ഒഎസിന് പുറമെ വാട്സ്ആപ്പ് ലഭ്യമാകാത്ത നിരവധി ആന്ഡ്രോയിഡ്, ഐഒഎസ് ഫോണുകള് വേറെയുമുണ്ട്.ചില പഴയ മൊബൈല് പ്ലാറ്റ്ഫോമുകള്ക്കുള്ള പിന്തുണ 2020 ഫെബ്രുവരി 1 മുതല് കമ്പനി പിന്വലിക്കുന്നതാണ് ഇതിന് കാരണം.വാട്ട്സ്ആപ്പ് നല്കുന്ന വിവരങ്ങള് അനുസരിച്ച്, ആന്ഡ്രോയിഡ് 2.3.7 ഓപ്പറേറ്റിംഗ് സിസ്റ്റത്തില് പ്രവര്ത്തിക്കുന്ന ആന്ഡ്രോയിഡ് ഫോണുകളിലും ഐഒഎസ് 8 ല് പ്രവര്ത്തിക്കുന്ന ഐഫോണുകളിലും ഈ വര്ഷം മുതല് വാട്ട്സ്ആപ്പ് ലഭ്യമാകില്ല.മാത്രമല്ല, ആന്ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഈ പഴയ പതിപ്പിന് ഇനി മുതല് പുതിയ അക്കൗണ്ടുകള് സൃഷ്ടിക്കാനോ 2020 ഫെബ്രുവരി 1ന് ശേഷം നിലവിലുള്ള അക്കൗണ്ടുകള് വീണ്ടും പരിശോധിക്കാനോ കഴിയില്ല എന്നും വാട്ട്സ്ആപ്പ് പറയുന്നു.എന്നിരുന്നാലും, ഫേസ്ബുക്ക് മെസഞ്ചര് ജിയോഫോണ്, ജിയോഫോണ് 2 എന്നിവയുള്പ്പെടെ കൈയോസ് 2.5.1+ ഒ.എസ് ഉള്ള തിരഞ്ഞെടുത്ത ഫോണുകളില് പ്രവര്ത്തിക്കും
പുതുവര്ഷത്തില് ഈ ഫോണുകളില് പ്രവര്ത്തനം അവസാനിപ്പിച്ച് വാട്ട്സ്ആപ്പ്
https://malayalam.oneindia.com/news/india/whatsapp-stops-working-in-these-phone-in-2020-239578.html?utm_source=articlepage-Slot1-1&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: പുതുവര്ഷാരംഭത്തില് തിരഞ്ഞെടുത്ത ഫോണുകളില് പ്രവര്ത്തനം അവസാനിപ്പിച്ച് വാട്ട്സ്ആപ്പ്.വിന്ഡോസ് ഫോണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില് 2019 ഡിസംബര് 31 മുതല് പ്രവര്ത്തിക്കില്ലെന്ന് കമ്പനി അറിയിച്ചു.ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില് വാട്ട്സ്ആപ്പിലെ ചില ഫീച്ചേഴ്സ് വികസിപ്പിക്കാത്തതിനാല് പ്രവര്ത്തനം നിര്ത്തുകയാണെന്ന് പ്രസ്താവനയില് പറയുന്നു.വിന്ഡോസ് 10 മൊബൈല് ഒഎസിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ച അതേ മാസത്തില് തന്നെയാണ് വിന്ഡോസ് ഫോണുകളില് നിന്നുള്ള സേവനങ്ങള് വാട്ട്സ്ആപ്പും പിന്വലിക്കുന്നത്.രാജി ഭീഷണിയുമായി നേതാക്കള് നട്ടം തിരിഞ്ഞ് യെഡിയൂരപ്പ!! എങ്ങുമെത്താതെ മന്ത്രിസഭ വികസനം അതേസമയം ഉപയോക്താക്കള്ക്ക് വാട്ട്സ്ആപ്പ് ചാറ്റ് ചരിത്രം ലഭിക്കാനുള്ള ഓപ്ഷന് കമ്പനി നല്കുന്നുണ്ട്.എക്സ്പോര്ട്ട് ചെയ്യാന് ആഗ്രഹിക്കുന്ന ചാറ്റ് തുറന്ന് ഗ്രൂപ്പ്് ഇന്ഫോ തിരഞ്ഞെടുക്കുക.മീഡിയയോടൊപ്പമോ അല്ലാതെയോ ചാറ്റ് ഡൗണ്ലോഡ് ചെയ്യാനുള്ള ഓപ്ഷന് ലഭ്യമാണ്.സൂക്ഷിച്ച് വെക്കണമെന്ന് ആഗ്രഹിക്കുന്ന ചാറ്റുകള് എല്ലാം തന്നെ എക്സ്പോര്ട്ട് ചെയ്യാന് സാധിക്കും.വിന്ഡോസ് ഒഎസിന് പുറമെ വാട്സ്ആപ്പ് ലഭ്യമാകാത്ത നിരവധി ആന്ഡ്രോയിഡ്, ഐഒഎസ് ഫോണുകള് വേറെയുമുണ്ട്.ചില പഴയ മൊബൈല് പ്ലാറ്റ്ഫോമുകള്ക്കുള്ള പിന്തുണ 2020 ഫെബ്രുവരി 1 മുതല് കമ്പനി പിന്വലിക്കുന്നതാണ് ഇതിന് കാരണം.വാട്ട്സ്ആപ്പ് നല്കുന്ന വിവരങ്ങള് അനുസരിച്ച്, ആന്ഡ്രോയിഡ് 2.3.7 ഓപ്പറേറ്റിംഗ് സിസ്റ്റത്തില് പ്രവര്ത്തിക്കുന്ന ആന്ഡ്രോയിഡ് ഫോണുകളിലും ഐഒഎസ് 8 ല് പ്രവര്ത്തിക്കുന്ന ഐഫോണുകളിലും ഈ വര്ഷം മുതല് വാട്ട്സ്ആപ്പ് ലഭ്യമാകില്ല.മാത്രമല്ല, ആന്ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഈ പഴയ പതിപ്പിന് ഇനി മുതല് പുതിയ അക്കൗണ്ടുകള് സൃഷ്ടിക്കാനോ 2020 ഫെബ്രുവരി 1ന് ശേഷം നിലവിലുള്ള അക്കൗണ്ടുകള് വീണ്ടും പരിശോധിക്കാനോ കഴിയില്ല എന്നും വാട്ട്സ്ആപ്പ് പറയുന്നു.എന്നിരുന്നാലും, ഫേസ്ബുക്ക് മെസഞ്ചര് ജിയോഫോണ്, ജിയോഫോണ് 2 എന്നിവയുള്പ്പെടെ കൈയോസ് 2.5.1+ ഒ.എസ് ഉള്ള തിരഞ്ഞെടുത്ത ഫോണുകളില് പ്രവര്ത്തിക്കും ### Headline : പുതുവര്ഷത്തില് ഈ ഫോണുകളില് പ്രവര്ത്തനം അവസാനിപ്പിച്ച് വാട്ട്സ്ആപ്പ്
864
കണ്ണൂർ: വ്യാപാരികളുടെയും നാട്ടുകാരുടെ സഹകരണത്തോടെ ലക്ഷങ്ങള് മുടക്കി കണ്ണവം പോലീസ് സ്റ്റേഷന് പരിധിയില് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള് തുരുമ്പെടുക്കുന്നു.ജനങ്ങളില് നിന്ന് പിരിച്ചെടുത്ത 20 ലക്ഷത്തിലധികം രൂപ ചിലവിട്ടാണ് കണ്ണവം പൊലിസ്പദ്ധതി നടപ്പാക്കിയത്.പോലീസ് സ്റ്റേഷന് പരിധിയിലെ ചിറ്റാരിപ്പറമ്പ്, കോളയാട്, പാട്യം എന്നീ പഞ്ചായത്തുകളിലെ പ്രധാന സ്ഥലങ്ങളിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്.അവര് ഞങ്ങളെ തിരഞ്ഞു പിടിച്ചാണ് ആക്രമിച്ചത്...ആര്എസ്എസാണ് പിന്നിലെന്ന് അയിഷി ഘോഷ്!! രാഷ്ട്രീയ അക്രമങ്ങളും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും വര്ദ്ധിച്ചതോടെയാണ് അന്നത്തെ എസ്.ഐ ആയിരുന്ന കെ ബി ഗണേഷ്കുമാറും നാട്ടുകാരും ചേര്ന്ന് പദ്ധതിക്ക് രൂപം നല്കിയത്.പദ്ധതിയുടെ ഒന്നാംഘട്ടമെന്ന നിലയില് 100 സിസിടിവി ക്യാമറകളും ഒന്നേകാല് ലക്ഷം രൂപ വിലയുള്ള ഒരു എഎന്പിആര് ക്യാമറയും ഓട്ടോമാറ്റിക് നമ്പര് പ്ലേറ്റ് റീഡിങ്ങ് ക്യാമറകള് പ്രവര്ത്തനരഹിതമായിട്ടും അധികൃതര് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര് പറയുന്നു.സാങ്കേതിക തകരാറുകള് മൂലമാണ് ക്യാമറ പ്രവര്ത്തനരഹിതമായത്.ക്യാമറകള് എത്രയും വേഗം അറ്റകുറ്റ പണികള് നടത്തണമെന്നാണ് നാട്ടുകാര് ആവശ്യപ്പെടുന്നത്.കണ്ണൂർ- കൊട്ടിയൂർ റൂട്ടിലെ പ്രധാന നഗരങ്ങളിലൊന്നാണ് കണ്ണവം.ഇതു കൂടാതെ നിരവധി രാഷ്ട്രീയ സംഘർഷങ്ങളും ഇവിടെ നടക്കാറുണ്ട്.നേരത്തെ അക്രമസംഭവങ്ങളിലെയും വാഹനാപകട കേസുകളിലെയും പ്രതികളെ പിടികൂടാൻ പോലീസിനെ നിരീക്ഷണ ക്യാമറകൾ ഏറെ സഹായിച്ചിട്ടുണ്ട്
കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ നിരീക്ഷണ ക്യാമറകൾ കണ്ണടച്ചു; പാഴായത് ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത
https://malayalam.oneindia.com/news/kannur/cctv-cameras-stops-working-under-jurisdiction-of-kannavam-police-station-239871.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂർ: വ്യാപാരികളുടെയും നാട്ടുകാരുടെ സഹകരണത്തോടെ ലക്ഷങ്ങള് മുടക്കി കണ്ണവം പോലീസ് സ്റ്റേഷന് പരിധിയില് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള് തുരുമ്പെടുക്കുന്നു.ജനങ്ങളില് നിന്ന് പിരിച്ചെടുത്ത 20 ലക്ഷത്തിലധികം രൂപ ചിലവിട്ടാണ് കണ്ണവം പൊലിസ്പദ്ധതി നടപ്പാക്കിയത്.പോലീസ് സ്റ്റേഷന് പരിധിയിലെ ചിറ്റാരിപ്പറമ്പ്, കോളയാട്, പാട്യം എന്നീ പഞ്ചായത്തുകളിലെ പ്രധാന സ്ഥലങ്ങളിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്.അവര് ഞങ്ങളെ തിരഞ്ഞു പിടിച്ചാണ് ആക്രമിച്ചത്...ആര്എസ്എസാണ് പിന്നിലെന്ന് അയിഷി ഘോഷ്!! രാഷ്ട്രീയ അക്രമങ്ങളും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും വര്ദ്ധിച്ചതോടെയാണ് അന്നത്തെ എസ്.ഐ ആയിരുന്ന കെ ബി ഗണേഷ്കുമാറും നാട്ടുകാരും ചേര്ന്ന് പദ്ധതിക്ക് രൂപം നല്കിയത്.പദ്ധതിയുടെ ഒന്നാംഘട്ടമെന്ന നിലയില് 100 സിസിടിവി ക്യാമറകളും ഒന്നേകാല് ലക്ഷം രൂപ വിലയുള്ള ഒരു എഎന്പിആര് ക്യാമറയും ഓട്ടോമാറ്റിക് നമ്പര് പ്ലേറ്റ് റീഡിങ്ങ് ക്യാമറകള് പ്രവര്ത്തനരഹിതമായിട്ടും അധികൃതര് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര് പറയുന്നു.സാങ്കേതിക തകരാറുകള് മൂലമാണ് ക്യാമറ പ്രവര്ത്തനരഹിതമായത്.ക്യാമറകള് എത്രയും വേഗം അറ്റകുറ്റ പണികള് നടത്തണമെന്നാണ് നാട്ടുകാര് ആവശ്യപ്പെടുന്നത്.കണ്ണൂർ- കൊട്ടിയൂർ റൂട്ടിലെ പ്രധാന നഗരങ്ങളിലൊന്നാണ് കണ്ണവം.ഇതു കൂടാതെ നിരവധി രാഷ്ട്രീയ സംഘർഷങ്ങളും ഇവിടെ നടക്കാറുണ്ട്.നേരത്തെ അക്രമസംഭവങ്ങളിലെയും വാഹനാപകട കേസുകളിലെയും പ്രതികളെ പിടികൂടാൻ പോലീസിനെ നിരീക്ഷണ ക്യാമറകൾ ഏറെ സഹായിച്ചിട്ടുണ്ട് ### Headline : കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ നിരീക്ഷണ ക്യാമറകൾ കണ്ണടച്ചു; പാഴായത് ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത
865
മണ്ണിലേക്ക് മടങ്ങുമെങ്കിലും ഉമ്മറത്ത് വന്ന് അനങ്ങാതെ... പറയാൻ മോഹിച്ചവ ഒളിപ്പിച്ച് മടങ്ങുന്നു.എനിക്ക് പേടിയാകുന്നു.യുദ്ധം കരയുന്ന ചോരകൊണ്ട് കുഞ്ഞുങ്ങളുടെ കണ്ണുകൾ കരയലുകളുടെ കറുത്ത പാതിര നഗരങ്ങൾക്ക് മേലെ പെയ്യുന്നു.എനിക്ക് പേടിയാകുന്നു പേടിയാകുന്നു.വഴിവക്കിലാകെ കഴുകൻ കണ്ണുകൾ പേപ്പട്ടികൾ എപ്പോഴും മിന്നലുകളാണ്.അവയെന്റെ മിന്നാമിനുങ്ങുകളെ ഞെട്ടിച്ച് കൊല്ലുന്നു.എനിയ്ക്ക് പേടിയാകുന്നു പേടിയാകുന്നു.എല്ലായിടത്തും വർഗ്ഗസമരമാണ്.പഴയതായിക്കൊണ്ടിരിക്കുന്ന എന്റെ നാട്ടിൽ നിന്നും നീ എവിടെയെങ്കിലും പോയി കരയാതെ കഴിയുക.നിന്റെ നെഞ്ചിൽ എനിക്ക് കേൾക്കാമായിരുന്ന കിതപ്പിന്റെ കാലൊച്ചയോ ഘടികാര ശബ്ദമോ കേൾക്കാനാവുന്നില്ല നീയിപ്പോൾ നിലച്ചിരിക്കുന്നു നിലച്ച മഴപോലെ നിശബ്ദമായിരിക്കുന്നു.'ശവ'വണ്ടിയുടെ ചക്രയൊച്ചകൾ ദൈവത്തിലേക്കുള്ള വഴികൾ നിന്റെ മുക്കു പണ്ടങ്ങൾ... മൂകമായ തെരുവു പാട്ടുകൾ വിധവയുടെ നഗ്നതയിലേക്ക് ചൂളം വിളിക്കുന്ന തെമ്മാടികൾ ഉറങ്ങാനാവുന്നില്ല തിരിഞ്ഞും മറിഞ്ഞും മരിച്ചവരെയടുക്കുന്നതായി സ്വപ്നം പുതപ്പിലുറങ്ങുന്നനിന്റെ ചുംബനമേൽക്കാത്ത ചുണ്ടുകളിൽ മരവിപ്പ് ഇരട്ടിയായിരിക്കുന്നു.എനിക്ക് വല്ലാതെയാകുന്നു.വല്ലാതെയാകുന്നു.നിനക്ക് എന്താണ് പറ്റിയത് ഏതു ഭൂകമ്പത്തിലാണ് നിന്റെ മരണം സ്ഥിരീകരിച്ചത് എതുരുൾ പൊട്ടലിലാണ് നിന്റെ ശ്വാസത്തിനു മേൽ ഒഴുക്കുജലം വന്നത് നിന്റെ തലച്ചോർ ചിതറിയത് നഗരത്തിലെ പതിവു കാഴ്ചയിൽ നിന്നും എവിടേക്കാണ് നീ വേഗം മടങ്ങുന്നത്.കാറ്റുകൾ നിന്റെ മണം തിരികെ കൊണ്ടുവരുന്നു ശ്മശാന വെയിലുകളിൽ വെള്ള പൂശിയ ഒരടയാളം പോലെ നീ സ്വപ്നമാകുമെന്ന് ഞാനാരോടും പറഞ്ഞില്ല.എങ്കിലും നിന്റെ മണമുള്ള സാമ്രാണിക്കാറ്റ് മഴകൾക്കിടയിലൂടെ ചുറ്റിത്തിരിയുന്നത് എനിക്ക് മാത്രം....അഭിപ്രായങ്ങൾ
മഴകൾക്കിടയിലൂടെ ചുറ്റിത്തിരിയുന്നൊരു സാമ്രാണിക്കാറ്റ്
http://www.puzha.com/blog/magazine-thahajamal_paipad-poem1_dec8_07/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മണ്ണിലേക്ക് മടങ്ങുമെങ്കിലും ഉമ്മറത്ത് വന്ന് അനങ്ങാതെ... പറയാൻ മോഹിച്ചവ ഒളിപ്പിച്ച് മടങ്ങുന്നു.എനിക്ക് പേടിയാകുന്നു.യുദ്ധം കരയുന്ന ചോരകൊണ്ട് കുഞ്ഞുങ്ങളുടെ കണ്ണുകൾ കരയലുകളുടെ കറുത്ത പാതിര നഗരങ്ങൾക്ക് മേലെ പെയ്യുന്നു.എനിക്ക് പേടിയാകുന്നു പേടിയാകുന്നു.വഴിവക്കിലാകെ കഴുകൻ കണ്ണുകൾ പേപ്പട്ടികൾ എപ്പോഴും മിന്നലുകളാണ്.അവയെന്റെ മിന്നാമിനുങ്ങുകളെ ഞെട്ടിച്ച് കൊല്ലുന്നു.എനിയ്ക്ക് പേടിയാകുന്നു പേടിയാകുന്നു.എല്ലായിടത്തും വർഗ്ഗസമരമാണ്.പഴയതായിക്കൊണ്ടിരിക്കുന്ന എന്റെ നാട്ടിൽ നിന്നും നീ എവിടെയെങ്കിലും പോയി കരയാതെ കഴിയുക.നിന്റെ നെഞ്ചിൽ എനിക്ക് കേൾക്കാമായിരുന്ന കിതപ്പിന്റെ കാലൊച്ചയോ ഘടികാര ശബ്ദമോ കേൾക്കാനാവുന്നില്ല നീയിപ്പോൾ നിലച്ചിരിക്കുന്നു നിലച്ച മഴപോലെ നിശബ്ദമായിരിക്കുന്നു.'ശവ'വണ്ടിയുടെ ചക്രയൊച്ചകൾ ദൈവത്തിലേക്കുള്ള വഴികൾ നിന്റെ മുക്കു പണ്ടങ്ങൾ... മൂകമായ തെരുവു പാട്ടുകൾ വിധവയുടെ നഗ്നതയിലേക്ക് ചൂളം വിളിക്കുന്ന തെമ്മാടികൾ ഉറങ്ങാനാവുന്നില്ല തിരിഞ്ഞും മറിഞ്ഞും മരിച്ചവരെയടുക്കുന്നതായി സ്വപ്നം പുതപ്പിലുറങ്ങുന്നനിന്റെ ചുംബനമേൽക്കാത്ത ചുണ്ടുകളിൽ മരവിപ്പ് ഇരട്ടിയായിരിക്കുന്നു.എനിക്ക് വല്ലാതെയാകുന്നു.വല്ലാതെയാകുന്നു.നിനക്ക് എന്താണ് പറ്റിയത് ഏതു ഭൂകമ്പത്തിലാണ് നിന്റെ മരണം സ്ഥിരീകരിച്ചത് എതുരുൾ പൊട്ടലിലാണ് നിന്റെ ശ്വാസത്തിനു മേൽ ഒഴുക്കുജലം വന്നത് നിന്റെ തലച്ചോർ ചിതറിയത് നഗരത്തിലെ പതിവു കാഴ്ചയിൽ നിന്നും എവിടേക്കാണ് നീ വേഗം മടങ്ങുന്നത്.കാറ്റുകൾ നിന്റെ മണം തിരികെ കൊണ്ടുവരുന്നു ശ്മശാന വെയിലുകളിൽ വെള്ള പൂശിയ ഒരടയാളം പോലെ നീ സ്വപ്നമാകുമെന്ന് ഞാനാരോടും പറഞ്ഞില്ല.എങ്കിലും നിന്റെ മണമുള്ള സാമ്രാണിക്കാറ്റ് മഴകൾക്കിടയിലൂടെ ചുറ്റിത്തിരിയുന്നത് എനിക്ക് മാത്രം....അഭിപ്രായങ്ങൾ ### Headline : മഴകൾക്കിടയിലൂടെ ചുറ്റിത്തിരിയുന്നൊരു സാമ്രാണിക്കാറ്റ്
866
ചെന്നൈ: ഒരു കോടിയിൽ താഴെ പിഴയുള്ള കേസുകളില് നിന്ന് പിന്മാറാന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്ഡ് തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പ് രജനീകാന്തിനെതിരായ കേസുകള് അവസാനിപ്പിച്ചത്.എന്നാല് ഇതേ ആനുകൂല്യം തേടി പോയ മുന് എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് ഇളവ് നല്കില്ലെന്ന് കോടതിയില് അറിയിച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്.66.21 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പായിരുന്നു രജനീകാന്തിനെതിരെ ഉയര്ന്നത്.ഇതാണ് പുതിയ തിരുമാനം ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്.ഇതോടെയാണ് ഒരു കോടിയില് താഴെയാണ് പിഴയുള്ളതെന്നും സമാന ഇളവ് തനിക്കും നല്കണം എന്നും ആവശ്യപ്പെട്ട് വികെ ശശികല ഹൈക്കോടതിയെ സമീപിച്ചത്.എന്നാല് ഇതിനോടകം തന്നെ ശശികലയുടെ പേരിലുള്ള നടപടികള് ആരംഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടികള് അവസാനിപ്പിക്കാന് കഴിയില്ലെന്ന് വകുപ്പ് കോടതിയില് അറിയിച്ചത്.വി കെ ശശികലയ്ക്കെതിരായ ക്രിമിനൽ നടപടികൾ ചെന്നൈയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ പരിഗണനയിലാണെന്നും വകുപ്പ് കോടതിയില് അറിയിച്ചു.അതേസമയം കേസ് സംബന്ധിച്ച പുരോഗതികള് രണ്ടാഴ്ചയ്ക്കുള്ളില് അറിയിക്കണമെന്ന് കോടതി നിര്ദ്ദേശിച്ചു.1994-95 ൽ 28.86 ലക്ഷം രൂപ വി കെ ശശികല നികുതി അടച്ചിരുന്നു.എന്നാല് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില് 80 ഏക്കർ സ്ഥലത്തിന്റെ വിവരങ്ങള് ശശികല മറച്ചുവെച്ചെന്നായിരുന്നു കണ്ടെത്തല്
രജനീകാന്തിന് നല്കിയ ഇളവ് തനിക്കും വേണമെന്ന് വികെ ശശികല, അത് നടപ്പില്ലെന്ന് ആദായ നികുതി വകുപ്പ്
https://malayalam.oneindia.com/news/india/no-tax-relief-for-sasikala-under-cbdt-directive-says-i-and-t-department-241615.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ചെന്നൈ: ഒരു കോടിയിൽ താഴെ പിഴയുള്ള കേസുകളില് നിന്ന് പിന്മാറാന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്ഡ് തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പ് രജനീകാന്തിനെതിരായ കേസുകള് അവസാനിപ്പിച്ചത്.എന്നാല് ഇതേ ആനുകൂല്യം തേടി പോയ മുന് എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് ഇളവ് നല്കില്ലെന്ന് കോടതിയില് അറിയിച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്.66.21 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പായിരുന്നു രജനീകാന്തിനെതിരെ ഉയര്ന്നത്.ഇതാണ് പുതിയ തിരുമാനം ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്.ഇതോടെയാണ് ഒരു കോടിയില് താഴെയാണ് പിഴയുള്ളതെന്നും സമാന ഇളവ് തനിക്കും നല്കണം എന്നും ആവശ്യപ്പെട്ട് വികെ ശശികല ഹൈക്കോടതിയെ സമീപിച്ചത്.എന്നാല് ഇതിനോടകം തന്നെ ശശികലയുടെ പേരിലുള്ള നടപടികള് ആരംഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടികള് അവസാനിപ്പിക്കാന് കഴിയില്ലെന്ന് വകുപ്പ് കോടതിയില് അറിയിച്ചത്.വി കെ ശശികലയ്ക്കെതിരായ ക്രിമിനൽ നടപടികൾ ചെന്നൈയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ പരിഗണനയിലാണെന്നും വകുപ്പ് കോടതിയില് അറിയിച്ചു.അതേസമയം കേസ് സംബന്ധിച്ച പുരോഗതികള് രണ്ടാഴ്ചയ്ക്കുള്ളില് അറിയിക്കണമെന്ന് കോടതി നിര്ദ്ദേശിച്ചു.1994-95 ൽ 28.86 ലക്ഷം രൂപ വി കെ ശശികല നികുതി അടച്ചിരുന്നു.എന്നാല് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില് 80 ഏക്കർ സ്ഥലത്തിന്റെ വിവരങ്ങള് ശശികല മറച്ചുവെച്ചെന്നായിരുന്നു കണ്ടെത്തല് ### Headline : രജനീകാന്തിന് നല്കിയ ഇളവ് തനിക്കും വേണമെന്ന് വികെ ശശികല, അത് നടപ്പില്ലെന്ന് ആദായ നികുതി വകുപ്പ്
867
പാലക്കാട്: അന്തര്ദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില് ധോണി ലീഡ് കോളേജില് നടന്ന ജില്ലാതല പരിപാടി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു ഉദ്ഘാടനം ചെയ്തു.ഭിന്നശേഷി വിഭാഗത്തിലുള്ളവര് വിവിധ ശേഷികളുള്ളവരാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സര്ക്കാരിന്റെ നേതൃത്വത്തില് നിരവധി ക്ഷേമപദ്ധതികള് ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ജില്ലാ സാമൂഹ്യനീതി ഓഫീസര് ഇന് ചാര്ജ് എം.സന്തോഷ് ബാബു അധ്യക്ഷനായി.ജന്മനാ ഇരുകൈകളുമില്ലാതെ കാലുകളാല് ചിത്രം വരച്ച് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ശ്രദ്ധേയനായ എം.പി പ്രണവ് പരിപാടിയില് മുഖ്യാതിഥിയായി.മുഖ്യമന്ത്രി പിണറായി വിജയനെ നേരില്കണ്ട് അനുമോദനങ്ങള് ഏറ്റുവാങ്ങാന് കഴിഞ്ഞത് ജീവിതത്തിലെ അഭിമാന മുഹൂര്ത്തമായെന്ന് പ്രണവ് പറഞ്ഞു.തന്നിലൂടെ കേരളത്തിലെ മുഴുവന് ഭിന്നശേഷിക്കാരായ ആളുകളെയാണ് മുഖ്യമന്ത്രി ചേര്ത്തു നിര്ത്തുന്നതെന്നും ഭിന്നശേഷിക്കാര്ക്കായി സര്ക്കാര് നടപ്പാക്കുന്ന ക്ഷേമപദ്ധതികള് ഇതിനുള്ള തെളിവാണെന്നും പ്രണവ് പറഞ്ഞു.സാമൂഹ്യനീതി വകുപ്പിന്റെ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രണവിന് സമ്മാനിച്ചു.ലീഡ് കോളേജ് ഡയറക്ടര് തോമസ് ജോര്ജ് പ്രണവിനെ പൊന്നാട അണിയിച്ചു.വിവിധ ഭിന്നശേഷി സംഘടനകളുടെ ഭാരവാഹികളായ പി ഉണ്ണികൃഷ്ണന്, കെ എം ഹാരിസ്, പി സുന്ദരന്, ഖാദര് മൊയ്തീന്, എം എന് ഗോവിന്ദ്, മേജര് സുധാകര് പിള്ള, ശിശു വികസന പദ്ധതി ഓഫീസര് എസ്.എച്ച് ബീന എന്നിവര് സംസാരിച്ചു.തുടര്ന്ന് ഭിന്നശേഷിക്കാരായ വിദ്യാര്ഥികള്ക്കായി കലാകായിക മത്സരങ്ങളും നടന്നു.ജില്ലയിലെ സ്പെഷ്യല് സ്കൂളുകളില് നിന്നായി നൂറുകണക്കിന് വിദ്യാര്ഥികളും അധ്യാപകരും രക്ഷിതാക്കളും ദിനാചരണത്തില് പങ്കാളികളായി.വനിതാ ശിശു വികസന വകുപ്പിലെയും സാമൂഹ്യനീതി വകുപ്പിലെയും ഉദ്യോഗസ്ഥരും ലീഡ് കോളേജിലെ വിദ്യാര്ഥികളും മത്സരങ്ങള്ക്ക് നേതൃത്വം നല്കി
ഭിന്നശേഷിയുള്ളവര്ക്ക് പ്രോത്സാഹനമായി അന്തര്ദേശീയ ഭിന്നശേഷി ദിനമാചരിച്ചു
https://www.malayalamexpress.in/archives/952980/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പാലക്കാട്: അന്തര്ദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില് ധോണി ലീഡ് കോളേജില് നടന്ന ജില്ലാതല പരിപാടി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു ഉദ്ഘാടനം ചെയ്തു.ഭിന്നശേഷി വിഭാഗത്തിലുള്ളവര് വിവിധ ശേഷികളുള്ളവരാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സര്ക്കാരിന്റെ നേതൃത്വത്തില് നിരവധി ക്ഷേമപദ്ധതികള് ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ജില്ലാ സാമൂഹ്യനീതി ഓഫീസര് ഇന് ചാര്ജ് എം.സന്തോഷ് ബാബു അധ്യക്ഷനായി.ജന്മനാ ഇരുകൈകളുമില്ലാതെ കാലുകളാല് ചിത്രം വരച്ച് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ശ്രദ്ധേയനായ എം.പി പ്രണവ് പരിപാടിയില് മുഖ്യാതിഥിയായി.മുഖ്യമന്ത്രി പിണറായി വിജയനെ നേരില്കണ്ട് അനുമോദനങ്ങള് ഏറ്റുവാങ്ങാന് കഴിഞ്ഞത് ജീവിതത്തിലെ അഭിമാന മുഹൂര്ത്തമായെന്ന് പ്രണവ് പറഞ്ഞു.തന്നിലൂടെ കേരളത്തിലെ മുഴുവന് ഭിന്നശേഷിക്കാരായ ആളുകളെയാണ് മുഖ്യമന്ത്രി ചേര്ത്തു നിര്ത്തുന്നതെന്നും ഭിന്നശേഷിക്കാര്ക്കായി സര്ക്കാര് നടപ്പാക്കുന്ന ക്ഷേമപദ്ധതികള് ഇതിനുള്ള തെളിവാണെന്നും പ്രണവ് പറഞ്ഞു.സാമൂഹ്യനീതി വകുപ്പിന്റെ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രണവിന് സമ്മാനിച്ചു.ലീഡ് കോളേജ് ഡയറക്ടര് തോമസ് ജോര്ജ് പ്രണവിനെ പൊന്നാട അണിയിച്ചു.വിവിധ ഭിന്നശേഷി സംഘടനകളുടെ ഭാരവാഹികളായ പി ഉണ്ണികൃഷ്ണന്, കെ എം ഹാരിസ്, പി സുന്ദരന്, ഖാദര് മൊയ്തീന്, എം എന് ഗോവിന്ദ്, മേജര് സുധാകര് പിള്ള, ശിശു വികസന പദ്ധതി ഓഫീസര് എസ്.എച്ച് ബീന എന്നിവര് സംസാരിച്ചു.തുടര്ന്ന് ഭിന്നശേഷിക്കാരായ വിദ്യാര്ഥികള്ക്കായി കലാകായിക മത്സരങ്ങളും നടന്നു.ജില്ലയിലെ സ്പെഷ്യല് സ്കൂളുകളില് നിന്നായി നൂറുകണക്കിന് വിദ്യാര്ഥികളും അധ്യാപകരും രക്ഷിതാക്കളും ദിനാചരണത്തില് പങ്കാളികളായി.വനിതാ ശിശു വികസന വകുപ്പിലെയും സാമൂഹ്യനീതി വകുപ്പിലെയും ഉദ്യോഗസ്ഥരും ലീഡ് കോളേജിലെ വിദ്യാര്ഥികളും മത്സരങ്ങള്ക്ക് നേതൃത്വം നല്കി ### Headline : ഭിന്നശേഷിയുള്ളവര്ക്ക് പ്രോത്സാഹനമായി അന്തര്ദേശീയ ഭിന്നശേഷി ദിനമാചരിച്ചു
868
ജമ്മു: 6.86 ലക്ഷം രൂപ മുടക്കി എംജിഎന്ആര്ഇജിഎയുടെ കീഴില് നിര്മ്മിച്ച ലിങ്ക് റോഡ് മുതല് 12 ആരാധനാലയങ്ങളുടെ ഇലക്ട്രിക്കല് ഇന്ഫ്രാസ്ട്രക്ചര് നവീകരണം വരെയുള്ള പദ്ധതികള് കശ്മീരില് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രിമാര്.പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള ആംബുലന്സ്, ഇന്ഡോര് ബാഡ്മിന്ണ് ഹാള് തുടങ്ങിയവയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഉദ്ഘാടനം ചെയ്ത മറ്റു പദ്ധതികള്.കൂടാതെ നിരവധി പദ്ധതികള്ക്ക് തറക്കല്ലിടുകയും ചെയ്തു.അതേസമയം കേന്ദ്രത്തിന്റെ നീക്കത്തിന് വിമര്ശനവുമായി പ്രതിപക്ഷ പാര്ട്ടികള് രംഗത്തെത്തിയിട്ടുണ്ട്.നേരത്തെ ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ ക്രെഡിറ്റ് കേന്ദ്രസര്ക്കാര് തട്ടിയെടുക്കുകയാണെന്ന് അവര് ആരോപിച്ചു.ഇത്തരം പ്രകടനങ്ങള് അര്ത്ഥശൂന്യവും നിരര്ത്ഥകവുമാണെന്നും പ്രതിപക്ഷം കൂട്ടിച്ചേര്ത്തു.കശ്മീര്, ജെഎന്യു വിഷയങ്ങളില് രജനീകാന്ത് സംസാരിക്കണമെന്ന് കാര്ത്തി ചിദംബരം വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഉദ്ഘാടനം ചെയ്ത ബില്ലവാറിലെ സര്ക്കാര് ഡിഗ്രി കോളേജിലെ മള്ട്ടി പര്പ്പസ് ഹാളിന് 2011ല് 5.06 കോടി രൂപ അനുവദിച്ചതായി മുന് മന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ ഡോ.മനോഹര് ലാല് ശര്മ പറഞ്ഞു.അന്ന് താനായിരുന്നു വിദ്യാഭ്യാസ മന്ത്രി.മുന് കോണ്ഗ്രസ് സര്ക്കാര് ആരംഭിച്ചതും പൂര്ത്തിയാക്കിയതുമായ പദ്ധതികള് വീണ്ടും ഉദ്ഘാടനം ചെയ്ത് ബിജെപി നേതൃത്വം ക്രെഡിറ്റ് തട്ടിയെടുക്കുകയാണ് ഇപ്പോള്.ജെ & കെ പ്രോജക്ട് കണ്സ്ട്രക്ഷന് കമ്പനിക്ക് കൈമാറിയ കെട്ടിടത്തിന്റെ പണി ഏതാനും വര്ഷങ്ങള്ക്ക് മുമ്പ് പൂര്ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.കഴിഞ്ഞ കോണ്ഗ്രസ് സര്ക്കാരിന്റെ പദ്ധതിയായ പുള് ദോഡയിലെ വാട്ടര്-സ്പോര്ട്സ് പാര്ക്ക് അടക്കം കേന്ദ്രമന്ത്രിമാര് ഉദ്ഘാടനം ചെയ്തതായി മുന് സംസ്ഥാന മന്ത്രിയായ അബ്ദുല് മജീദ് വാനി ആരോപിച്ചു.മന്ത്രിമാരുടെ സന്ദര്ശനം വെറും "പബ്ലിസിറ്റി സ്റ്റണ്ട്" ആണെന്ന് ജമ്മു കശ്മീര് ദേശീയ പാന്തേഴ്സ് പാര്ട്ടി ചെയര്പേഴ്സണും മുന് മന്ത്രിയുമായ ഹര്ഷ് ദേവ് സിംഗ് പറഞ്ഞു.അതേസമയം, വളരെ ചെറിയ പദ്ധതികളാണ് കേന്ദ്ര മന്ത്രിമാര് വന്ന് ഉദ്ഘാടനം ചെയ്യുന്നതെന്ന് പാര്ട്ടി പ്രസിഡന്റ് ബല്വന്ത് മങ്കോട്ടിയ പരിഹസിച്ചു
കശ്മീരില് ഉദ്ഘാടനവുമായി കേന്ദ്ര മന്ത്രിമാര്; പഴയ പ്രോജക്ടുകളില് വീണ്ടും ഉദ്ഘാടനമെന്ന്
https://malayalam.oneindia.com/news/india/union-ministers-inaugurates-new-schemes-in-jammu-kashmir-240754.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ജമ്മു: 6.86 ലക്ഷം രൂപ മുടക്കി എംജിഎന്ആര്ഇജിഎയുടെ കീഴില് നിര്മ്മിച്ച ലിങ്ക് റോഡ് മുതല് 12 ആരാധനാലയങ്ങളുടെ ഇലക്ട്രിക്കല് ഇന്ഫ്രാസ്ട്രക്ചര് നവീകരണം വരെയുള്ള പദ്ധതികള് കശ്മീരില് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രിമാര്.പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള ആംബുലന്സ്, ഇന്ഡോര് ബാഡ്മിന്ണ് ഹാള് തുടങ്ങിയവയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഉദ്ഘാടനം ചെയ്ത മറ്റു പദ്ധതികള്.കൂടാതെ നിരവധി പദ്ധതികള്ക്ക് തറക്കല്ലിടുകയും ചെയ്തു.അതേസമയം കേന്ദ്രത്തിന്റെ നീക്കത്തിന് വിമര്ശനവുമായി പ്രതിപക്ഷ പാര്ട്ടികള് രംഗത്തെത്തിയിട്ടുണ്ട്.നേരത്തെ ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ ക്രെഡിറ്റ് കേന്ദ്രസര്ക്കാര് തട്ടിയെടുക്കുകയാണെന്ന് അവര് ആരോപിച്ചു.ഇത്തരം പ്രകടനങ്ങള് അര്ത്ഥശൂന്യവും നിരര്ത്ഥകവുമാണെന്നും പ്രതിപക്ഷം കൂട്ടിച്ചേര്ത്തു.കശ്മീര്, ജെഎന്യു വിഷയങ്ങളില് രജനീകാന്ത് സംസാരിക്കണമെന്ന് കാര്ത്തി ചിദംബരം വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഉദ്ഘാടനം ചെയ്ത ബില്ലവാറിലെ സര്ക്കാര് ഡിഗ്രി കോളേജിലെ മള്ട്ടി പര്പ്പസ് ഹാളിന് 2011ല് 5.06 കോടി രൂപ അനുവദിച്ചതായി മുന് മന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ ഡോ.മനോഹര് ലാല് ശര്മ പറഞ്ഞു.അന്ന് താനായിരുന്നു വിദ്യാഭ്യാസ മന്ത്രി.മുന് കോണ്ഗ്രസ് സര്ക്കാര് ആരംഭിച്ചതും പൂര്ത്തിയാക്കിയതുമായ പദ്ധതികള് വീണ്ടും ഉദ്ഘാടനം ചെയ്ത് ബിജെപി നേതൃത്വം ക്രെഡിറ്റ് തട്ടിയെടുക്കുകയാണ് ഇപ്പോള്.ജെ & കെ പ്രോജക്ട് കണ്സ്ട്രക്ഷന് കമ്പനിക്ക് കൈമാറിയ കെട്ടിടത്തിന്റെ പണി ഏതാനും വര്ഷങ്ങള്ക്ക് മുമ്പ് പൂര്ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.കഴിഞ്ഞ കോണ്ഗ്രസ് സര്ക്കാരിന്റെ പദ്ധതിയായ പുള് ദോഡയിലെ വാട്ടര്-സ്പോര്ട്സ് പാര്ക്ക് അടക്കം കേന്ദ്രമന്ത്രിമാര് ഉദ്ഘാടനം ചെയ്തതായി മുന് സംസ്ഥാന മന്ത്രിയായ അബ്ദുല് മജീദ് വാനി ആരോപിച്ചു.മന്ത്രിമാരുടെ സന്ദര്ശനം വെറും "പബ്ലിസിറ്റി സ്റ്റണ്ട്" ആണെന്ന് ജമ്മു കശ്മീര് ദേശീയ പാന്തേഴ്സ് പാര്ട്ടി ചെയര്പേഴ്സണും മുന് മന്ത്രിയുമായ ഹര്ഷ് ദേവ് സിംഗ് പറഞ്ഞു.അതേസമയം, വളരെ ചെറിയ പദ്ധതികളാണ് കേന്ദ്ര മന്ത്രിമാര് വന്ന് ഉദ്ഘാടനം ചെയ്യുന്നതെന്ന് പാര്ട്ടി പ്രസിഡന്റ് ബല്വന്ത് മങ്കോട്ടിയ പരിഹസിച്ചു ### Headline : കശ്മീരില് ഉദ്ഘാടനവുമായി കേന്ദ്ര മന്ത്രിമാര്; പഴയ പ്രോജക്ടുകളില് വീണ്ടും ഉദ്ഘാടനമെന്ന്
869
ദില്ലി: ഗാന്ധി കുടുംബത്തിന് ദീര്ഘകാലമായി ലഭിച്ചിരുന്ന എസ്പിജി സുരക്ഷ കേന്ദ്രസര്ക്കാര് പിന്വലിച്ചു.സുരക്ഷാ പുന:പ്പരിശോധനാ യോഗത്തിലാണ് ഈ സുരക്ഷ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചത്.ഇതോടെ ഉന്നത തലത്തിലുള്ള നേതാക്കള്ക്ക് ലഭിക്കുന്ന സുരക്ഷ ഗാന്ധി കുടുംബത്തിലെ സോണിയാ ഗാന്ധി, രാഹുല് ഗാന്ധി , പ്രിയങ്ക ഗാന്ധി എന്നിവര്ക്ക് ഇനി ലഭിക്കില്ല.ഇവര്ക്ക് ഇനി സെഡ് പ്ലസ് സുരക്ഷയാണ് ഒരുങ്ങുന്നത്.ഇത് സാധാരണ മുഖ്യമന്ത്രിമാര്ക്കൊക്കെ നല്കുന്ന തരത്തിലുള്ള സുരക്ഷയാണ്.അതേസമയം സിആര്പിഎഫിന്റെ നേതൃത്വത്തിലാണ് ഇനി ഗാന്ധി കുടുംബത്തിന് സുരക്ഷയൊരുക്കുക.എന്നാല് രാഹുലിനെയോ ഗാന്ധി കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തെയോ സുരക്ഷ പിന്വലിക്കുന്ന കാര്യം അറിയിച്ചിട്ടില്ല.സെഡ് പ്ലസ് സുരക്ഷയില് ഗാന്ധി കുടുംബത്തിന് 100 സിആര്പിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടാവും.ഇവര്ക്ക് ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളുണ്ടോ എന്ന് വിലയിരുത്തിയ ശേഷമാണ് സുരക്ഷയൊരുക്കുക സമീപകാലത്ത് ഗാന്ധി കുടുംബത്തിന് വലിയ ഭീഷണികള് നേരിടേണ്ടി വന്നിട്ടില്ലെന്ന് സുരക്ഷാ യോഗം വിലയിരുത്തി.നേരത്തെ മുന് പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെയും സുരക്ഷ സര്ക്കാര് വെട്ടിക്കുറച്ചിരുന്നു.മന്മോഹന്റെ സുരക്ഷയും എസ്പിജിയില് നിന്ന് സെഡ് പ്ലസിലേക്കാണ് മാറ്റിയത്.എസ്പിജി പ്രധാനമന്ത്രിക്കും അദ്ദേഹത്തിനും കുടുംബാംഗങ്ങള്ക്കും അടക്കമുള്ളവര്ക്ക് സുരക്ഷയൊരുക്കുന്നവരാണ്.ഇത് ഓരോ കാലയളവിലും പുന:പ്പരിശോധിക്കേണ്ടതുണ്ട്.അതേസമയം കോണ്ഗ്രസ് ഈ വിഷയം നേരത്തെ തന്നെ ചര്ച്ചയാക്കിയിരുന്നു.സര്ക്കാര് ഗാന്ധി കുടുംബത്തിന് നേരെയുള്ള പ്രതികാര നടപടികള് തുടരുകയാണെന്ന് കോണ്ഗ്രസ് ആരോപിക്കുന്നു.മുന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ ഒരുക്കാന് സര്ക്കാര് തീരുമാനിച്ചത്.എന്നാല് അന്നുണ്ടായിരുന്ന യാതൊരു പ്രശ്നങ്ങളും ഗാന്ധി കുടുംബം ഇപ്പോള് നേരിടുന്നില്ലെന്നാണ് സുരക്ഷാ സംഘത്തിന്റെ വിലയിരുത്തല്
ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്വലിച്ചു... ഇനി സെഡ് പ്ലസ് സുരക്ഷ, തീരുമാനം ഇങ്ങനെ
https://malayalam.oneindia.com/news/india/gandhi-families-spg-security-withdrawn-236495.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഗാന്ധി കുടുംബത്തിന് ദീര്ഘകാലമായി ലഭിച്ചിരുന്ന എസ്പിജി സുരക്ഷ കേന്ദ്രസര്ക്കാര് പിന്വലിച്ചു.സുരക്ഷാ പുന:പ്പരിശോധനാ യോഗത്തിലാണ് ഈ സുരക്ഷ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചത്.ഇതോടെ ഉന്നത തലത്തിലുള്ള നേതാക്കള്ക്ക് ലഭിക്കുന്ന സുരക്ഷ ഗാന്ധി കുടുംബത്തിലെ സോണിയാ ഗാന്ധി, രാഹുല് ഗാന്ധി , പ്രിയങ്ക ഗാന്ധി എന്നിവര്ക്ക് ഇനി ലഭിക്കില്ല.ഇവര്ക്ക് ഇനി സെഡ് പ്ലസ് സുരക്ഷയാണ് ഒരുങ്ങുന്നത്.ഇത് സാധാരണ മുഖ്യമന്ത്രിമാര്ക്കൊക്കെ നല്കുന്ന തരത്തിലുള്ള സുരക്ഷയാണ്.അതേസമയം സിആര്പിഎഫിന്റെ നേതൃത്വത്തിലാണ് ഇനി ഗാന്ധി കുടുംബത്തിന് സുരക്ഷയൊരുക്കുക.എന്നാല് രാഹുലിനെയോ ഗാന്ധി കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തെയോ സുരക്ഷ പിന്വലിക്കുന്ന കാര്യം അറിയിച്ചിട്ടില്ല.സെഡ് പ്ലസ് സുരക്ഷയില് ഗാന്ധി കുടുംബത്തിന് 100 സിആര്പിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടാവും.ഇവര്ക്ക് ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളുണ്ടോ എന്ന് വിലയിരുത്തിയ ശേഷമാണ് സുരക്ഷയൊരുക്കുക സമീപകാലത്ത് ഗാന്ധി കുടുംബത്തിന് വലിയ ഭീഷണികള് നേരിടേണ്ടി വന്നിട്ടില്ലെന്ന് സുരക്ഷാ യോഗം വിലയിരുത്തി.നേരത്തെ മുന് പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെയും സുരക്ഷ സര്ക്കാര് വെട്ടിക്കുറച്ചിരുന്നു.മന്മോഹന്റെ സുരക്ഷയും എസ്പിജിയില് നിന്ന് സെഡ് പ്ലസിലേക്കാണ് മാറ്റിയത്.എസ്പിജി പ്രധാനമന്ത്രിക്കും അദ്ദേഹത്തിനും കുടുംബാംഗങ്ങള്ക്കും അടക്കമുള്ളവര്ക്ക് സുരക്ഷയൊരുക്കുന്നവരാണ്.ഇത് ഓരോ കാലയളവിലും പുന:പ്പരിശോധിക്കേണ്ടതുണ്ട്.അതേസമയം കോണ്ഗ്രസ് ഈ വിഷയം നേരത്തെ തന്നെ ചര്ച്ചയാക്കിയിരുന്നു.സര്ക്കാര് ഗാന്ധി കുടുംബത്തിന് നേരെയുള്ള പ്രതികാര നടപടികള് തുടരുകയാണെന്ന് കോണ്ഗ്രസ് ആരോപിക്കുന്നു.മുന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ ഒരുക്കാന് സര്ക്കാര് തീരുമാനിച്ചത്.എന്നാല് അന്നുണ്ടായിരുന്ന യാതൊരു പ്രശ്നങ്ങളും ഗാന്ധി കുടുംബം ഇപ്പോള് നേരിടുന്നില്ലെന്നാണ് സുരക്ഷാ സംഘത്തിന്റെ വിലയിരുത്തല് ### Headline : ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്വലിച്ചു... ഇനി സെഡ് പ്ലസ് സുരക്ഷ, തീരുമാനം ഇങ്ങനെ
870
കോഴിക്കോട്: റിസോർട്ട് ഉടമയുടെ നഗ്നചിത്രങ്ങൾ ബലമായി പകർത്തുകയും ഇവ കാണിച്ചു ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന യുവതി പിടിയിലായി.തൃശൂർ കൊടുങ്ങല്ലൂർ വള്ളിവട്ടം സ്വദേശി ഇടിവഴിക്കൽ വീട്ടിൽ ഷമീന (27) ആണ് കൊടുങ്ങല്ലൂരിൽ വെച്ച് പിടിയിലായത്.കൊടുങ്ങല്ലൂർ പോലീസിന്റെ സഹായത്തോടെ കോഴിക്കോട് തിരുവമ്പാടി പോലീസാണ് പ്രതിയെ പിടികൂടിയത്.ലോകസഭാ തെരഞ്ഞെടുപ്പില് മത്സരിക്കാന് പിഡിപിയും, അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാര്ഥികളെ മഅ്ദനി പ്രഖ്യാപിച്ചു, തൂക്കുമരമായാലും ഫാസിസത്തോട് സന്ധിയാകില്ലെന്ന് മഅ്ദനി കേസിലെ പ്രധാന പ്രതികളായ കൂമ്പാറ സ്വദേശി ഡോൺ, തിരുവമ്പാടി സ്വദേശി ജോർജ് എന്നിവർ കഴിഞ്ഞ മാസം പിടിയിലായിരുന്നു.തിരുവമ്പാടി സ്വദേശിയായ റിസോർട്ട് ഉടമയാണ് കേസിലെ പരാതിക്കാരൻ.ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ റിസോർട്ട് ഡോണും ജോർജും വാടകയ്ക്കെടുക്കുകയായിരുന്നു.തുടർന്ന് ഉടമയെ ഇവിടേക്ക് വിളിച്ചു വരുത്തി ഷമീനയോടൊപ്പം നിർത്തി ഫോട്ടോയും വീഡിയോയുമെടുത്തു.ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ആദ്യം 40,000 രൂപ വാങ്ങുകയും ചെയ്തു.തുടർന്ന് വീണ്ടും അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു.ഇതോടെ റിസോർട്ട് ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു.ഷമീനയുടെ പേരിൽ സമാന സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലുർ ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ പരാതിയുണ്ടന്ന് പോലീസ് പറഞ്ഞു.കക്കാടംപൊയിലിലെ സംഭവത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഷമീനയെന്നും പോലീസ് പറഞ്ഞു.ഡി വൈ എസ്പിയുടെ നിർദേശപ്രകാരം തിരുവമ്പാടി എസ്ഐ സദാനന്ദൻ, സ്വപ്നേഷ്, സ്വപ്ന, ജദീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കേസിലെ മറ്റൊരു പ്രതിയായ അനീഷിനെ ഇനിയും പിടികൂടാനുണ്ട്.കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം ഊർജിതമാക്കുമെന്ന് പോലീസ് പറഞ്ഞു
റിസോർട്ട് ഉടമയുടെ നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച കേസ്: ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ
https://malayalam.oneindia.com/news/kozhikode/woman-arrested-for-blackmailing-case-in-kozhikode-221618.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോഴിക്കോട്: റിസോർട്ട് ഉടമയുടെ നഗ്നചിത്രങ്ങൾ ബലമായി പകർത്തുകയും ഇവ കാണിച്ചു ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന യുവതി പിടിയിലായി.തൃശൂർ കൊടുങ്ങല്ലൂർ വള്ളിവട്ടം സ്വദേശി ഇടിവഴിക്കൽ വീട്ടിൽ ഷമീന (27) ആണ് കൊടുങ്ങല്ലൂരിൽ വെച്ച് പിടിയിലായത്.കൊടുങ്ങല്ലൂർ പോലീസിന്റെ സഹായത്തോടെ കോഴിക്കോട് തിരുവമ്പാടി പോലീസാണ് പ്രതിയെ പിടികൂടിയത്.ലോകസഭാ തെരഞ്ഞെടുപ്പില് മത്സരിക്കാന് പിഡിപിയും, അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാര്ഥികളെ മഅ്ദനി പ്രഖ്യാപിച്ചു, തൂക്കുമരമായാലും ഫാസിസത്തോട് സന്ധിയാകില്ലെന്ന് മഅ്ദനി കേസിലെ പ്രധാന പ്രതികളായ കൂമ്പാറ സ്വദേശി ഡോൺ, തിരുവമ്പാടി സ്വദേശി ജോർജ് എന്നിവർ കഴിഞ്ഞ മാസം പിടിയിലായിരുന്നു.തിരുവമ്പാടി സ്വദേശിയായ റിസോർട്ട് ഉടമയാണ് കേസിലെ പരാതിക്കാരൻ.ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ റിസോർട്ട് ഡോണും ജോർജും വാടകയ്ക്കെടുക്കുകയായിരുന്നു.തുടർന്ന് ഉടമയെ ഇവിടേക്ക് വിളിച്ചു വരുത്തി ഷമീനയോടൊപ്പം നിർത്തി ഫോട്ടോയും വീഡിയോയുമെടുത്തു.ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ആദ്യം 40,000 രൂപ വാങ്ങുകയും ചെയ്തു.തുടർന്ന് വീണ്ടും അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു.ഇതോടെ റിസോർട്ട് ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു.ഷമീനയുടെ പേരിൽ സമാന സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലുർ ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ പരാതിയുണ്ടന്ന് പോലീസ് പറഞ്ഞു.കക്കാടംപൊയിലിലെ സംഭവത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഷമീനയെന്നും പോലീസ് പറഞ്ഞു.ഡി വൈ എസ്പിയുടെ നിർദേശപ്രകാരം തിരുവമ്പാടി എസ്ഐ സദാനന്ദൻ, സ്വപ്നേഷ്, സ്വപ്ന, ജദീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കേസിലെ മറ്റൊരു പ്രതിയായ അനീഷിനെ ഇനിയും പിടികൂടാനുണ്ട്.കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം ഊർജിതമാക്കുമെന്ന് പോലീസ് പറഞ്ഞു ### Headline : റിസോർട്ട് ഉടമയുടെ നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച കേസ്: ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ
871
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അൽ മല്ലു.ചിത്രത്തിലെ രണ്ടാമത്തെ ഗാനം നാളെ വൈകുന്നേരം 6 മണിക്ക് മമ്മുട്ടിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.ഗൾഫ് പശ്ചാത്തലത്തിൽ പ്രവാസി മലയാളിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ലാൽ, മിയ, സിദ്ധിക്ക്, ധർമജൻ ബോൾഗാട്ടി എന്നിവരാണ് മറ്റ് പ്രധന താരങ്ങൾ.ഐടി ഫീല്ഡില് ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ജയൻ നടുവത്താഴത്ത്, ഡോ.രജത് ആർ എന്നിവർ ചേർന്ന് കഥ എഴുതിയ ചിത്രത്തിൻറെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബോബൻ സാമുവൽ ആണ്.ബി കെ ഹരിനാരായണൻ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് വർമ്മയാണ്.വിവേക് മേനോൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ സാമുവൽ സംവിധനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്.മെഹ്ഫിൽ പ്രൊഡക്ഷൻസിൻറെ ബാനറിൽ സജിൽസ് മജീദ് ആണ് ചിത്രം നിർമിക്കുന്നത്
അൽമല്ലുവിലെ രണ്ടാമത്തെ ഗാനം നാളെ വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യും
https://www.malayalamexpress.in/archives/1014376/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അൽ മല്ലു.ചിത്രത്തിലെ രണ്ടാമത്തെ ഗാനം നാളെ വൈകുന്നേരം 6 മണിക്ക് മമ്മുട്ടിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.ഗൾഫ് പശ്ചാത്തലത്തിൽ പ്രവാസി മലയാളിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ലാൽ, മിയ, സിദ്ധിക്ക്, ധർമജൻ ബോൾഗാട്ടി എന്നിവരാണ് മറ്റ് പ്രധന താരങ്ങൾ.ഐടി ഫീല്ഡില് ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ജയൻ നടുവത്താഴത്ത്, ഡോ.രജത് ആർ എന്നിവർ ചേർന്ന് കഥ എഴുതിയ ചിത്രത്തിൻറെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബോബൻ സാമുവൽ ആണ്.ബി കെ ഹരിനാരായണൻ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് വർമ്മയാണ്.വിവേക് മേനോൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ സാമുവൽ സംവിധനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്.മെഹ്ഫിൽ പ്രൊഡക്ഷൻസിൻറെ ബാനറിൽ സജിൽസ് മജീദ് ആണ് ചിത്രം നിർമിക്കുന്നത് ### Headline : അൽമല്ലുവിലെ രണ്ടാമത്തെ ഗാനം നാളെ വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യും
872
ചുവപ്പുനാടയിൽ കുരുങ്ങാതെ ജന സേവനം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശ്രദ്ധ ചെലുത്തണമെന്ന് എക്സൈസ് - തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഐ എസ് ഒ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ട്രൈ സം ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ജനങ്ങൾക്ക് അവകാശപ്പെട്ട സേവനം കാലതാമസമില്ലാതെ വേഗം നൽകണം.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തണം.മൂന്നര വർഷം മുമ്പുള്ള കേരളമല്ലിത്.വികസന കുതിപ്പിലേക്ക് കേരളം മാറി.ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിച്ചു.ഓരോ വർഷവും സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കായി സമർപ്പിക്കുകയാണ്.ഇത് മുമ്പെങ്ങുമില്ലാത്ത മാറ്റമാണ്.നാല് മിഷനുകളിലൂടെ സർവതല സ്പർശിയായ വികസനം നടക്കുകയാണ്.എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്റെ ഭാഗമാണ്.കേരളത്തിലുടനീളം ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.വിദ്യാർഥികൾക്ക് കൃഷി അറിവു പകർന്നു നൽകലും പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി അധ്യക്ഷയായി.തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ മലയിൽ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ മോഹനൻ മാസ്റ്റർ, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രദ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിദ ടീച്ചർ, ഡിവിഷൻ മെമ്പർ തിരുവള്ളൂർ മുരളി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു
ചുവപ്പുനാടയിൽ കുരുങ്ങാതെ ജന സേവനം വേഗത്തിലാക്കണം -മന്ത്രി ടി പി രാമകൃഷ്ണൻ
https://timeskerala.com/archives/166139
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ചുവപ്പുനാടയിൽ കുരുങ്ങാതെ ജന സേവനം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശ്രദ്ധ ചെലുത്തണമെന്ന് എക്സൈസ് - തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഐ എസ് ഒ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ട്രൈ സം ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ജനങ്ങൾക്ക് അവകാശപ്പെട്ട സേവനം കാലതാമസമില്ലാതെ വേഗം നൽകണം.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തണം.മൂന്നര വർഷം മുമ്പുള്ള കേരളമല്ലിത്.വികസന കുതിപ്പിലേക്ക് കേരളം മാറി.ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിച്ചു.ഓരോ വർഷവും സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കായി സമർപ്പിക്കുകയാണ്.ഇത് മുമ്പെങ്ങുമില്ലാത്ത മാറ്റമാണ്.നാല് മിഷനുകളിലൂടെ സർവതല സ്പർശിയായ വികസനം നടക്കുകയാണ്.എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്റെ ഭാഗമാണ്.കേരളത്തിലുടനീളം ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.വിദ്യാർഥികൾക്ക് കൃഷി അറിവു പകർന്നു നൽകലും പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി അധ്യക്ഷയായി.തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ മലയിൽ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ മോഹനൻ മാസ്റ്റർ, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രദ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിദ ടീച്ചർ, ഡിവിഷൻ മെമ്പർ തിരുവള്ളൂർ മുരളി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു ### Headline : ചുവപ്പുനാടയിൽ കുരുങ്ങാതെ ജന സേവനം വേഗത്തിലാക്കണം -മന്ത്രി ടി പി രാമകൃഷ്ണൻ
873
കണ്ണൂര്: നിരവധി പ്രണയകഥകളിലെ നായകനായ യുവഡോക്ടര് ഒടുവില് തന്റെ വിവാഹദിനത്തില് കുടുങ്ങി.താനുമൊന്നിച്ചുള്ള സ്വകാര്യനിമിഷങ്ങള് ആദ്യകാമുകി വരന്റെ ബന്ധുക്കള്ക്കും പ്രതിശ്രുത വധുവിന്റെ കുടുംബക്കാര്ക്കും മൊബൈലില് അയച്ചു കൊടുത്തതാണ് ചെറുക്കന്റെ വീട്ടില് പ്രശ്നങ്ങള്ക്ക് ഇടയാക്കിയത്.കഴിഞ്ഞ ദിവസം കണ്ണൂര് ജില്ലയിലെ ചക്കരക്കല്ലിനടുത്തെ ഒരുഗ്രാമത്തിലാണ് സംഭവം.അധ്യാപക ദമ്പതികളുടെ മകനായ യുവഡോക്ടറാണ് കഥയിലെ കഥാപാത്രം.പെരുമാറ്റച്ചട്ടലംഘനം: മോദിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജി ഇന്ന് സുപ്രീം കോടതിയിൽ നേരത്തെ നിരവധി യുവതികളുമായി സോഷ്യല് മീഡിയയില് ചാറ്റിങ്ങ് നടത്തിയിരുന്ന യുവാവ് നിരവധി യുവതികളുമായി ബന്ധം സ്ഥാപിച്ചിരുന്നു., ഇതിലേറെയും വനിതാഡോക്ടര്മാരും ആരോഗ്യമേഖലയില് പ്രവര്ത്തിക്കുന്നവരുമാണ്.ഇതില് ഒരു ഡോക്ടറെ പെണ്വീട്ടുകാര് നിര്ബന്ധംപിടിച്ചതിനു ശേഷം വിവാഹം കഴിക്കാന് തീരുമാനിക്കുകയും മറ്റേയാളെ നിഷ്കരുണം തള്ളിക്കളയുകയും ചെയ്തു.വിവാഹപരസ്യം പത്രത്തില് കണ്ട ആദ്യകാമുകിയാണ് ഇതോടെ ഡോക്ടര്ക്ക് തിരിച്ചടി നല്കിയത്.തന്റെ വീട്ടുകാരെയും യുവാവിന്റെ വീട്ടുകാരെയും താനുമായുള്ള രഹസ്യബന്ധത്തിന്റെ വിവരമറിയിച്ച യുവതി കല്യാണം മുടക്കാന് ശ്രമിക്കുകയായിരുന്നു.ഇതോടെ സ്വന്തം വീട്ടുകാരും ആദ്യകാമുകിയുടെ ബന്ധുക്കളും യുവാവിനെതിരെ തിരിഞ്ഞു.വിവാഹിതരായ നവദമ്പതികളെ വീട്ടില് കയറ്റാന് വരന്റെ ബന്ധുക്കള് തയാറായില്ല.ഇതോടെ ചെറുക്കനും പെണ്ണും പെരുവഴിയിലായി.ഒടുവില് ചക്കരക്കല് പൊലിസും നാട്ടുകാരും ഇടപെട്ടു.ഇതോടെ ഡോക്ടര് പയ്യന്റെ ചില വ്യത്യസ്ത സ്വഭാവഗുണങ്ങള് ചര്ച്ചയാകാന് തുടങ്ങി.ഒടുവില് തന്നെ വിവാഹം കഴിക്കുന്നതിനു മുന്പെ വീട്ടില് കയറ്റി മാസങ്ങളോളം താമസിപ്പിച്ചിരുന്നുവെന്നു കല്യാണം കഴിച്ച ഡോക്ടര് യുവതി വെളിപ്പെടുത്തിയതോടെ സംഭവത്തിനു വലിയ ട്വിസ്റ്റുണ്ടായി.വരന് ചില്ലറക്കാരനല്ലെന്നു ബോധ്യപ്പെട്ടപ്പോള് അവരെ അവരുടെ വഴിക്കു വിട്ടു പൊലിസും നാട്ടുകാരും പിന്വലിഞ്ഞു.ഒടുവില് ഡോക്ടര് പയ്യനെയും ഭാര്യയെയും ബന്ധുക്കള്ക്കു സ്വീകരിക്കേണ്ടി വരികയും ചെയ്തു.നവമാധ്യമങ്ങളിലൂടെയാണത്രെ യുവഡോക്ടര് യുവതികളെ നിരവധി മോഹനസുന്ദര വാഗദ്ധാനങ്ങള് നല്കി വളച്ചെടുത്തിരുന്നത്
യുവഡോക്ടറുടെ വിവാഹം പൂര്വകാമുകിയായ ഡോക്ടര് മുടക്കി: സോഷ്യല് മീഡയയിലെ വിളയാട്ടം വിനയായത് ഇങ്ങനെ
https://malayalam.oneindia.com/news/kannur/former-lover-interferes-doctors-marriage-in-kannur-224455.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കണ്ണൂര്: നിരവധി പ്രണയകഥകളിലെ നായകനായ യുവഡോക്ടര് ഒടുവില് തന്റെ വിവാഹദിനത്തില് കുടുങ്ങി.താനുമൊന്നിച്ചുള്ള സ്വകാര്യനിമിഷങ്ങള് ആദ്യകാമുകി വരന്റെ ബന്ധുക്കള്ക്കും പ്രതിശ്രുത വധുവിന്റെ കുടുംബക്കാര്ക്കും മൊബൈലില് അയച്ചു കൊടുത്തതാണ് ചെറുക്കന്റെ വീട്ടില് പ്രശ്നങ്ങള്ക്ക് ഇടയാക്കിയത്.കഴിഞ്ഞ ദിവസം കണ്ണൂര് ജില്ലയിലെ ചക്കരക്കല്ലിനടുത്തെ ഒരുഗ്രാമത്തിലാണ് സംഭവം.അധ്യാപക ദമ്പതികളുടെ മകനായ യുവഡോക്ടറാണ് കഥയിലെ കഥാപാത്രം.പെരുമാറ്റച്ചട്ടലംഘനം: മോദിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജി ഇന്ന് സുപ്രീം കോടതിയിൽ നേരത്തെ നിരവധി യുവതികളുമായി സോഷ്യല് മീഡിയയില് ചാറ്റിങ്ങ് നടത്തിയിരുന്ന യുവാവ് നിരവധി യുവതികളുമായി ബന്ധം സ്ഥാപിച്ചിരുന്നു., ഇതിലേറെയും വനിതാഡോക്ടര്മാരും ആരോഗ്യമേഖലയില് പ്രവര്ത്തിക്കുന്നവരുമാണ്.ഇതില് ഒരു ഡോക്ടറെ പെണ്വീട്ടുകാര് നിര്ബന്ധംപിടിച്ചതിനു ശേഷം വിവാഹം കഴിക്കാന് തീരുമാനിക്കുകയും മറ്റേയാളെ നിഷ്കരുണം തള്ളിക്കളയുകയും ചെയ്തു.വിവാഹപരസ്യം പത്രത്തില് കണ്ട ആദ്യകാമുകിയാണ് ഇതോടെ ഡോക്ടര്ക്ക് തിരിച്ചടി നല്കിയത്.തന്റെ വീട്ടുകാരെയും യുവാവിന്റെ വീട്ടുകാരെയും താനുമായുള്ള രഹസ്യബന്ധത്തിന്റെ വിവരമറിയിച്ച യുവതി കല്യാണം മുടക്കാന് ശ്രമിക്കുകയായിരുന്നു.ഇതോടെ സ്വന്തം വീട്ടുകാരും ആദ്യകാമുകിയുടെ ബന്ധുക്കളും യുവാവിനെതിരെ തിരിഞ്ഞു.വിവാഹിതരായ നവദമ്പതികളെ വീട്ടില് കയറ്റാന് വരന്റെ ബന്ധുക്കള് തയാറായില്ല.ഇതോടെ ചെറുക്കനും പെണ്ണും പെരുവഴിയിലായി.ഒടുവില് ചക്കരക്കല് പൊലിസും നാട്ടുകാരും ഇടപെട്ടു.ഇതോടെ ഡോക്ടര് പയ്യന്റെ ചില വ്യത്യസ്ത സ്വഭാവഗുണങ്ങള് ചര്ച്ചയാകാന് തുടങ്ങി.ഒടുവില് തന്നെ വിവാഹം കഴിക്കുന്നതിനു മുന്പെ വീട്ടില് കയറ്റി മാസങ്ങളോളം താമസിപ്പിച്ചിരുന്നുവെന്നു കല്യാണം കഴിച്ച ഡോക്ടര് യുവതി വെളിപ്പെടുത്തിയതോടെ സംഭവത്തിനു വലിയ ട്വിസ്റ്റുണ്ടായി.വരന് ചില്ലറക്കാരനല്ലെന്നു ബോധ്യപ്പെട്ടപ്പോള് അവരെ അവരുടെ വഴിക്കു വിട്ടു പൊലിസും നാട്ടുകാരും പിന്വലിഞ്ഞു.ഒടുവില് ഡോക്ടര് പയ്യനെയും ഭാര്യയെയും ബന്ധുക്കള്ക്കു സ്വീകരിക്കേണ്ടി വരികയും ചെയ്തു.നവമാധ്യമങ്ങളിലൂടെയാണത്രെ യുവഡോക്ടര് യുവതികളെ നിരവധി മോഹനസുന്ദര വാഗദ്ധാനങ്ങള് നല്കി വളച്ചെടുത്തിരുന്നത് ### Headline : യുവഡോക്ടറുടെ വിവാഹം പൂര്വകാമുകിയായ ഡോക്ടര് മുടക്കി: സോഷ്യല് മീഡയയിലെ വിളയാട്ടം വിനയായത് ഇങ്ങനെ
874
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി.ക്ലബ്ബുകൾ വഴി നടപ്പാക്കിയ അമ്മമാർക്കുള്ള ഹൈടെക് പരിശീലനത്തിൽ ആദ്യ ഘട്ടത്തിൽ 1.57 ലക്ഷം പേർ പരിശീലനം നേടി.സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടാനും, 'സമഗ്ര' പോർട്ടൽ, പാഠപുസ്തകത്തിലെ ക്യു.ആർ.കോഡുകൾ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുകയുമായിരുന്നു അമ്മമാർക്കുള്ള ഹൈടെക് പരിശീലന പദ്ധതിയുടെ ലക്ഷ്യം.മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കളിൽ വ്യാപകമായ സന്ദർഭത്തിലാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചത്.വീടുകളിലുള്ള സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യു.ആർ.കോഡ് സ്കാൻ ചെയ്ത് റിസോഴ്സുകൾ ഉപയോഗിക്കുന്നവിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്റൂം പഠന രീതി പരിചയപ്പെടൽ, സമഗ്ര പോർട്ടലിലെ പഠന വിഭവങ്ങൾ ഉപയോഗിക്കുന്നവിധം, വിക്ടേഴ്സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയാണ് വിവിധ സെഷനുകളിലായി പരിചയപ്പെടുത്തിയത്.ഏറ്റവും കൂടുതൽ പേർ പരിശീലനം നേടിയത് (26138) മലപ്പുറം ജില്ലയിലാണ്.ആലപ്പുഴയും (16712) കോഴിക്കോടും (16404) ആണ് തൊട്ടടുത്ത്.ഒന്നാംഘട്ട പരിശീലനം 30ന് പൂർത്തിയാകും.പരിശീലകരായ അധ്യാപകർക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും പ്രത്യേകം വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പരിശീലനം ക്രമീകരിച്ചത്.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 4720 സ്കൂളുകളിൽ വിന്യസിച്ചിട്ടുള്ള ബ്രോഡ്ബാൻഡ് സംവിധാനവും എച്ച്.ഡി.വെബ് ക്യാമറയും ടെലിവിഷനും പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയത്.രണ്ടാംഘട്ട പരിശീലനം ഉടൻ തുടങ്ങുമെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു.എ സ്പി ജി ഭേ ദ ഗ തി ബി ല്ല് പാ സാ യി; രാ ഷ്ട്രീ യം നോ ക്കി യ ല്ല തീ രു മാ ന മെ ന്ന് അ മി ത് ഷാ
ലക്ഷം അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് പരിശീലനം നൽകി
https://www.malayalamexpress.in/archives/942326/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി.ക്ലബ്ബുകൾ വഴി നടപ്പാക്കിയ അമ്മമാർക്കുള്ള ഹൈടെക് പരിശീലനത്തിൽ ആദ്യ ഘട്ടത്തിൽ 1.57 ലക്ഷം പേർ പരിശീലനം നേടി.സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടാനും, 'സമഗ്ര' പോർട്ടൽ, പാഠപുസ്തകത്തിലെ ക്യു.ആർ.കോഡുകൾ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുകയുമായിരുന്നു അമ്മമാർക്കുള്ള ഹൈടെക് പരിശീലന പദ്ധതിയുടെ ലക്ഷ്യം.മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കളിൽ വ്യാപകമായ സന്ദർഭത്തിലാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചത്.വീടുകളിലുള്ള സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യു.ആർ.കോഡ് സ്കാൻ ചെയ്ത് റിസോഴ്സുകൾ ഉപയോഗിക്കുന്നവിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്റൂം പഠന രീതി പരിചയപ്പെടൽ, സമഗ്ര പോർട്ടലിലെ പഠന വിഭവങ്ങൾ ഉപയോഗിക്കുന്നവിധം, വിക്ടേഴ്സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയാണ് വിവിധ സെഷനുകളിലായി പരിചയപ്പെടുത്തിയത്.ഏറ്റവും കൂടുതൽ പേർ പരിശീലനം നേടിയത് (26138) മലപ്പുറം ജില്ലയിലാണ്.ആലപ്പുഴയും (16712) കോഴിക്കോടും (16404) ആണ് തൊട്ടടുത്ത്.ഒന്നാംഘട്ട പരിശീലനം 30ന് പൂർത്തിയാകും.പരിശീലകരായ അധ്യാപകർക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും പ്രത്യേകം വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പരിശീലനം ക്രമീകരിച്ചത്.ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 4720 സ്കൂളുകളിൽ വിന്യസിച്ചിട്ടുള്ള ബ്രോഡ്ബാൻഡ് സംവിധാനവും എച്ച്.ഡി.വെബ് ക്യാമറയും ടെലിവിഷനും പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയത്.രണ്ടാംഘട്ട പരിശീലനം ഉടൻ തുടങ്ങുമെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു.എ സ്പി ജി ഭേ ദ ഗ തി ബി ല്ല് പാ സാ യി; രാ ഷ്ട്രീ യം നോ ക്കി യ ല്ല തീ രു മാ ന മെ ന്ന് അ മി ത് ഷാ ### Headline : ലക്ഷം അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് പരിശീലനം നൽകി
875
തിരുവനന്തപുരം: കെഎസ്ഇബിയുടെ ഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തില് അന്വേഷണത്തിന് ഉത്തരവിടാന് റവന്യു മന്ത്രിയ്ക്ക് അവകാശമില്ലെന്ന് എം എം മണി.അനുമതിയ്ക്കായി സമീപിച്ചത് തന്റെ മരുമകനല്ലെന്നും രാജാക്കാട് സഹകരണ ബാങ്കിന്റെ മുന് പ്രസിഡന്റാണ് അനുമതി തേടിയതെന്നും മണി പറഞ്ഞു.അന്വേഷണം നടക്കട്ടെ,ബാക്കി കാര്യം താന് നോക്കിക്കൊള്ളാമെന്നും മന്ത്രി പറഞ്ഞു.'തന്റെ മരുമകനല്ല അനുമതിക്കായി സമീപിച്ചത്.സഹകരണബാങ്ക് മുന് പ്രസിഡന്റാണ്.നല്ല രീതിയില് പ്രവര്ത്തിക്കുന്നതു കൊണ്ടാണ് അനുമതി കൊടുത്തത്' എം.എം.മണി പറഞ്ഞു.റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്ദ്ദേശപ്രകാരം ജില്ലാ കളക്ടറാണ് ഭൂമി ഇടപാടില് അന്വേഷണം നടത്തുന്നത്.നല്ല രീതിയില് പ്രവര്ത്തിക്കുന്ന ബാങ്കായതിനാലാണ് അനുമതി നല്കിയതെന്നും മന്ത്രി വ്യക്തമാക്കി.ഇടുക്കി ജില്ലാ കളക്ടര്ക്കാണ് അദ്ദേഹം നിര്ദ്ദേശം നല്കിയത്.വൈദ്യുത ബോര്ഡിന്റെ ഭൂമി മന്ത്രി എംഎം മണിയുടെ മരുമകന് അധ്യക്ഷനായ സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തില് അന്വേഷണം നടത്താന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് ഉത്തരവിട്ടിരുന്നു.ഇടുക്കിയിലെ പൊന്മുടി ഡാമിനോട് ചേര്ന്നുള്ള 21 ഏക്കര് ഭൂമിയാണ് സഹകരണ ബാങ്കിന് നല്കിയത്.ക്രമക്കേടുണ്ടെങ്കില് അന്വേഷിക്കണമെന്ന് മന്ത്രി ചന്ദ്രശേഖരന് ആവശ്യപ്പെട്ടിരുന്നു.ഒരാഴ്ചയ്ക്കകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് മന്ത്രി കളക്ടറോട് നിര്ദ്ദേശിച്ചിട്ടുണ്ട്.കെ.എസ്.ഇ.ബിയുടെ കൈവശഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയെന്നാണ് ആരോപണം.സര്ക്കാര് ഉടമസ്ഥതയിലുള്ള ഭൂമി ക്രമ വിരുദ്ധമായി കെഎസ്ഇബി ഉപപാട്ടത്തിന് നല്കിയെന്നാണ് ആരോപണം.ഫെബ്രുവരി 28നു ചേര്ന്ന കെ.എസ്.ഇ.ബി ഫുള് ബോര്ഡ് യോഗമാണ് സി.പി.ഐ.എം ഇടുക്കി ജില്ല കമ്മിറ്റി അംഗം വി.എ.കുഞ്ഞുമോന് പ്രസിഡന്റായ രാജക്കാട് സഹകരണ ബാങ്കിനു ഭൂമി നല്കാന് തീരുമാനമെടുത്തത്.മന്ത്രി അധ്യക്ഷനായ യോഗങ്ങളിലായിരുന്നു തീരുമാനം
കെഎസ്ഇബി ഭൂമി വിവാദം; അന്വേഷണത്തിന് ഉത്തരവിടാന് റവന്യൂമന്ത്രിക്ക് അധികാരമില്ലെന്ന് എം.എം.മണി
https://www.malayalamexpress.in/archives/856462/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: കെഎസ്ഇബിയുടെ ഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തില് അന്വേഷണത്തിന് ഉത്തരവിടാന് റവന്യു മന്ത്രിയ്ക്ക് അവകാശമില്ലെന്ന് എം എം മണി.അനുമതിയ്ക്കായി സമീപിച്ചത് തന്റെ മരുമകനല്ലെന്നും രാജാക്കാട് സഹകരണ ബാങ്കിന്റെ മുന് പ്രസിഡന്റാണ് അനുമതി തേടിയതെന്നും മണി പറഞ്ഞു.അന്വേഷണം നടക്കട്ടെ,ബാക്കി കാര്യം താന് നോക്കിക്കൊള്ളാമെന്നും മന്ത്രി പറഞ്ഞു.'തന്റെ മരുമകനല്ല അനുമതിക്കായി സമീപിച്ചത്.സഹകരണബാങ്ക് മുന് പ്രസിഡന്റാണ്.നല്ല രീതിയില് പ്രവര്ത്തിക്കുന്നതു കൊണ്ടാണ് അനുമതി കൊടുത്തത്' എം.എം.മണി പറഞ്ഞു.റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്ദ്ദേശപ്രകാരം ജില്ലാ കളക്ടറാണ് ഭൂമി ഇടപാടില് അന്വേഷണം നടത്തുന്നത്.നല്ല രീതിയില് പ്രവര്ത്തിക്കുന്ന ബാങ്കായതിനാലാണ് അനുമതി നല്കിയതെന്നും മന്ത്രി വ്യക്തമാക്കി.ഇടുക്കി ജില്ലാ കളക്ടര്ക്കാണ് അദ്ദേഹം നിര്ദ്ദേശം നല്കിയത്.വൈദ്യുത ബോര്ഡിന്റെ ഭൂമി മന്ത്രി എംഎം മണിയുടെ മരുമകന് അധ്യക്ഷനായ സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തില് അന്വേഷണം നടത്താന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് ഉത്തരവിട്ടിരുന്നു.ഇടുക്കിയിലെ പൊന്മുടി ഡാമിനോട് ചേര്ന്നുള്ള 21 ഏക്കര് ഭൂമിയാണ് സഹകരണ ബാങ്കിന് നല്കിയത്.ക്രമക്കേടുണ്ടെങ്കില് അന്വേഷിക്കണമെന്ന് മന്ത്രി ചന്ദ്രശേഖരന് ആവശ്യപ്പെട്ടിരുന്നു.ഒരാഴ്ചയ്ക്കകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് മന്ത്രി കളക്ടറോട് നിര്ദ്ദേശിച്ചിട്ടുണ്ട്.കെ.എസ്.ഇ.ബിയുടെ കൈവശഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയെന്നാണ് ആരോപണം.സര്ക്കാര് ഉടമസ്ഥതയിലുള്ള ഭൂമി ക്രമ വിരുദ്ധമായി കെഎസ്ഇബി ഉപപാട്ടത്തിന് നല്കിയെന്നാണ് ആരോപണം.ഫെബ്രുവരി 28നു ചേര്ന്ന കെ.എസ്.ഇ.ബി ഫുള് ബോര്ഡ് യോഗമാണ് സി.പി.ഐ.എം ഇടുക്കി ജില്ല കമ്മിറ്റി അംഗം വി.എ.കുഞ്ഞുമോന് പ്രസിഡന്റായ രാജക്കാട് സഹകരണ ബാങ്കിനു ഭൂമി നല്കാന് തീരുമാനമെടുത്തത്.മന്ത്രി അധ്യക്ഷനായ യോഗങ്ങളിലായിരുന്നു തീരുമാനം ### Headline : കെഎസ്ഇബി ഭൂമി വിവാദം; അന്വേഷണത്തിന് ഉത്തരവിടാന് റവന്യൂമന്ത്രിക്ക് അധികാരമില്ലെന്ന് എം.എം.മണി
876
മുംബൈ: രണ്ട് മണിക്കൂറിനിടെ രണ്ട് ഇടങ്ങളിൽ വച്ച് പത്തൊമ്പതുകാരിയായ യുവതിയെ മൂന്ന് പേര് ബലാത്സംഗത്തിനിരയാക്കി.നവി മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം.ഒരു ഓട്ടോഡ്രൈവര് അടക്കം മൂന്ന് പേരാണ് യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്.സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ബന്ധുക്കള്ക്ക് ഒപ്പമായിരുന്ന യുവതിക്ക് ഫെബ്രുവരി 18 സബര്ബന് ഗട്ട്ഘോപാറില് നിന്ന് ട്രെയിന് കയറാന് ശ്രമിച്ചെങ്കിലും ബന്ധുക്കൾ കയറിയിട്ടും യുവതിക്ക് കയറാൻ സാധിച്ചില്ല.തുടർന്ന്, മറ്റൊരു ട്രെയിനില് 18ന് രാത്രി മുമ്പ്ര റെയില്വേ സ്റ്റേഷനില് എത്തിയ യുവതി അവിടെ തന്നെ കിടന്നു ഉറങ്ങി.അടുത്ത ദിവസം മറ്റൊരു ട്രെയിനില് യുവതി ദിവാ സ്റ്റേഷനിലെത്തുകയായിരുന്നു.അവിടെ ഭിക്ഷക്കാരിയായ ഒരു സ്ത്രീ അവരുടെ മൂക്കുത്തി വില്ക്കാന് സഹായം ചോദിച്ച് യുവതിയെ സമീപിച്ചു.തുടർന്ന് യുവതി ഇവരെ സഹായിക്കാന് രാത്രി വരെ ശ്രമിച്ചെങ്കിലും മൂക്കുത്തി വില്ക്കാന് സാധിക്കാത്തതിനെ തുടര്ന്ന് വീണ്ടും ദിവാ റെയില്വേ സ്റ്റേഷനിലേക്ക് പോകുവാനായി യുവതി ഓട്ടോ പിടിച്ചു.ഈ ഓട്ടോ ഡ്രൈവര് യുവതിയെ ഒരു ആളൊഴിഞ്ഞ കെട്ടിടത്തില് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.ഇതിന് ശേഷം യുവതിയെ ഒരു ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവർ കടന്നു കളഞ്ഞു.ഇതിന് ശേഷം പരാതി നൽകാൻ സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് പോകാനായി സ്കൂട്ടറില് എത്തിയ രണ്ട് പേരോട് യുവതി സഹായം തേടി.യുവതിയെ സ്കൂട്ടറില് കയറ്റിയശേഷം ഇവർ ഗന്സോലിയിലെ വിജനമായ പ്രദേശത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നും.യുവതി നല്കിയ അടയാളങ്ങള് വച്ച് പ്രതികളെ ഉടന് പിടികൂടിയെന്നും പോലീസ് വ്യക്തമാക്കി.ഇത് നമ്മുടെ മൂസാക്കയിൻറെ പാത്തുമ്മ തന്നെയാണോ?;സ്റ്റെലിഷ് ലുക്കിൽ നടി സുരഭി ലക്ഷ്മിയുടെ ഫോട്ടോഷൂട്ട്
ഓട്ടോ ഡ്രൈവര് ബലാത്സംഗത്തിനിരയാക്കി, രക്ഷിക്കാന് വന്നവരും 2പേർ മാറിമാറി പീഡിപ്പിച്ചു; 2 മണിക്കൂറില് 19കാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
https://timeskerala.com/archives/201484
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: രണ്ട് മണിക്കൂറിനിടെ രണ്ട് ഇടങ്ങളിൽ വച്ച് പത്തൊമ്പതുകാരിയായ യുവതിയെ മൂന്ന് പേര് ബലാത്സംഗത്തിനിരയാക്കി.നവി മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം.ഒരു ഓട്ടോഡ്രൈവര് അടക്കം മൂന്ന് പേരാണ് യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്.സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ബന്ധുക്കള്ക്ക് ഒപ്പമായിരുന്ന യുവതിക്ക് ഫെബ്രുവരി 18 സബര്ബന് ഗട്ട്ഘോപാറില് നിന്ന് ട്രെയിന് കയറാന് ശ്രമിച്ചെങ്കിലും ബന്ധുക്കൾ കയറിയിട്ടും യുവതിക്ക് കയറാൻ സാധിച്ചില്ല.തുടർന്ന്, മറ്റൊരു ട്രെയിനില് 18ന് രാത്രി മുമ്പ്ര റെയില്വേ സ്റ്റേഷനില് എത്തിയ യുവതി അവിടെ തന്നെ കിടന്നു ഉറങ്ങി.അടുത്ത ദിവസം മറ്റൊരു ട്രെയിനില് യുവതി ദിവാ സ്റ്റേഷനിലെത്തുകയായിരുന്നു.അവിടെ ഭിക്ഷക്കാരിയായ ഒരു സ്ത്രീ അവരുടെ മൂക്കുത്തി വില്ക്കാന് സഹായം ചോദിച്ച് യുവതിയെ സമീപിച്ചു.തുടർന്ന് യുവതി ഇവരെ സഹായിക്കാന് രാത്രി വരെ ശ്രമിച്ചെങ്കിലും മൂക്കുത്തി വില്ക്കാന് സാധിക്കാത്തതിനെ തുടര്ന്ന് വീണ്ടും ദിവാ റെയില്വേ സ്റ്റേഷനിലേക്ക് പോകുവാനായി യുവതി ഓട്ടോ പിടിച്ചു.ഈ ഓട്ടോ ഡ്രൈവര് യുവതിയെ ഒരു ആളൊഴിഞ്ഞ കെട്ടിടത്തില് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.ഇതിന് ശേഷം യുവതിയെ ഒരു ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവർ കടന്നു കളഞ്ഞു.ഇതിന് ശേഷം പരാതി നൽകാൻ സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് പോകാനായി സ്കൂട്ടറില് എത്തിയ രണ്ട് പേരോട് യുവതി സഹായം തേടി.യുവതിയെ സ്കൂട്ടറില് കയറ്റിയശേഷം ഇവർ ഗന്സോലിയിലെ വിജനമായ പ്രദേശത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നും.യുവതി നല്കിയ അടയാളങ്ങള് വച്ച് പ്രതികളെ ഉടന് പിടികൂടിയെന്നും പോലീസ് വ്യക്തമാക്കി.ഇത് നമ്മുടെ മൂസാക്കയിൻറെ പാത്തുമ്മ തന്നെയാണോ?;സ്റ്റെലിഷ് ലുക്കിൽ നടി സുരഭി ലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ### Headline : ഓട്ടോ ഡ്രൈവര് ബലാത്സംഗത്തിനിരയാക്കി, രക്ഷിക്കാന് വന്നവരും 2പേർ മാറിമാറി പീഡിപ്പിച്ചു; 2 മണിക്കൂറില് 19കാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
877
മരിയ 10, 2017, 17:43 വാഷിങ്ടണ്: പ്രോഗ്രാം ചിത്രീകരണത്തിനിടേ മനുഷ്യന്റെ തലച്ചോറ് കഴിച്ച അവതാരകന്റെ നടപടി വിവാദത്തില്.ഹിന്ദുത്വത്തെ അപമാനിയ്ക്കുന്നതാണ് അവതാരകന്റെ നടപടി എന്നാണ് അമേരിക്കന് കോണ്ഗ്രസിലെ അംഗങ്ങള് പറഞ്ഞത്.സിഎന്എന് അവതാരകന് റാസ അസ്ലാന് ആണ് മനുഷ്യന്റെ തലച്ചോര് തിന്ന് വിവാദത്തില് ആയിരിയ്ക്കുന്നത്.'വിശ്വാസങ്ങള്' എന്ന പേരില് സിഎന്എന് ചാനലില് അവതരിപ്പിയ്ക്കുന്ന പരിപാടിയുടെ ചിത്രീകരണത്തിന് ഇടേയാണ് സംഭവം.ലോകത്തിലെ വിവിധ മതവിഭാഗങ്ങളിലെ വ്യത്യസ്തമായ ആചാരങ്ങളാണ് പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നത്.ഇതിനായി മാസങ്ങള് നീണ്ട ലോകപര്യടനത്തിലാണ് റാസ അസ്ലാന്.ഹിന്ദുമതത്തിന്റെ കേന്ദ്ര സ്ഥാനമായ ഇന്ത്യയിലും റാസ എത്തി.വാരണാസിയിലാണ് പരിപാടിയുടെ ഷൂട്ട് നടന്നത്.അഖോരി സന്യാസികള്ക്ക് ഇടയിലായിരുന്നു ഇത്.മനുഷ്യ ശരീരം തിന്നുന്ന, തലയോട്ടി കൊണ്ട് മാല ഇടുന്ന വളരെ പ്രാകൃതമായ ജീവിതം നയിയ്ക്കുന്ന അഖോരി സന്യാസികള്ക്ക് ഒപ്പമായിരുന്നു റാസ.ശവശരീരങ്ങള്ക്ക് ഇടയിലാണ് ചിത്രീകരണം പുരോഗമിയ്ക്കുന്നത്.രണ്ട് അഖോരി സന്യാസികളും റാസയ്ക്ക് ഒപ്പം ഉണ്ട്.അതില് ഒരാള് അവതാരകന് കഴിയ്ക്കാന് ഒരു സാധനം നല്കി.എന്താണ് ഇതെന്ന് ചോദിയ്ക്കാനുള്ള ധൈര്യം തനിയ്ക്ക് ഇല്ലായിരുന്നെന്ന് റാസ പറയുന്നു.കഴിച്ച് കഴിഞ്ഞ ശേഷമാണ് അറിയുന്നത് അത് തലച്ചോര് ആയിരുന്നു എന്ന്.വറുത്ത തലച്ചോറാണ് കഴിച്ചത്.എന്നാല് അതിന് പ്രത്യേകിച്ച് രുചി ഒന്നും തോന്നിയില്ലെന്ന് റാസ പറയുന്നു.തലച്ചോറാണ് കഴിച്ചതെന്ന് അറിഞ്ഞപ്പോള് ശരിയ്ക്കും ഞെട്ടിയത്രേ.തലയോട്ടിയില് നിറച്ച് അവര് തനിയ്ക്ക് മദ്യം ത്ന്നെന്നും റാസ പറയുന്നു.ധാരളം ചോദ്യങ്ങള് ചോദിച്ചാല് തല വെട്ടി കളയുമെന്ന് അഖോരി സന്യാസിമാര് ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ...വാരാണാസിയില് ചിത്രീകരിച്ച ദൃശ്യങ്ങള് സിഎന്എന്നില് കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.അഖോരി സന്യാസിമാരെ മുന് നിര്ത്തി ഹിന്ദുമതത്തെ കുറിച്ച് പറയുന്നത് തെറ്റാണെന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം.ഇതിലും ഭീകരമായ വിശ്വാസങ്ങൾ തങ്ങൾ അവതരിപ്പിയ്ക്കാനിയ്ക്കുന്നതേ ഉള്ളൂ എന്നാണ് അവതാരകന്റെ ഫേസ്ബുക്ക് പോസ്റ്റ്...വീഡിയോ കാണാം
പ്രോഗ്രാം ഷൂട്ടിനിടെ മനുഷ്യന്റെ തലച്ചോറ് തിന്ന അവതാരകൻ... അനുഭവം കേട്ടാൽ ഞെട്ടും !!! വീഡിയോ
https://malayalam.oneindia.com/news/international/cnn-anchor-reza-aslan-eats-human-brain-166692.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മരിയ 10, 2017, 17:43 വാഷിങ്ടണ്: പ്രോഗ്രാം ചിത്രീകരണത്തിനിടേ മനുഷ്യന്റെ തലച്ചോറ് കഴിച്ച അവതാരകന്റെ നടപടി വിവാദത്തില്.ഹിന്ദുത്വത്തെ അപമാനിയ്ക്കുന്നതാണ് അവതാരകന്റെ നടപടി എന്നാണ് അമേരിക്കന് കോണ്ഗ്രസിലെ അംഗങ്ങള് പറഞ്ഞത്.സിഎന്എന് അവതാരകന് റാസ അസ്ലാന് ആണ് മനുഷ്യന്റെ തലച്ചോര് തിന്ന് വിവാദത്തില് ആയിരിയ്ക്കുന്നത്.'വിശ്വാസങ്ങള്' എന്ന പേരില് സിഎന്എന് ചാനലില് അവതരിപ്പിയ്ക്കുന്ന പരിപാടിയുടെ ചിത്രീകരണത്തിന് ഇടേയാണ് സംഭവം.ലോകത്തിലെ വിവിധ മതവിഭാഗങ്ങളിലെ വ്യത്യസ്തമായ ആചാരങ്ങളാണ് പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നത്.ഇതിനായി മാസങ്ങള് നീണ്ട ലോകപര്യടനത്തിലാണ് റാസ അസ്ലാന്.ഹിന്ദുമതത്തിന്റെ കേന്ദ്ര സ്ഥാനമായ ഇന്ത്യയിലും റാസ എത്തി.വാരണാസിയിലാണ് പരിപാടിയുടെ ഷൂട്ട് നടന്നത്.അഖോരി സന്യാസികള്ക്ക് ഇടയിലായിരുന്നു ഇത്.മനുഷ്യ ശരീരം തിന്നുന്ന, തലയോട്ടി കൊണ്ട് മാല ഇടുന്ന വളരെ പ്രാകൃതമായ ജീവിതം നയിയ്ക്കുന്ന അഖോരി സന്യാസികള്ക്ക് ഒപ്പമായിരുന്നു റാസ.ശവശരീരങ്ങള്ക്ക് ഇടയിലാണ് ചിത്രീകരണം പുരോഗമിയ്ക്കുന്നത്.രണ്ട് അഖോരി സന്യാസികളും റാസയ്ക്ക് ഒപ്പം ഉണ്ട്.അതില് ഒരാള് അവതാരകന് കഴിയ്ക്കാന് ഒരു സാധനം നല്കി.എന്താണ് ഇതെന്ന് ചോദിയ്ക്കാനുള്ള ധൈര്യം തനിയ്ക്ക് ഇല്ലായിരുന്നെന്ന് റാസ പറയുന്നു.കഴിച്ച് കഴിഞ്ഞ ശേഷമാണ് അറിയുന്നത് അത് തലച്ചോര് ആയിരുന്നു എന്ന്.വറുത്ത തലച്ചോറാണ് കഴിച്ചത്.എന്നാല് അതിന് പ്രത്യേകിച്ച് രുചി ഒന്നും തോന്നിയില്ലെന്ന് റാസ പറയുന്നു.തലച്ചോറാണ് കഴിച്ചതെന്ന് അറിഞ്ഞപ്പോള് ശരിയ്ക്കും ഞെട്ടിയത്രേ.തലയോട്ടിയില് നിറച്ച് അവര് തനിയ്ക്ക് മദ്യം ത്ന്നെന്നും റാസ പറയുന്നു.ധാരളം ചോദ്യങ്ങള് ചോദിച്ചാല് തല വെട്ടി കളയുമെന്ന് അഖോരി സന്യാസിമാര് ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ...വാരാണാസിയില് ചിത്രീകരിച്ച ദൃശ്യങ്ങള് സിഎന്എന്നില് കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.അഖോരി സന്യാസിമാരെ മുന് നിര്ത്തി ഹിന്ദുമതത്തെ കുറിച്ച് പറയുന്നത് തെറ്റാണെന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം.ഇതിലും ഭീകരമായ വിശ്വാസങ്ങൾ തങ്ങൾ അവതരിപ്പിയ്ക്കാനിയ്ക്കുന്നതേ ഉള്ളൂ എന്നാണ് അവതാരകന്റെ ഫേസ്ബുക്ക് പോസ്റ്റ്...വീഡിയോ കാണാം ### Headline : പ്രോഗ്രാം ഷൂട്ടിനിടെ മനുഷ്യന്റെ തലച്ചോറ് തിന്ന അവതാരകൻ... അനുഭവം കേട്ടാൽ ഞെട്ടും !!! വീഡിയോ
878
കേരള സർക്കാർ കായിക യുവജന കാര്യാലയം മുഖേന സ്കൂൾതലത്തിൽ നടപ്പാക്കുന്ന അടിസ്ഥാനതല ബാസ്ക്കറ്റ്ബോൾ പരിശീലന പദ്ധതിയായ ഹൂപ്സിലേക്ക് അപേക്ഷിക്കാം.ഒൻപതു മുതൽ 12 വയസ്സു വരെയുളള (നാല് മുതൽ എഴാം ക്ലാസ്സു വരെ) കുട്ടികൾക്ക് വേണ്ടിയാണ് പരിശീലന പദ്ധതി നടപ്പാക്കുന്നത്.സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി 1200 കുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ രണ്ട് കേന്ദ്രങ്ങളിൽ വീതമാണ് ആദ്യഘട്ടം പരിശീലനം ആരംഭിക്കുക.ഓരോ കുട്ടിക്കും ആകെ 36 മണിക്കൂർ പരിശീലനം നൽകും (പ്രതിദിനം 45 മിനിറ്റ്).ഒരു പരിശീലന കേന്ദ്രത്തിൽ 40 കുട്ടികൾ വീതമുളള മൂന്ന് ബാച്ചുകൾ ഉണ്ടായിരിക്കും.ഒൻപത് വയസ്സിനും 12 വയസ്സിനും ഇടയിലുളള തല്പ്പരരായ വിദ്യാർഥികൾക്ക് അവരുടെ സ്കൂൾ മുഖേനയോ, ഹൂപ്സ് പരിശീലന കേന്ദ്രം വഴിയോ,..എന്ന വെബ്സൈറ്റ് മുഖേനയോ അപേക്ഷ സമർപ്പിക്കാം.ഉയരം, വെർട്ടിക്കൽ ജംപ് ടെസ്റ്റ്, കാൽമുട്ട് ഉരയൽ എന്നിവയുടെ പരിശോധന നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്.ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഓൺലൈനായി രജിസ്ട്രർ ചെയ്ത രേഖ എന്നിവ ഹാജരാക്കണം.അപേക്ഷകർ 2007 ജനുവരി ഒന്നിനും 2010 ഡിസംബർ 31നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക ഫോൺ: 9526328865.വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് വിവരങ്ങൾ: ജില്ല, സ്കൂൾ, തീയതി എന്ന ക്രമത്തിൽ തിരുവനന്തപുരം: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, നെയ്യാറ്റിൻകര, 2020 ജനുവരി ഒന്ന്.ഗവ.മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ തൈയ്ക്കാട് 2019 ഡിസംബർ 31.കൊല്ലം: ഗവ.മോഡൽ വി.എച്ച്.എസ്.എസ് ഫോർ ബോയ്സ് കൊല്ലം, ജനുവരി ഒന്ന്.കണ്ണൂർ: ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ് മയ്യിൽ, ഡിസംബർ31 തൃശ്ശൂർ: മാതാ എച്ച്.എസ് മന്നംപേട്ട, ജനുവരി രണ്ട്.കോഴിക്കോട്: ഗവ.എച്ച്.എസ്.എസ് കാരാപറമ്പ, ജനുവരി രണ്ട്.സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്.തിരുവമ്പാടി, ജനുവരി മൂന്ന്
സ്കൂൾ കുട്ടികൾക്കായി ബാസ്ക്കറ്റ് ബോൾ പരിശീലന പരിപാടി
https://www.malayalamexpress.in/archives/983204/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കേരള സർക്കാർ കായിക യുവജന കാര്യാലയം മുഖേന സ്കൂൾതലത്തിൽ നടപ്പാക്കുന്ന അടിസ്ഥാനതല ബാസ്ക്കറ്റ്ബോൾ പരിശീലന പദ്ധതിയായ ഹൂപ്സിലേക്ക് അപേക്ഷിക്കാം.ഒൻപതു മുതൽ 12 വയസ്സു വരെയുളള (നാല് മുതൽ എഴാം ക്ലാസ്സു വരെ) കുട്ടികൾക്ക് വേണ്ടിയാണ് പരിശീലന പദ്ധതി നടപ്പാക്കുന്നത്.സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി 1200 കുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ രണ്ട് കേന്ദ്രങ്ങളിൽ വീതമാണ് ആദ്യഘട്ടം പരിശീലനം ആരംഭിക്കുക.ഓരോ കുട്ടിക്കും ആകെ 36 മണിക്കൂർ പരിശീലനം നൽകും (പ്രതിദിനം 45 മിനിറ്റ്).ഒരു പരിശീലന കേന്ദ്രത്തിൽ 40 കുട്ടികൾ വീതമുളള മൂന്ന് ബാച്ചുകൾ ഉണ്ടായിരിക്കും.ഒൻപത് വയസ്സിനും 12 വയസ്സിനും ഇടയിലുളള തല്പ്പരരായ വിദ്യാർഥികൾക്ക് അവരുടെ സ്കൂൾ മുഖേനയോ, ഹൂപ്സ് പരിശീലന കേന്ദ്രം വഴിയോ,..എന്ന വെബ്സൈറ്റ് മുഖേനയോ അപേക്ഷ സമർപ്പിക്കാം.ഉയരം, വെർട്ടിക്കൽ ജംപ് ടെസ്റ്റ്, കാൽമുട്ട് ഉരയൽ എന്നിവയുടെ പരിശോധന നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്.ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഓൺലൈനായി രജിസ്ട്രർ ചെയ്ത രേഖ എന്നിവ ഹാജരാക്കണം.അപേക്ഷകർ 2007 ജനുവരി ഒന്നിനും 2010 ഡിസംബർ 31നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക ഫോൺ: 9526328865.വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് വിവരങ്ങൾ: ജില്ല, സ്കൂൾ, തീയതി എന്ന ക്രമത്തിൽ തിരുവനന്തപുരം: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, നെയ്യാറ്റിൻകര, 2020 ജനുവരി ഒന്ന്.ഗവ.മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ തൈയ്ക്കാട് 2019 ഡിസംബർ 31.കൊല്ലം: ഗവ.മോഡൽ വി.എച്ച്.എസ്.എസ് ഫോർ ബോയ്സ് കൊല്ലം, ജനുവരി ഒന്ന്.കണ്ണൂർ: ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ് മയ്യിൽ, ഡിസംബർ31 തൃശ്ശൂർ: മാതാ എച്ച്.എസ് മന്നംപേട്ട, ജനുവരി രണ്ട്.കോഴിക്കോട്: ഗവ.എച്ച്.എസ്.എസ് കാരാപറമ്പ, ജനുവരി രണ്ട്.സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്.തിരുവമ്പാടി, ജനുവരി മൂന്ന് ### Headline : സ്കൂൾ കുട്ടികൾക്കായി ബാസ്ക്കറ്റ് ബോൾ പരിശീലന പരിപാടി
879
കോയമ്പത്തൂര് അപകടം: ആവശ്യമെങ്കില് വൈദ്യ സംഘത്തെ അയയ്ക്കുമെന്ന് കേരള മുഖ്യമന്ത്രി 20, 2020, 12:02 കോയമ്പത്തൂര് ബസ് അപകടം: യാത്രക്കാരില്ലാത്തതിനാല് ഒരു ദിവസം വൈകി യാത്ര, കാത്തിരുന്നത് ദുരന്തം 20, 2020, 10:49 കേരളത്തിൽ നിന്ന് വരുന്നവരെ പരിശോധിക്കണം, കൊറോണ മാത്രമല്ല, വിദ്വേഷ പരാമർശവുമായി ബിജെപി എംപി! 9, 2020, 09:34 ആർട്ടിക് പോളാർ എക്സിപിഡിഷനിൽ സാഹസിക യാത്രക്കൊരുങ്ങി മലയാളി ട്രാവല് വ്ലോഗർ 18, 2019, 18:20 മാധ്യമ റിപ്പോര്ട്ടുകള് ജീവനെടുത്തു? മലയാളി പ്രൊഫസറുടെയും അമ്മയുടെയും മരണകാരണം ഇങ്ങനെ!! 22, 2019, 11:48 ലൌ ജിഹാദ് ആരോപണം നിഷേധിച്ച് മലയാളി പെൺകുട്ടി: അബുദാബിയിലെത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന്...27, 2019, 20:37 ജീവന് രക്ഷിച്ച നിമ്മി സ്റ്റീഫന് കര്ണാടക സര്ക്കാരിന്റെ മികച്ച നഴ്സിനുള്ള അവാര്ഡ് 31, 2019, 09:33 ബ്രിട്ടന് പിടിച്ചെടുത്ത ഇറാന്റെ എണ്ണകപ്പലിലെ ജീവനക്കാരില് മൂന്ന് മലയാളികള്; ജീവനക്കാർ സുരക്ഷിതർ 21, 2019, 21:40 ലോക തയ്ക്കോണ്ടോ ചാമ്പ്യന്ഷിപ്പ്; ഇന്ത്യന് ടീമിനു വേണ്ടി കളത്തിലിറങ്ങുന്നുന്നത് മലയാളിയായ എട്ടുവയസുകാരി 9, 2019, 14:54 ജോധ്പുര് എയിംസില് മലയാളി നഴ്സ് ആത്മഹത്യ ചെയ്തു...ആശുപത്രി മുറിയില് തീക്കൊളുത്തി മരണം 30, 2019, 16:46 നാസിക്കിൽ മലയാളി സോഫ്റ്റ് വെയർ എൻജിനീയർ വെടിയേറ്റു മരിച്ചു: സംഭവം മുത്തൂറ്റ് ബാങ്കിൽ!! 15, 2019, 13:12 ആഷിക് കുരുണിയന് പിന്നാലെ ഇന്ത്യന് ഫുട്ബോള് ടീമിലേക്ക് മലപ്പുറത്തെ മറ്റൊരു താരം കൂടി 4, 2019, 10:35 മലയാളി ആൺസുഹൃത്തിനൊപ്പം കോഴിക്കോട്ടെത്തിയ ഓസ്ട്രേലിയക്കാരി പോലീസിനെ വെള്ളം കുടിപ്പിച്ചു! 17, 2019, 15:31 ന്യൂസിലാൻഡ് വെടിവെയ്പ്പ്; കൊല്ലപ്പെട്ട മലയാളി യുവതിക്ക് വിടചൊല്ലി ജന്മനാട് 25, 2019, 12:00 ജോലിതേടി അധികമാരും ഇങ്ങോട്ട് വിമാനം കയറേണ്ടെന്ന് സൗദി; കൂടുതല് മേഖലകളില് സ്വകാര്യവല്ക്കരണം
മലയാളി: Latest മലയാളി
https://malayalam.oneindia.com/topic/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF/?utm_source=articlepage&utm_medium=dsktp&utm_campaign=topiclink
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കോയമ്പത്തൂര് അപകടം: ആവശ്യമെങ്കില് വൈദ്യ സംഘത്തെ അയയ്ക്കുമെന്ന് കേരള മുഖ്യമന്ത്രി 20, 2020, 12:02 കോയമ്പത്തൂര് ബസ് അപകടം: യാത്രക്കാരില്ലാത്തതിനാല് ഒരു ദിവസം വൈകി യാത്ര, കാത്തിരുന്നത് ദുരന്തം 20, 2020, 10:49 കേരളത്തിൽ നിന്ന് വരുന്നവരെ പരിശോധിക്കണം, കൊറോണ മാത്രമല്ല, വിദ്വേഷ പരാമർശവുമായി ബിജെപി എംപി! 9, 2020, 09:34 ആർട്ടിക് പോളാർ എക്സിപിഡിഷനിൽ സാഹസിക യാത്രക്കൊരുങ്ങി മലയാളി ട്രാവല് വ്ലോഗർ 18, 2019, 18:20 മാധ്യമ റിപ്പോര്ട്ടുകള് ജീവനെടുത്തു? മലയാളി പ്രൊഫസറുടെയും അമ്മയുടെയും മരണകാരണം ഇങ്ങനെ!! 22, 2019, 11:48 ലൌ ജിഹാദ് ആരോപണം നിഷേധിച്ച് മലയാളി പെൺകുട്ടി: അബുദാബിയിലെത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന്...27, 2019, 20:37 ജീവന് രക്ഷിച്ച നിമ്മി സ്റ്റീഫന് കര്ണാടക സര്ക്കാരിന്റെ മികച്ച നഴ്സിനുള്ള അവാര്ഡ് 31, 2019, 09:33 ബ്രിട്ടന് പിടിച്ചെടുത്ത ഇറാന്റെ എണ്ണകപ്പലിലെ ജീവനക്കാരില് മൂന്ന് മലയാളികള്; ജീവനക്കാർ സുരക്ഷിതർ 21, 2019, 21:40 ലോക തയ്ക്കോണ്ടോ ചാമ്പ്യന്ഷിപ്പ്; ഇന്ത്യന് ടീമിനു വേണ്ടി കളത്തിലിറങ്ങുന്നുന്നത് മലയാളിയായ എട്ടുവയസുകാരി 9, 2019, 14:54 ജോധ്പുര് എയിംസില് മലയാളി നഴ്സ് ആത്മഹത്യ ചെയ്തു...ആശുപത്രി മുറിയില് തീക്കൊളുത്തി മരണം 30, 2019, 16:46 നാസിക്കിൽ മലയാളി സോഫ്റ്റ് വെയർ എൻജിനീയർ വെടിയേറ്റു മരിച്ചു: സംഭവം മുത്തൂറ്റ് ബാങ്കിൽ!! 15, 2019, 13:12 ആഷിക് കുരുണിയന് പിന്നാലെ ഇന്ത്യന് ഫുട്ബോള് ടീമിലേക്ക് മലപ്പുറത്തെ മറ്റൊരു താരം കൂടി 4, 2019, 10:35 മലയാളി ആൺസുഹൃത്തിനൊപ്പം കോഴിക്കോട്ടെത്തിയ ഓസ്ട്രേലിയക്കാരി പോലീസിനെ വെള്ളം കുടിപ്പിച്ചു! 17, 2019, 15:31 ന്യൂസിലാൻഡ് വെടിവെയ്പ്പ്; കൊല്ലപ്പെട്ട മലയാളി യുവതിക്ക് വിടചൊല്ലി ജന്മനാട് 25, 2019, 12:00 ജോലിതേടി അധികമാരും ഇങ്ങോട്ട് വിമാനം കയറേണ്ടെന്ന് സൗദി; കൂടുതല് മേഖലകളില് സ്വകാര്യവല്ക്കരണം ### Headline : മലയാളി: Latest മലയാളി
880
ത്തെയും അല്ജസീറയുുടെ സംപ്രേക്ഷണം കേന്ദ്രം തടസ്സപ്പെടുത്തിയിരുന്നു അല്ജസീറ ചാനലിന്റെ കശ്മീരിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പേരിൽ ചാനലിന്റെ ഇന്ത്യയിലെ സംപ്രേക്ഷണം തടസ്സപ്പെടും.കശ്മീരിലെ സെെന്യത്തിനെക്കുറിച്ച് പക്ഷപാതപരമായി ഡോക്യുമെന്ററി എടുത്തതാണ് തടസ്സപ്പെടാന് കാരണമെന്നാണ് കേന്ദ്ര സർക്കാർ ചാനലിന്റെ സംരേക്ഷണം വിലക്കുന്നതിന്റെ കാരണമായി പറയുന്നത്.ചാനലിന്റെ സംപ്രേക്ഷണം വിലക്കിയെന്ന് നേരിട്ട് പറയാതെ ചാനലിന്റെ സെക്യൂരിറ്റി ലെെസൻസ് പിൻവലിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.ഇന്ത്യയില് ഒരു ചാനലിന് സംപ്രേഷണം നടത്താന് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലീയറന്സ് നിര്ബന്ധമാണ്.ഔദ്യോഗിക രേഖകള് പ്രകാരം ആഭ്യന്തര മന്ത്രാലയം 2010 ഡിസംബര് മൂന്നിന് സെക്യൂരിറ്റി ക്ലീയറന്സ് നല്കുകയും 2018 മെയ് ഇരുപത്തി ഒന്പതിന് പിന്വലിക്കുകയും ചെയ്തതാണ്.സെക്യൂരിറ്റി ലൈസന്സ് പിന്വലിച്ച സാഹചര്യത്തില് ഇനിയുള്ള സംപ്രേഷണം എങ്ങനെ എന്ന കാര്യത്തില് വ്യക്ത വന്നിട്ടില്ല.ആഭ്യന്തര മന്ത്രാലയത്തില് റിവ്യൂ പെറ്റീഷന് നല്കി പിന്നീടുള്ള തീരുമാനമനുസരിച്ചാകും തുടര്ന്നുള്ള സംപ്രേഷണത്തിന്റെ സാധ്യതകൾ അതേ സമയം അല്ജസീറ ഇത് വരെ ഈ വിഷയത്തില് ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.എ.ജെ.ഐ ഇന്റര്നാഷണല് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള അല്ജസീറ ചാനല് തങ്ങളുടെ ഡോക്യുമെന്ററിയുടെ മുഴുവന് വേര്ഷനില് ഇന്ത്യാ സര്ക്കാറിന്റെ പ്രവര്ത്തനങ്ങളെ കുറിച്ച് 10 മിനുട്ട് ഭാഗം വിശദീകരിക്കുന്നുണ്ട്, ആഭ്യന്തര മന്ത്രാലയത്തിന് സമര്പ്പിച്ച ഡോക്യൂമെന്ററിയില് ഈ ഭാഗം നഷ്ടപെട്ടുവെന്നാണ് അല്ജസീറയുടെ വിശദീകരണം.എഡിറ്റിങ്ങ് സമയത്ത് പറ്റിയ അബദ്ധമാണെന്ന് പറയുന്നത്.നേരത്തെയും അല്ജസീറയുുടെ സംപ്രേക്ഷണം കേന്ദ്രം തടസ്സപ്പെടുത്തിയിരുന്നു.ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.അഞ്ചു ദിവസം സംപ്രേക്ഷണം തടസ്സപ്പെട്ട അല്ജസീറ കറുത്ത സ്ക്രീനില് 'ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യ പ്രകാരം ഈ ചാനല് ലഭ്യമാകുകയില്ല' എന്ന സന്ദേശമാണ് ചാനലിൽ ഇന്ത്യയിൽ ലഭിച്ചിരുന്നത്
അല്ജസീറ ചാനൽ ഇനി ഇന്ത്യയിൽ കാണാനാവില്ല; കാശ്മീർ ഡോക്യുമെന്ററിയുടെ പേരിൽ ലെെസൻസ് റദ്ദാക്കി കേന്ദ്ര സർക്കാർ
https://bignewskerala.com/2018/08/25/al-jazeera-to-be-cut-from-india-as-central-govt-withdraws-security-licence/8631/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ത്തെയും അല്ജസീറയുുടെ സംപ്രേക്ഷണം കേന്ദ്രം തടസ്സപ്പെടുത്തിയിരുന്നു അല്ജസീറ ചാനലിന്റെ കശ്മീരിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പേരിൽ ചാനലിന്റെ ഇന്ത്യയിലെ സംപ്രേക്ഷണം തടസ്സപ്പെടും.കശ്മീരിലെ സെെന്യത്തിനെക്കുറിച്ച് പക്ഷപാതപരമായി ഡോക്യുമെന്ററി എടുത്തതാണ് തടസ്സപ്പെടാന് കാരണമെന്നാണ് കേന്ദ്ര സർക്കാർ ചാനലിന്റെ സംരേക്ഷണം വിലക്കുന്നതിന്റെ കാരണമായി പറയുന്നത്.ചാനലിന്റെ സംപ്രേക്ഷണം വിലക്കിയെന്ന് നേരിട്ട് പറയാതെ ചാനലിന്റെ സെക്യൂരിറ്റി ലെെസൻസ് പിൻവലിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.ഇന്ത്യയില് ഒരു ചാനലിന് സംപ്രേഷണം നടത്താന് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലീയറന്സ് നിര്ബന്ധമാണ്.ഔദ്യോഗിക രേഖകള് പ്രകാരം ആഭ്യന്തര മന്ത്രാലയം 2010 ഡിസംബര് മൂന്നിന് സെക്യൂരിറ്റി ക്ലീയറന്സ് നല്കുകയും 2018 മെയ് ഇരുപത്തി ഒന്പതിന് പിന്വലിക്കുകയും ചെയ്തതാണ്.സെക്യൂരിറ്റി ലൈസന്സ് പിന്വലിച്ച സാഹചര്യത്തില് ഇനിയുള്ള സംപ്രേഷണം എങ്ങനെ എന്ന കാര്യത്തില് വ്യക്ത വന്നിട്ടില്ല.ആഭ്യന്തര മന്ത്രാലയത്തില് റിവ്യൂ പെറ്റീഷന് നല്കി പിന്നീടുള്ള തീരുമാനമനുസരിച്ചാകും തുടര്ന്നുള്ള സംപ്രേഷണത്തിന്റെ സാധ്യതകൾ അതേ സമയം അല്ജസീറ ഇത് വരെ ഈ വിഷയത്തില് ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.എ.ജെ.ഐ ഇന്റര്നാഷണല് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള അല്ജസീറ ചാനല് തങ്ങളുടെ ഡോക്യുമെന്ററിയുടെ മുഴുവന് വേര്ഷനില് ഇന്ത്യാ സര്ക്കാറിന്റെ പ്രവര്ത്തനങ്ങളെ കുറിച്ച് 10 മിനുട്ട് ഭാഗം വിശദീകരിക്കുന്നുണ്ട്, ആഭ്യന്തര മന്ത്രാലയത്തിന് സമര്പ്പിച്ച ഡോക്യൂമെന്ററിയില് ഈ ഭാഗം നഷ്ടപെട്ടുവെന്നാണ് അല്ജസീറയുടെ വിശദീകരണം.എഡിറ്റിങ്ങ് സമയത്ത് പറ്റിയ അബദ്ധമാണെന്ന് പറയുന്നത്.നേരത്തെയും അല്ജസീറയുുടെ സംപ്രേക്ഷണം കേന്ദ്രം തടസ്സപ്പെടുത്തിയിരുന്നു.ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.അഞ്ചു ദിവസം സംപ്രേക്ഷണം തടസ്സപ്പെട്ട അല്ജസീറ കറുത്ത സ്ക്രീനില് 'ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യ പ്രകാരം ഈ ചാനല് ലഭ്യമാകുകയില്ല' എന്ന സന്ദേശമാണ് ചാനലിൽ ഇന്ത്യയിൽ ലഭിച്ചിരുന്നത് ### Headline : അല്ജസീറ ചാനൽ ഇനി ഇന്ത്യയിൽ കാണാനാവില്ല; കാശ്മീർ ഡോക്യുമെന്ററിയുടെ പേരിൽ ലെെസൻസ് റദ്ദാക്കി കേന്ദ്ര സർക്കാർ
881
ദില്ലി: ജാമിയയിലെ വിദ്യാര്ഥി പ്രക്ഷോഭകര്ക്ക് നേരെ പോലീസ് സാന്നിധ്യത്തില് അക്രമി വെടിവച്ച സംഭവത്തില് പ്രധാനമന്ത്രിക്കും ബിജെപി നേതാക്കള്ക്കുമെതിരെ എംഐഎം നേതാവ് അസദുദ്ദീന് ഒവൈസി.അക്രമിയെ വസ്ത്രം നോക്കി മനസിലാക്കാമോ എന്ന് ഒവൈസി വെല്ലുവിളിച്ചു.പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന് പിന്നില് ആരാണെന്ന് അവരുടെ വസ്ത്രം നോക്കി മനസിലാക്കാമെന്ന് മോദി മുമ്പ് പറഞ്ഞിരുന്നു.ഇക്കാര്യം ഓര്മിപ്പിക്കുകയാണ് ഒവൈസി.കേന്ദ്രമന്ത്രി അനുരാഗ് താക്കൂര് ഉള്പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും സൃഷ്ടിച്ചെടുത്ത വിദ്വേഷത്തിന്റെ ഫലമാണ് ജാമിയയിലെ വെടിവയ്പ്പ് എന്ന് ഒവൈസി കുറ്റപ്പെടുത്തി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയാണ് കോണ്ഗ്രസ് രംഗത്തുവന്നത്.ദില്ലി പോലീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലാണ്.ദില്ലി പോലീസ് നോക്കി നില്ക്കെയാണ് അക്രമി വെടിവച്ചത്.ബിജെപി നേതൃത്വം നല്കുന്ന കേന്ദ്ര സര്ക്കാര് യുവാക്കളെ വര്ഗീയവല്ക്കരിക്കുകയും സായുധ സംഘങ്ങളെ സൃഷ്ടിക്കുകയുമാണെന്നും കോണ്ഗ്രസ് ആരോപിച്ചു.അമിത് ഷാ എന്ത് പോലീസ് സേനയെ ആണ് വളര്ത്തുന്നത്.സമാധാനപരമായി സമരം നടത്തുന്നവര്ക്ക് നേരെ അക്രമി വെടിവയ്ക്കുമ്പോള് പോലീസ് നോക്കി നില്ക്കുന്നുണ്ടായിരുന്നു.ഇതാണോ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര് ഉദ്ദേശിച്ചിരുന്നതെന്നും കോണ്ഗ്രസ് ചോദിച്ചു.ദേശദ്രോഹികളെ വെടിവച്ച് കൊല്ലണമെന്ന് കഴിഞ്ഞദിവസം താക്കൂര് ദില്ലിയില് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ചിരുന്നു.ഇദ്ദേഹത്തെ പ്രചാരണത്തില് നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിരിക്കുകയാണ്.കാഴ്ചവൈകല്യമുള്ള വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 60 വര്ഷം തടവ്, സംഭവം കോഴിക്കോട് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജാമിയ ക്യാമ്പസിന് പുറത്ത് പ്രതിഷേധിച്ചിരുന്നവര്ക്ക് നേരെ വെടിവയ്പുണ്ടായത്.യുപി സ്വദേശിയായ രാമ ഭക്ത് ഗോപാല് ശര്മയാണ് അറസ്റ്റിലായത്.സമരക്കാര്ക്കെതിരെ പ്രകോപനപരമായി ഇയാള് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.ജയ് ശ്രീറാം എന്ന് വിളിച്ചെത്തിയ ഗോപാല് വന്ദേമാതരം ആലപിക്കാത്തവര് രാജ്യത്ത് നില്ക്കേണ്ടെന്നും വിളിച്ചുപറഞ്ഞിരുന്നു
വെടിവച്ച അക്രമിയെ വസ്ത്രം നോക്കി തിരിച്ചറിയുന്നുണ്ടോ? മോദിയെ കടന്നാക്രമിച്ച് ഒവൈസി
https://malayalam.oneindia.com/news/india/identify-by-clothes-owaisi-challenges-pm-after-jamia-firing-241200.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ജാമിയയിലെ വിദ്യാര്ഥി പ്രക്ഷോഭകര്ക്ക് നേരെ പോലീസ് സാന്നിധ്യത്തില് അക്രമി വെടിവച്ച സംഭവത്തില് പ്രധാനമന്ത്രിക്കും ബിജെപി നേതാക്കള്ക്കുമെതിരെ എംഐഎം നേതാവ് അസദുദ്ദീന് ഒവൈസി.അക്രമിയെ വസ്ത്രം നോക്കി മനസിലാക്കാമോ എന്ന് ഒവൈസി വെല്ലുവിളിച്ചു.പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന് പിന്നില് ആരാണെന്ന് അവരുടെ വസ്ത്രം നോക്കി മനസിലാക്കാമെന്ന് മോദി മുമ്പ് പറഞ്ഞിരുന്നു.ഇക്കാര്യം ഓര്മിപ്പിക്കുകയാണ് ഒവൈസി.കേന്ദ്രമന്ത്രി അനുരാഗ് താക്കൂര് ഉള്പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും സൃഷ്ടിച്ചെടുത്ത വിദ്വേഷത്തിന്റെ ഫലമാണ് ജാമിയയിലെ വെടിവയ്പ്പ് എന്ന് ഒവൈസി കുറ്റപ്പെടുത്തി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയാണ് കോണ്ഗ്രസ് രംഗത്തുവന്നത്.ദില്ലി പോലീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലാണ്.ദില്ലി പോലീസ് നോക്കി നില്ക്കെയാണ് അക്രമി വെടിവച്ചത്.ബിജെപി നേതൃത്വം നല്കുന്ന കേന്ദ്ര സര്ക്കാര് യുവാക്കളെ വര്ഗീയവല്ക്കരിക്കുകയും സായുധ സംഘങ്ങളെ സൃഷ്ടിക്കുകയുമാണെന്നും കോണ്ഗ്രസ് ആരോപിച്ചു.അമിത് ഷാ എന്ത് പോലീസ് സേനയെ ആണ് വളര്ത്തുന്നത്.സമാധാനപരമായി സമരം നടത്തുന്നവര്ക്ക് നേരെ അക്രമി വെടിവയ്ക്കുമ്പോള് പോലീസ് നോക്കി നില്ക്കുന്നുണ്ടായിരുന്നു.ഇതാണോ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര് ഉദ്ദേശിച്ചിരുന്നതെന്നും കോണ്ഗ്രസ് ചോദിച്ചു.ദേശദ്രോഹികളെ വെടിവച്ച് കൊല്ലണമെന്ന് കഴിഞ്ഞദിവസം താക്കൂര് ദില്ലിയില് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ചിരുന്നു.ഇദ്ദേഹത്തെ പ്രചാരണത്തില് നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിരിക്കുകയാണ്.കാഴ്ചവൈകല്യമുള്ള വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 60 വര്ഷം തടവ്, സംഭവം കോഴിക്കോട് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജാമിയ ക്യാമ്പസിന് പുറത്ത് പ്രതിഷേധിച്ചിരുന്നവര്ക്ക് നേരെ വെടിവയ്പുണ്ടായത്.യുപി സ്വദേശിയായ രാമ ഭക്ത് ഗോപാല് ശര്മയാണ് അറസ്റ്റിലായത്.സമരക്കാര്ക്കെതിരെ പ്രകോപനപരമായി ഇയാള് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.ജയ് ശ്രീറാം എന്ന് വിളിച്ചെത്തിയ ഗോപാല് വന്ദേമാതരം ആലപിക്കാത്തവര് രാജ്യത്ത് നില്ക്കേണ്ടെന്നും വിളിച്ചുപറഞ്ഞിരുന്നു ### Headline : വെടിവച്ച അക്രമിയെ വസ്ത്രം നോക്കി തിരിച്ചറിയുന്നുണ്ടോ? മോദിയെ കടന്നാക്രമിച്ച് ഒവൈസി
882
ഇടുക്കി: വെള്ളപ്പൊക്കം ബാധിച്ച മൂവാറ്റപ്പുഴ സാധാരണ നിലയിലേക്ക് തിരിച്ചുവരുകയാണെന്ന് എല്ദോ എബ്രഹാം എംഎല്എ.മഴ കുറഞ്ഞു.നഗരസഭ, പഞ്ചായത്ത് പരിധിയിൽ വെള്ളം ഇറങ്ങി.റോഡ് ഗതാഗതം സുഗമമാകുന്നു.ക്യാമ്പുകളിൽ നിന്ന് വീട് ശുചീകരണത്തിനായി കുടുംബാംഗങ്ങൾ ഇന്ന് വീടുകളിൽ എത്തി തുടങ്ങി, അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.പോസ്റ്റിന്റെ പൂര്ണരൂപം ഇങ്ങനെ മൂവാറ്റുപുഴ സാധാരണ നിലയിലേക്ക്.മഴ കുറഞ്ഞു മലങ്കര ഡാമിലെ ജലനിരപ്പ് 40.18 മീറ്റർ ആയി താഴ്ന്നു.6 ഷട്ടറുകൾ ഉയർത്തി 30 സെ.മി.വെള്ളം ആണ് പുറത്തേക്ക് ഒഴുക്കുന്നത്.നഗരസഭ, പഞ്ചായത്ത് പരിധിയിൽ വെള്ളം ഇറങ്ങി.റോഡ് ഗതാഗതം സുഗമമാകുന്നു.ക്യാമ്പുകളിൽ നിന്ന് വീട് ശുചീകരണത്തിനായി കുടുംബാംഗങ്ങൾ ഇന്ന് വീടുകളിൽ എത്തി തുടങ്ങി.മൂവാറ്റുപുഴയിലെ കച്ചവടക്കാർക്കും സാധാരണ ജനങ്ങൾക്കും വലിയ ദുരിതമാണ് ഒരിക്കൽ കൂടി ഉണ്ടായത്.പെരുന്നാളും ഓണവും പ്രതീക്ഷിച്ച് കാത്തിരുന്ന വ്യാപാരികൾ വീണ്ടും നിരാശരായി.കഴിഞ്ഞ പ്രളയം ഏല്പിച്ച ആഘാതത്തിൽ നിന്ന് കരകയറും മുൻപ് വീണ്ടും എത്തിയ വെള്ളപ്പൊക്കം ആയിരങ്ങളെ കഷ്ടപ്പാടിൽ നിന്ന് ദുരിതക്കയത്തിലേക്ക് തള്ളിവിട്ടു.സങ്കട കടലിൽ ആണ് വാസ്തവത്തിൽ നമ്മുടെ വ്യാപാരി സമൂഹം.ഹോട്ടലുകൾ മുതൽ വസ്ത്രവ്യാപാരങ്ങൾ വരെ പ്രയാസത്തിൽ.ഓട്ടോറിക്ഷ ഓടിക്കുന്നവർ മുതൽ സമൂഹത്തിന്റെ നാനാ മേഖലയിലും അനക്കം ഇല്ല.കാർഷിക മേഖലയെ ആശ്രയിക്കുന്നവരാകട്ടെ കൃഷിനാശത്താൽ പൊറുതിമുട്ടി.കർഷക ദിനത്തിലേക്ക് എത്തുമ്പോൾ പ്രതീക്ഷ കൈവിടാതെ മുന്നേറാൻ വയ്യാത്ത സാഹചര്യവും.ക്യാമ്പിൽ കഴിഞ്ഞ വർക്കും വെള്ളം കയറിയ വീടുകളിലും സൗജന്യ റേഷനും, ഇതര സഹായങ്ങളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.കടന്ന് വരുന്ന പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് നേരിടുകയല്ലാതെ മറ്റ് വഴികൾ നമ്മുടെ മുമ്പിൽ ഇല്ല.....കഴിഞ്ഞ രണ്ട് ദിവസം നിങ്ങൾ ഓരോരുത്തരും നടത്തിയ വിവിധ പ്രവർത്തനങ്ങൾക്ക് നന്ദി
മഴ കുറഞ്ഞു.. മൂവാറ്റപ്പുഴ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു, ആശ്വാസം പങ്കുവെച്ച് എംഎല്എ
https://malayalam.oneindia.com/news/kerala/kerala-floods-eldho-abhraham-facebook-post-231618.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഇടുക്കി: വെള്ളപ്പൊക്കം ബാധിച്ച മൂവാറ്റപ്പുഴ സാധാരണ നിലയിലേക്ക് തിരിച്ചുവരുകയാണെന്ന് എല്ദോ എബ്രഹാം എംഎല്എ.മഴ കുറഞ്ഞു.നഗരസഭ, പഞ്ചായത്ത് പരിധിയിൽ വെള്ളം ഇറങ്ങി.റോഡ് ഗതാഗതം സുഗമമാകുന്നു.ക്യാമ്പുകളിൽ നിന്ന് വീട് ശുചീകരണത്തിനായി കുടുംബാംഗങ്ങൾ ഇന്ന് വീടുകളിൽ എത്തി തുടങ്ങി, അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.പോസ്റ്റിന്റെ പൂര്ണരൂപം ഇങ്ങനെ മൂവാറ്റുപുഴ സാധാരണ നിലയിലേക്ക്.മഴ കുറഞ്ഞു മലങ്കര ഡാമിലെ ജലനിരപ്പ് 40.18 മീറ്റർ ആയി താഴ്ന്നു.6 ഷട്ടറുകൾ ഉയർത്തി 30 സെ.മി.വെള്ളം ആണ് പുറത്തേക്ക് ഒഴുക്കുന്നത്.നഗരസഭ, പഞ്ചായത്ത് പരിധിയിൽ വെള്ളം ഇറങ്ങി.റോഡ് ഗതാഗതം സുഗമമാകുന്നു.ക്യാമ്പുകളിൽ നിന്ന് വീട് ശുചീകരണത്തിനായി കുടുംബാംഗങ്ങൾ ഇന്ന് വീടുകളിൽ എത്തി തുടങ്ങി.മൂവാറ്റുപുഴയിലെ കച്ചവടക്കാർക്കും സാധാരണ ജനങ്ങൾക്കും വലിയ ദുരിതമാണ് ഒരിക്കൽ കൂടി ഉണ്ടായത്.പെരുന്നാളും ഓണവും പ്രതീക്ഷിച്ച് കാത്തിരുന്ന വ്യാപാരികൾ വീണ്ടും നിരാശരായി.കഴിഞ്ഞ പ്രളയം ഏല്പിച്ച ആഘാതത്തിൽ നിന്ന് കരകയറും മുൻപ് വീണ്ടും എത്തിയ വെള്ളപ്പൊക്കം ആയിരങ്ങളെ കഷ്ടപ്പാടിൽ നിന്ന് ദുരിതക്കയത്തിലേക്ക് തള്ളിവിട്ടു.സങ്കട കടലിൽ ആണ് വാസ്തവത്തിൽ നമ്മുടെ വ്യാപാരി സമൂഹം.ഹോട്ടലുകൾ മുതൽ വസ്ത്രവ്യാപാരങ്ങൾ വരെ പ്രയാസത്തിൽ.ഓട്ടോറിക്ഷ ഓടിക്കുന്നവർ മുതൽ സമൂഹത്തിന്റെ നാനാ മേഖലയിലും അനക്കം ഇല്ല.കാർഷിക മേഖലയെ ആശ്രയിക്കുന്നവരാകട്ടെ കൃഷിനാശത്താൽ പൊറുതിമുട്ടി.കർഷക ദിനത്തിലേക്ക് എത്തുമ്പോൾ പ്രതീക്ഷ കൈവിടാതെ മുന്നേറാൻ വയ്യാത്ത സാഹചര്യവും.ക്യാമ്പിൽ കഴിഞ്ഞ വർക്കും വെള്ളം കയറിയ വീടുകളിലും സൗജന്യ റേഷനും, ഇതര സഹായങ്ങളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.കടന്ന് വരുന്ന പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് നേരിടുകയല്ലാതെ മറ്റ് വഴികൾ നമ്മുടെ മുമ്പിൽ ഇല്ല.....കഴിഞ്ഞ രണ്ട് ദിവസം നിങ്ങൾ ഓരോരുത്തരും നടത്തിയ വിവിധ പ്രവർത്തനങ്ങൾക്ക് നന്ദി ### Headline : മഴ കുറഞ്ഞു.. മൂവാറ്റപ്പുഴ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു, ആശ്വാസം പങ്കുവെച്ച് എംഎല്എ
883
ഒഡീഷ: ഒരു ഗ്രാമം മുഴുവന് ദുര്മന്ത്രവാദിനിയെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തിയപ്പോള് കുമാരി നായക് എന്ന 63 കാരിയെ കാത്തിരുന്നത് ഗിന്നസ് റെക്കോര്ഡ്.19 കാല് വിരലുകളും 12 കൈവിരലുകളുമായിട്ടായിരുന്നു കുമാരി നായകിന്റെ അത്ഭുത ജനനം. ലോകത്ത് ഏറ്റവും കൂടുതല് വിരലുകളുള്ള വ്യക്തി എന്ന നിലയ്ക്കാണ് 63മത്തെ വയസ്സിൽ ഗിന്നസ് റെക്കോര്ഡ് തേടിയെത്തുന്നത്.സാധാരണ മനുഷ്യരെ അപേക്ഷിച്ച് വിരലുകള് കൂടുതലുള്ളത് കൊണ്ട് ഒഡീഷയിലെ ഗഞ്ചം ജില്ല സ്വദേശിനിയായ ഇവരെ ഭയത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്.ഇത്രയും കാലം കുമാരി നായക് അഭിമുഖീകരിച്ചത് അനവധി ദുരിതങ്ങളാണ്.കുട്ടിക്കാലം മുതല് പുറത്തിറങ്ങാതെ വീട്ടിനുള്ളില് തന്നെ ഒതുങ്ങി കൂടുകയായിരുന്നു ഇവർ.'ഇങ്ങനെ ആയിരുന്നു എൻറെ ജനനം.എൻറെ വീടിന് പരിസരത്തുള്ളവര് കടുത്ത അന്ധവിശ്വാസികളാണ് അതുകൊണ്ട് തന്നെ ഞാനൊരു ദുര്മന്ത്രവാദിനിയാണെന്നാണ് അവരുടെ ആരോപണം.എന്നില് നിന്നും അവര് വളരെ അകലം പാലിച്ചിരുന്നു.എപ്പോഴും വീടിനുള്ളില് തന്നെ കഴിയാനാണ് എല്ലാവരും നിര്ബന്ധിച്ചിരുന്നത്.അയല്ക്കാര് ആരും തന്നെ നല്ല രീതിയില് എന്നോട് പെരുമാറിയിട്ടില്ല.എന്ന് കുമാരി നായക് മാധ്യമങ്ങളോട് പറഞ്ഞു.ചില കഥാപാത്രങ്ങളെ എത്ര പാക്കപ്പ് പറഞ്ഞാലും ഹൃദയത്തിൽ നിന്നും ഇറക്കിവിടാൻ കഴിയില്ല, അയാൾ അങ്ങനെ ആരെയും ഉപദ്രവിക്കാതെ ജീവിതാവസാനം വരെ കൂടെ തന്നെ ജീവിക്കും;ജയസൂര്യ
ഒരു ഗ്രാമം മുഴുവന് ദുര്മന്ത്രവാദിനിയെന്ന് ആരോപിച്ച് ഒറ്റപ്പെടുത്തിയപ്പോള് കുമാരി നായകിനെ കാത്തിരുന്നത് ഗിന്നസ് റെക്കോർഡ്
https://timeskerala.com/archives/188877
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഒഡീഷ: ഒരു ഗ്രാമം മുഴുവന് ദുര്മന്ത്രവാദിനിയെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തിയപ്പോള് കുമാരി നായക് എന്ന 63 കാരിയെ കാത്തിരുന്നത് ഗിന്നസ് റെക്കോര്ഡ്.19 കാല് വിരലുകളും 12 കൈവിരലുകളുമായിട്ടായിരുന്നു കുമാരി നായകിന്റെ അത്ഭുത ജനനം. ലോകത്ത് ഏറ്റവും കൂടുതല് വിരലുകളുള്ള വ്യക്തി എന്ന നിലയ്ക്കാണ് 63മത്തെ വയസ്സിൽ ഗിന്നസ് റെക്കോര്ഡ് തേടിയെത്തുന്നത്.സാധാരണ മനുഷ്യരെ അപേക്ഷിച്ച് വിരലുകള് കൂടുതലുള്ളത് കൊണ്ട് ഒഡീഷയിലെ ഗഞ്ചം ജില്ല സ്വദേശിനിയായ ഇവരെ ഭയത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്.ഇത്രയും കാലം കുമാരി നായക് അഭിമുഖീകരിച്ചത് അനവധി ദുരിതങ്ങളാണ്.കുട്ടിക്കാലം മുതല് പുറത്തിറങ്ങാതെ വീട്ടിനുള്ളില് തന്നെ ഒതുങ്ങി കൂടുകയായിരുന്നു ഇവർ.'ഇങ്ങനെ ആയിരുന്നു എൻറെ ജനനം.എൻറെ വീടിന് പരിസരത്തുള്ളവര് കടുത്ത അന്ധവിശ്വാസികളാണ് അതുകൊണ്ട് തന്നെ ഞാനൊരു ദുര്മന്ത്രവാദിനിയാണെന്നാണ് അവരുടെ ആരോപണം.എന്നില് നിന്നും അവര് വളരെ അകലം പാലിച്ചിരുന്നു.എപ്പോഴും വീടിനുള്ളില് തന്നെ കഴിയാനാണ് എല്ലാവരും നിര്ബന്ധിച്ചിരുന്നത്.അയല്ക്കാര് ആരും തന്നെ നല്ല രീതിയില് എന്നോട് പെരുമാറിയിട്ടില്ല.എന്ന് കുമാരി നായക് മാധ്യമങ്ങളോട് പറഞ്ഞു.ചില കഥാപാത്രങ്ങളെ എത്ര പാക്കപ്പ് പറഞ്ഞാലും ഹൃദയത്തിൽ നിന്നും ഇറക്കിവിടാൻ കഴിയില്ല, അയാൾ അങ്ങനെ ആരെയും ഉപദ്രവിക്കാതെ ജീവിതാവസാനം വരെ കൂടെ തന്നെ ജീവിക്കും;ജയസൂര്യ ### Headline : ഒരു ഗ്രാമം മുഴുവന് ദുര്മന്ത്രവാദിനിയെന്ന് ആരോപിച്ച് ഒറ്റപ്പെടുത്തിയപ്പോള് കുമാരി നായകിനെ കാത്തിരുന്നത് ഗിന്നസ് റെക്കോർഡ്
884
ശ്രീനഗർ: ജമ്മു കശ്മീരിൽ വെള്ളിയാഴ്ച പ്രാര്ഥനയില് പങ്കെടുക്കേണ്ടതിനാല് പൊതുജനങ്ങളുടെ സഞ്ചാരത്തില് ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവു വരുത്തി.അതേസമയം ഫോണ്-ഇന്റര്നെറ്റ് സേവനങ്ങള് ഭാഗികമായി പുനഃസ്ഥാപിച്ചിരിക്കുകയാണ്.ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാകാരണങ്ങള് ചൂണ്ടിക്കാണിച്ചാണ് അഞ്ചുദിവസം മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.കോഴിക്കോട്-മൈസൂരു പാതയിൽ ഗതാഗത തടസ്സം; 200ഓളം യാത്രക്കാർ പെരുവഴിയിൽ, 13 കെഎസ്ആർടിസി ബസുകൾ കുടുങ്ങി! നിരവധി സുരക്ഷ ഉദ്യോഗസ്ഥരെയാണ് ജമ്മു കശ്മീരിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.അതേസമയം വീടിന്റെ പരിസരപ്രദേശങ്ങളില് ആളുകള്ക്ക് പ്രാര്ഥന നടത്താവുന്നതാണെന്നും അതിനു വിലക്കേര്പ്പെടുത്തിയിട്ടില്ലെന്നും സംസ്ഥാന പോലീസ് മേധാവി ദില്ബാഗ് സിങ് പറഞ്ഞു.കഴിഞ്ഞ ദിവസം ഗവർണർ സത്യപാൽ മാലിക് വെള്ളിയാഴ്ച പ്രാര്ഥനകള്ക്കും അടുത്തയാഴ്ചത്തെ ഈദ് ആഘോഷങ്ങള്ക്കും വേണ്ടി നിയന്ത്രണങ്ങളില് ഇളവു വരുത്തുമെന്ന് പറഞ്ഞിരുന്നു.ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട് പ്രധാന നേതാക്കളെയും മുൻ മുഖ്യമന്ത്രിമാരെയും വീട്ടു തടങ്കലിലാക്കിയിരുന്നു.അതോടൊപ്പം സുരക്ഷയുടെ ഭാഗമായി വൻ നിയന്ത്രണങ്ങലായിരുന്നു സംസ്ഥാനത്ത് നടപ്പിലാക്കിയത്.അതേസമയം സിപിഎം കേന്ദ്ര കമ്മറ്റി അംഗംവും എംഎൽഎയുമായ ഹമ്മദ് യൂസഫ് തരിഗാമിയെയും മറ്റ് പാർട്ടി നേതാക്കളെയും കാണാൻ ശ്രീനഗറിലെത്തയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും കശ്മീർ വിമാനത്താവളത്തിൽ തടഞ്ഞു.സുരക്ഷ സേനയാണ് ഇരുവരെയും തടഞ്ഞത്.വിമാനത്താവളത്തിൽ ഇറങ്ങിയതോടെയാണ് ഇരുവരെയും തടഞ്ഞത്.തരിഗാമിയെ കാൺ കശ്മീരിലേക്ക് പോകുന്നുണ്ടെന്നും ഭരണാധികാരികൾ സഹകരിക്കണണെന്നും പറഞ്ഞ് യെച്ചൂരി ജമ്മു കശ്മീർ ഗവർണർക്ക് കത്തെഴുതിയിരുന്നു.ഇതിന് ശേഷമായിരുന്നു കശ്മീരിലേക്ക് പുറപ്പെട്ടത്.തന്റെ പാർട്ടിയുടെ നേതാവിനെ കാണാൻ കശ്മീരിലേക്ക് പോകുകയാണെന്നും തരിഗാമിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ സന്ദർശിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും വിശദീകരിച്ചായിരുന്നു ഗവർണർക്ക് യെച്ചൂരി കത്തെഴുതിയിരുന്നത്
ജനങ്ങളുടെ സഞ്ചാരനിയന്ത്രണത്തിൽ ഇളവ്;കശ്മീരിൽ ഫോണ്-ഇന്റര്നെറ്റ് സേവനങ്ങളും ഭാഗികമായി പുനഃസ്ഥാപിച്ചു
https://malayalam.oneindia.com/news/india/mobile-internet-services-partially-restored-in-jammu-and-kashmir-231531.html?utm_source=articlepage-Slot1-11&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ശ്രീനഗർ: ജമ്മു കശ്മീരിൽ വെള്ളിയാഴ്ച പ്രാര്ഥനയില് പങ്കെടുക്കേണ്ടതിനാല് പൊതുജനങ്ങളുടെ സഞ്ചാരത്തില് ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവു വരുത്തി.അതേസമയം ഫോണ്-ഇന്റര്നെറ്റ് സേവനങ്ങള് ഭാഗികമായി പുനഃസ്ഥാപിച്ചിരിക്കുകയാണ്.ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാകാരണങ്ങള് ചൂണ്ടിക്കാണിച്ചാണ് അഞ്ചുദിവസം മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.കോഴിക്കോട്-മൈസൂരു പാതയിൽ ഗതാഗത തടസ്സം; 200ഓളം യാത്രക്കാർ പെരുവഴിയിൽ, 13 കെഎസ്ആർടിസി ബസുകൾ കുടുങ്ങി! നിരവധി സുരക്ഷ ഉദ്യോഗസ്ഥരെയാണ് ജമ്മു കശ്മീരിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.അതേസമയം വീടിന്റെ പരിസരപ്രദേശങ്ങളില് ആളുകള്ക്ക് പ്രാര്ഥന നടത്താവുന്നതാണെന്നും അതിനു വിലക്കേര്പ്പെടുത്തിയിട്ടില്ലെന്നും സംസ്ഥാന പോലീസ് മേധാവി ദില്ബാഗ് സിങ് പറഞ്ഞു.കഴിഞ്ഞ ദിവസം ഗവർണർ സത്യപാൽ മാലിക് വെള്ളിയാഴ്ച പ്രാര്ഥനകള്ക്കും അടുത്തയാഴ്ചത്തെ ഈദ് ആഘോഷങ്ങള്ക്കും വേണ്ടി നിയന്ത്രണങ്ങളില് ഇളവു വരുത്തുമെന്ന് പറഞ്ഞിരുന്നു.ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട് പ്രധാന നേതാക്കളെയും മുൻ മുഖ്യമന്ത്രിമാരെയും വീട്ടു തടങ്കലിലാക്കിയിരുന്നു.അതോടൊപ്പം സുരക്ഷയുടെ ഭാഗമായി വൻ നിയന്ത്രണങ്ങലായിരുന്നു സംസ്ഥാനത്ത് നടപ്പിലാക്കിയത്.അതേസമയം സിപിഎം കേന്ദ്ര കമ്മറ്റി അംഗംവും എംഎൽഎയുമായ ഹമ്മദ് യൂസഫ് തരിഗാമിയെയും മറ്റ് പാർട്ടി നേതാക്കളെയും കാണാൻ ശ്രീനഗറിലെത്തയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും കശ്മീർ വിമാനത്താവളത്തിൽ തടഞ്ഞു.സുരക്ഷ സേനയാണ് ഇരുവരെയും തടഞ്ഞത്.വിമാനത്താവളത്തിൽ ഇറങ്ങിയതോടെയാണ് ഇരുവരെയും തടഞ്ഞത്.തരിഗാമിയെ കാൺ കശ്മീരിലേക്ക് പോകുന്നുണ്ടെന്നും ഭരണാധികാരികൾ സഹകരിക്കണണെന്നും പറഞ്ഞ് യെച്ചൂരി ജമ്മു കശ്മീർ ഗവർണർക്ക് കത്തെഴുതിയിരുന്നു.ഇതിന് ശേഷമായിരുന്നു കശ്മീരിലേക്ക് പുറപ്പെട്ടത്.തന്റെ പാർട്ടിയുടെ നേതാവിനെ കാണാൻ കശ്മീരിലേക്ക് പോകുകയാണെന്നും തരിഗാമിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ സന്ദർശിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും വിശദീകരിച്ചായിരുന്നു ഗവർണർക്ക് യെച്ചൂരി കത്തെഴുതിയിരുന്നത് ### Headline : ജനങ്ങളുടെ സഞ്ചാരനിയന്ത്രണത്തിൽ ഇളവ്;കശ്മീരിൽ ഫോണ്-ഇന്റര്നെറ്റ് സേവനങ്ങളും ഭാഗികമായി പുനഃസ്ഥാപിച്ചു
885
ദില്ലി: 2019 ലെ ആദ്യ പാര്ലമെന്റ് സമ്മേളനം ബുധനാഴ്ച്ച.റഫാല് വിഷയത്തില് ചര്ച്ചയാവാമെന്ന് ഭരണപക്ഷവും പ്രതിപക്ഷത്തെ പ്രധാനപാര്ട്ടിയായ കോണ്ഗ്രസ് നിലപാടെടുത്തതോടെ പുതവര്ഷത്തിലെ ആദ്യ സമ്മേളനം തന്നെ പാര്ലമെന്റിനെ ബഹളത്തില് മുക്കിയേക്കും.സുപ്രീംകോടതി വിധി തിരിച്ചടിയായതോടെ റാഫേലിനെക്കുറിച്ചുള്ള ചര്ച്ചകളില് നിന്ന് കോണ്ഗ്രസ് ഒളിച്ചോടുകയാണെന്ന മന്ത്രി അരുണ് ജെയ്റ്റിലിയുടെ ആരോപണത്തിന് മറുപടിയായി വിഷയത്തില് ചര്ച്ചയ്ക്ക് തയ്യാറാണെന്ന് കോണ്ഗ്രസ്സിന്റെ ലോക്സഭാകക്ഷി നേതാവ് മല്ലികാര്ജുന് ഖാര്ഗെ വ്യക്തമാക്കുകയായിരുന്നു.ബുധനാഴ്ച്ച പാര്ലമെന്റ് ചേരുമ്പോള് റാഫേലില് ചര്ച്ചയ്ക്ക് തയ്യാറാണെന്നും സമയം ബിജെപി തീരുമാനിച്ചാല് മതിയെന്നുമായിരുന്നു മല്ലികാര്ജുന് ഖാര്ഗെ പറഞ്ഞത്.കോണ്ഗ്രസ്സിനെക്കുറിച്ച് സംയുക്ത പാര്ലമെന്റി സമിതി അന്വേഷിക്കണമെന്നും പ്രധാനമന്ത്രി വിശദീകരണം നല്കണമെന്നുമാണ് കോണ്ഗ്രസ്സിന്റെ പ്രധാന ആവശ്യം.ബുധനാഴ്ച ചര്ച്ച നടക്കുകയാണെങ്കില് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി തന്നെ വിഷയമുന്നയിച്ച് സംസാരിക്കുമെന്നാണ് പാര്ട്ടി വ്യത്തങ്ങള് അറിയിച്ചത്.റഫാലില് സഭയില് മുമ്പ് ചര്ച്ചകള് നടന്നപ്പോഴും പാര്ലമെന്റിന് പുറത്തും രാഹുല്ഗാന്ധി സര്ക്കാറിനെതിരെ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു.റാഫേലില് കോണ്ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളെ അഗസ്തവെസ്റ്റ്ലാന്ഡ് ഹെലികോപ്റ്റര് ഇടപാടിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് ബിജെപി നീക്കം.ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന് മിഷേല്, ചോദ്യം ചെയ്യലിനിടെ ശ്രീമതി ഗാന്ധി, ആര് എന്നിങ്ങനെ പരാമര്ശിച്ച് സോണിയാഗാന്ധിയെയും രാഹുല് ഗാന്ധിയെയും ഉദ്ദേശിച്ചാണെന്ന ആരോപണമായിരിക്കും ബിജെപി പ്രധാനമായി ഉന്നയിക്കുക
റാഫാലില് ഇന്ന് ചർച്ച; സഭയില് രാഹുല് വിഷയമുന്നയിക്കും; അഗസ്തകൊണ്ട് പ്രതിരോധിക്കാന് ബിജെപി
https://malayalam.oneindia.com/news/india/rafale-deal-holds-centre-stage-in-parliament-discussion-updates-216595.html?utm_source=articlepage-Slot1-10&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: 2019 ലെ ആദ്യ പാര്ലമെന്റ് സമ്മേളനം ബുധനാഴ്ച്ച.റഫാല് വിഷയത്തില് ചര്ച്ചയാവാമെന്ന് ഭരണപക്ഷവും പ്രതിപക്ഷത്തെ പ്രധാനപാര്ട്ടിയായ കോണ്ഗ്രസ് നിലപാടെടുത്തതോടെ പുതവര്ഷത്തിലെ ആദ്യ സമ്മേളനം തന്നെ പാര്ലമെന്റിനെ ബഹളത്തില് മുക്കിയേക്കും.സുപ്രീംകോടതി വിധി തിരിച്ചടിയായതോടെ റാഫേലിനെക്കുറിച്ചുള്ള ചര്ച്ചകളില് നിന്ന് കോണ്ഗ്രസ് ഒളിച്ചോടുകയാണെന്ന മന്ത്രി അരുണ് ജെയ്റ്റിലിയുടെ ആരോപണത്തിന് മറുപടിയായി വിഷയത്തില് ചര്ച്ചയ്ക്ക് തയ്യാറാണെന്ന് കോണ്ഗ്രസ്സിന്റെ ലോക്സഭാകക്ഷി നേതാവ് മല്ലികാര്ജുന് ഖാര്ഗെ വ്യക്തമാക്കുകയായിരുന്നു.ബുധനാഴ്ച്ച പാര്ലമെന്റ് ചേരുമ്പോള് റാഫേലില് ചര്ച്ചയ്ക്ക് തയ്യാറാണെന്നും സമയം ബിജെപി തീരുമാനിച്ചാല് മതിയെന്നുമായിരുന്നു മല്ലികാര്ജുന് ഖാര്ഗെ പറഞ്ഞത്.കോണ്ഗ്രസ്സിനെക്കുറിച്ച് സംയുക്ത പാര്ലമെന്റി സമിതി അന്വേഷിക്കണമെന്നും പ്രധാനമന്ത്രി വിശദീകരണം നല്കണമെന്നുമാണ് കോണ്ഗ്രസ്സിന്റെ പ്രധാന ആവശ്യം.ബുധനാഴ്ച ചര്ച്ച നടക്കുകയാണെങ്കില് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി തന്നെ വിഷയമുന്നയിച്ച് സംസാരിക്കുമെന്നാണ് പാര്ട്ടി വ്യത്തങ്ങള് അറിയിച്ചത്.റഫാലില് സഭയില് മുമ്പ് ചര്ച്ചകള് നടന്നപ്പോഴും പാര്ലമെന്റിന് പുറത്തും രാഹുല്ഗാന്ധി സര്ക്കാറിനെതിരെ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു.റാഫേലില് കോണ്ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളെ അഗസ്തവെസ്റ്റ്ലാന്ഡ് ഹെലികോപ്റ്റര് ഇടപാടിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് ബിജെപി നീക്കം.ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന് മിഷേല്, ചോദ്യം ചെയ്യലിനിടെ ശ്രീമതി ഗാന്ധി, ആര് എന്നിങ്ങനെ പരാമര്ശിച്ച് സോണിയാഗാന്ധിയെയും രാഹുല് ഗാന്ധിയെയും ഉദ്ദേശിച്ചാണെന്ന ആരോപണമായിരിക്കും ബിജെപി പ്രധാനമായി ഉന്നയിക്കുക ### Headline : റാഫാലില് ഇന്ന് ചർച്ച; സഭയില് രാഹുല് വിഷയമുന്നയിക്കും; അഗസ്തകൊണ്ട് പ്രതിരോധിക്കാന് ബിജെപി
886
ദില്ലി: കൈരാനാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള് മാത്രം അവശേഷിക്കെ കോണ്ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി.കേന്ദ്രസര്ക്കാര് രാജ്യത്തെ ദളിതുകളുടെ വികസനത്തിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളെ മോദി സര്ക്കാര് കളിയാക്കുകയാണെന്നാണ് മോദി ചൂണ്ടിക്കാണിക്കുന്നത്.11,000 കോടി രൂപ മുതല്മുടക്കില് പൂര്ത്തിയാക്കിയ ഈസ്റ്റേണ് പെരിഫെറല് ഹൈവേയുടെ ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.കോണ്ഗ്രസും കോണ്ഗ്രസുമായി സഖ്യം രൂപീകരിച്ച പാര്ട്ടികളും കേന്ദ്രസര്ക്കാര് ദളിതുകളുടേയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടേയും വികസനത്തിന് വേണ്ടി നടത്തുന്ന പദ്ധതികളെ കളിയാക്കുകയാണ്. എപ്പോഴും വികസന പ്രവര്ത്തനങ്ങള്ക്ക് തടസ്സം സൃഷ്ടിക്കുന്നത് കോണ്ഗ്രസ് ആണെന്നും മോദി ആരോപിക്കുന്നു.ദളിതുകള്ക്ക് വേണ്ടി രാജ്യത്ത് പ്രത്യേക കോടതികള് ആരംഭിക്കും.യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് ക്രിമിനലുകള് സ്വമേധയാ പോലീസിന് മുമ്പാകെ കീഴടങ്ങുന്നുണ്ടെന്നും മോദി അവകാശപ്പെടുന്നു.ഇതിന് പുറമേ ദളിതുകള്ക്ക് നേരെയുള്ള അതിക്രമങ്ങളില് നിയമനടപടികള് എളുപ്പത്തിലാക്കുന്നതിനുള്ള നടപടികള് സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.ഉത്തര്പ്രദേശിലെ കൈരാനയില് തിങ്കളാഴ്ച ലോക്സഭാ ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദി റോഡ് ഷോയില് പങ്കെടുക്കുന്നത്.കാര്ഷകരുടെ പ്രശ്നങ്ങളില് പ്രതിപക്ഷ പാര്ട്ടികള് അഭ്യൂഹങ്ങള് പ്രചരിപ്പിക്കുകയാണെന്നും മോദി ആരോപിക്കുന്നു.ഒരു പാര്ട്ടിയെ മാത്രം ആരാധിക്കുന്നവര്ക്ക് ജനാധിപത്യത്തെ ആരാധിക്കാനാവില്ലെന്നും ആരെയും പേരെടുത്ത് പരാമര്ശിക്കാതെ മോദി വ്യക്തമാക്കി.റോഡിന്റെ രണ്ട് വശങ്ങളിലും മഴവെള്ള സംഭരണം, സോളാര് എന്നിവയും എക്സ്പ്രസ് പാതയ്ക്ക് ഇരുവശത്തുമുണ്ട്.ഓരോ 500 മീറ്റര് ഇടവിട്ടാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.നേരത്തെ ദില്ലി- മീററ്റ് എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനവും മോദി നിര്വഹിച്ചിരുന്നു.രണ്ടര മണിക്കൂര് യാത്രാ സമയമാണ് 40 മിനിറ്റായി ചുരുങ്ങുക.ദില്ലി- മീററ്റ് ഹൈവേയുടെ ആദ്യഘട്ടമാണ് ഇപ്പോള് പൂര്ത്തിയായിട്ടുള്ളത്.രണ്ടാം ഘട്ടവും ഉടന് പൂര്ത്തിയാവും.ദില്ലിയിലെ ഗതാഗതമലിനീകരണത്തില് നിന്നും ഗതാഗതക്കുരുക്കുകളില് നിന്നും മോചനം നേടാന് ഈ പാത സഹായിക്കും
ദളിത് വികസനത്തെ കോണ്ഗ്രസ് പരിഹസിക്കുന്നു: ആഞ്ഞടിച്ച് മോദി, ദളിതുകള്ക്ക് കുന്നോളം പദ്ധതികള്
https://malayalam.oneindia.com/news/india/congress-always-mocks-govt-s-steps-taken-welfare-dalits-pm-modi-201006.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കൈരാനാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള് മാത്രം അവശേഷിക്കെ കോണ്ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി.കേന്ദ്രസര്ക്കാര് രാജ്യത്തെ ദളിതുകളുടെ വികസനത്തിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളെ മോദി സര്ക്കാര് കളിയാക്കുകയാണെന്നാണ് മോദി ചൂണ്ടിക്കാണിക്കുന്നത്.11,000 കോടി രൂപ മുതല്മുടക്കില് പൂര്ത്തിയാക്കിയ ഈസ്റ്റേണ് പെരിഫെറല് ഹൈവേയുടെ ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.കോണ്ഗ്രസും കോണ്ഗ്രസുമായി സഖ്യം രൂപീകരിച്ച പാര്ട്ടികളും കേന്ദ്രസര്ക്കാര് ദളിതുകളുടേയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടേയും വികസനത്തിന് വേണ്ടി നടത്തുന്ന പദ്ധതികളെ കളിയാക്കുകയാണ്. എപ്പോഴും വികസന പ്രവര്ത്തനങ്ങള്ക്ക് തടസ്സം സൃഷ്ടിക്കുന്നത് കോണ്ഗ്രസ് ആണെന്നും മോദി ആരോപിക്കുന്നു.ദളിതുകള്ക്ക് വേണ്ടി രാജ്യത്ത് പ്രത്യേക കോടതികള് ആരംഭിക്കും.യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് ക്രിമിനലുകള് സ്വമേധയാ പോലീസിന് മുമ്പാകെ കീഴടങ്ങുന്നുണ്ടെന്നും മോദി അവകാശപ്പെടുന്നു.ഇതിന് പുറമേ ദളിതുകള്ക്ക് നേരെയുള്ള അതിക്രമങ്ങളില് നിയമനടപടികള് എളുപ്പത്തിലാക്കുന്നതിനുള്ള നടപടികള് സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.ഉത്തര്പ്രദേശിലെ കൈരാനയില് തിങ്കളാഴ്ച ലോക്സഭാ ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദി റോഡ് ഷോയില് പങ്കെടുക്കുന്നത്.കാര്ഷകരുടെ പ്രശ്നങ്ങളില് പ്രതിപക്ഷ പാര്ട്ടികള് അഭ്യൂഹങ്ങള് പ്രചരിപ്പിക്കുകയാണെന്നും മോദി ആരോപിക്കുന്നു.ഒരു പാര്ട്ടിയെ മാത്രം ആരാധിക്കുന്നവര്ക്ക് ജനാധിപത്യത്തെ ആരാധിക്കാനാവില്ലെന്നും ആരെയും പേരെടുത്ത് പരാമര്ശിക്കാതെ മോദി വ്യക്തമാക്കി.റോഡിന്റെ രണ്ട് വശങ്ങളിലും മഴവെള്ള സംഭരണം, സോളാര് എന്നിവയും എക്സ്പ്രസ് പാതയ്ക്ക് ഇരുവശത്തുമുണ്ട്.ഓരോ 500 മീറ്റര് ഇടവിട്ടാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.നേരത്തെ ദില്ലി- മീററ്റ് എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനവും മോദി നിര്വഹിച്ചിരുന്നു.രണ്ടര മണിക്കൂര് യാത്രാ സമയമാണ് 40 മിനിറ്റായി ചുരുങ്ങുക.ദില്ലി- മീററ്റ് ഹൈവേയുടെ ആദ്യഘട്ടമാണ് ഇപ്പോള് പൂര്ത്തിയായിട്ടുള്ളത്.രണ്ടാം ഘട്ടവും ഉടന് പൂര്ത്തിയാവും.ദില്ലിയിലെ ഗതാഗതമലിനീകരണത്തില് നിന്നും ഗതാഗതക്കുരുക്കുകളില് നിന്നും മോചനം നേടാന് ഈ പാത സഹായിക്കും ### Headline : ദളിത് വികസനത്തെ കോണ്ഗ്രസ് പരിഹസിക്കുന്നു: ആഞ്ഞടിച്ച് മോദി, ദളിതുകള്ക്ക് കുന്നോളം പദ്ധതികള്
887
അനിൽ രാധാകൃഷ്ണ മോനോൻ തന്റെ അച്ഛനെന്ന് പറഞ്ഞ് പ്രചരിക്കുന്ന സന്ദേശങ്ങളോട് വ്യക്തത വരുത്തി നടൻ രജിത് മോനോൻ രംഗത്ത്.തന്റെ അച്ഛന്റെ പേര് രവി മോനോൻ എന്നാണെന്നും വിക്കിപീഡിയയിൽ തെറ്റായി രേഖപ്പെെടുത്തിയിരിക്കുന്നതെന്നും താരം ഫെയ്സ്ബുക്കിൽ കുറിച്ചു.അനിലിനെ ഒരു സംവിധായകൻ എന്ന നിലയിൽ മാത്രം അറിയാമെന്നും ഇരുവർക്കുമിടയിൽ സംഭവിച്ച കാര്യങ്ങളിൽ ഖേദമുണ്ടെന്നും താരം കുറിച്ചു.കഴിഞ്ഞ ദിവസം ബിനീഷും-അനിലും തമ്മിൽ നടന്ന പ്രശ്നത്തിന് പിന്നാലെ നിരവധി സന്ദേശങ്ങളാണ് രജിത്തിന് ലഭിച്ചത്.താങ്കളുടെ അച്ഛനെയോർത്ത് ലജ്ജ തോന്നുവെന്ന രീതിയിലായിരുന്നു സന്ദേശങ്ങളിൽ പലതും.ഇതോടെയാണ് വിക്കിപീഡിയയിലെ പിഴവ് ചൂണ്ടിക്കാട്ടി രജിത്ത് രംഗത്ത് വന്നത്.രജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്ണ രൂപം: സുഹൃത്തുക്കളേ... എന്റെ അച്ഛന്റെ പേര് രവി മേനോന് എന്നാണ്, അല്ലാതെ വിക്കിപീഡിയയോ ഗൂഗിളോ പറയുന്ന പോലെ അനില് രാധാകൃഷ്ണ മേനോന് അല്ല.എന്റെ അച്ഛനെ ഓര്ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എനിക്ക് സന്ദേശങ്ങള് അയക്കുന്നവര്ക്ക് വ്യക്തത നല്കാന് വേണ്ടിയാണ് ഈ പോസ്റ്റ്.അനില് സാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല.അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില് അറിയാം.മാത്രമല്ല ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുമുണ്ട്.സത്യം, അല്ലെങ്കില് യാഥാര്ഥ്യം എന്തെന്ന് അറിഞ്ഞ ശേഷം മാത്രമേ കുറിപ്പുകള് പങ്കുവയ്ക്കുകയോ, സന്ദേശങ്ങള് അയക്കുകയോ ചെയ്യാവൂ എന്ന് ഞാന് എല്ലാവരോടും അഭ്യര്ഥിക്കുകയാണ്.വിക്കീപീഡിയയിലുള്ള ഈ തെറ്റ് കുറച്ചു ദിവസങ്ങള്ക്കകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞ ദിവസം അവര്ക്കിടയില് സംഭവിച്ച കാര്യങ്ങളില് ഒരു വ്യക്തി എന്ന നിലയിലും സിനിമയില് പ്രവര്ത്തിക്കുന്ന ആള് എന്ന നിലയിലും എനിക്ക് ഖേദമുണ്ട്.ചൈനയില് 5ജി സേവനത്തിന് തുടക്കമായി
അനിൽ രാധാകൃഷ്ണ മോനോൻ എന്റെ അച്ഛനല്ല, തെറ്റുപറ്റിയത് വിക്കിപീഡിയക്ക്; സൈബർ ആക്രമണത്തിനെതിരെ രജിത് മോനോന്റെ കുറിപ്പ്
https://timeskerala.com/archives/112457
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അനിൽ രാധാകൃഷ്ണ മോനോൻ തന്റെ അച്ഛനെന്ന് പറഞ്ഞ് പ്രചരിക്കുന്ന സന്ദേശങ്ങളോട് വ്യക്തത വരുത്തി നടൻ രജിത് മോനോൻ രംഗത്ത്.തന്റെ അച്ഛന്റെ പേര് രവി മോനോൻ എന്നാണെന്നും വിക്കിപീഡിയയിൽ തെറ്റായി രേഖപ്പെെടുത്തിയിരിക്കുന്നതെന്നും താരം ഫെയ്സ്ബുക്കിൽ കുറിച്ചു.അനിലിനെ ഒരു സംവിധായകൻ എന്ന നിലയിൽ മാത്രം അറിയാമെന്നും ഇരുവർക്കുമിടയിൽ സംഭവിച്ച കാര്യങ്ങളിൽ ഖേദമുണ്ടെന്നും താരം കുറിച്ചു.കഴിഞ്ഞ ദിവസം ബിനീഷും-അനിലും തമ്മിൽ നടന്ന പ്രശ്നത്തിന് പിന്നാലെ നിരവധി സന്ദേശങ്ങളാണ് രജിത്തിന് ലഭിച്ചത്.താങ്കളുടെ അച്ഛനെയോർത്ത് ലജ്ജ തോന്നുവെന്ന രീതിയിലായിരുന്നു സന്ദേശങ്ങളിൽ പലതും.ഇതോടെയാണ് വിക്കിപീഡിയയിലെ പിഴവ് ചൂണ്ടിക്കാട്ടി രജിത്ത് രംഗത്ത് വന്നത്.രജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്ണ രൂപം: സുഹൃത്തുക്കളേ... എന്റെ അച്ഛന്റെ പേര് രവി മേനോന് എന്നാണ്, അല്ലാതെ വിക്കിപീഡിയയോ ഗൂഗിളോ പറയുന്ന പോലെ അനില് രാധാകൃഷ്ണ മേനോന് അല്ല.എന്റെ അച്ഛനെ ഓര്ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എനിക്ക് സന്ദേശങ്ങള് അയക്കുന്നവര്ക്ക് വ്യക്തത നല്കാന് വേണ്ടിയാണ് ഈ പോസ്റ്റ്.അനില് സാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല.അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില് അറിയാം.മാത്രമല്ല ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുമുണ്ട്.സത്യം, അല്ലെങ്കില് യാഥാര്ഥ്യം എന്തെന്ന് അറിഞ്ഞ ശേഷം മാത്രമേ കുറിപ്പുകള് പങ്കുവയ്ക്കുകയോ, സന്ദേശങ്ങള് അയക്കുകയോ ചെയ്യാവൂ എന്ന് ഞാന് എല്ലാവരോടും അഭ്യര്ഥിക്കുകയാണ്.വിക്കീപീഡിയയിലുള്ള ഈ തെറ്റ് കുറച്ചു ദിവസങ്ങള്ക്കകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞ ദിവസം അവര്ക്കിടയില് സംഭവിച്ച കാര്യങ്ങളില് ഒരു വ്യക്തി എന്ന നിലയിലും സിനിമയില് പ്രവര്ത്തിക്കുന്ന ആള് എന്ന നിലയിലും എനിക്ക് ഖേദമുണ്ട്.ചൈനയില് 5ജി സേവനത്തിന് തുടക്കമായി ### Headline : അനിൽ രാധാകൃഷ്ണ മോനോൻ എന്റെ അച്ഛനല്ല, തെറ്റുപറ്റിയത് വിക്കിപീഡിയക്ക്; സൈബർ ആക്രമണത്തിനെതിരെ രജിത് മോനോന്റെ കുറിപ്പ്
888
മുംബൈ: കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുമായി ശിവസേന യുവനേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ ആദിത്യ താക്കറെ കൂടിക്കാഴ്ച നടത്തി.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിപക്ഷ കക്ഷികളുടെ യോഗം ഒഴിവാക്കിയതിന് തൊട്ടു പിന്നാലെയാണ് ശിവസേന നേതാവിന്റെ സന്ദര്ശനം.യോഗത്തില് പങ്കെടുത്താതിനെ തുടര്ന്ന് കോണ്ഗ്രസിനുണ്ടായ നീരസം ഒഴിവാക്കാനാണ് കൂടിക്കാഴ്ചയെന്നാണ് പ്രാഥമിക വിവരം.'ജെഎന്യുവിന്റെ ഡിഎന്എ ദേശവിരുദ്ധം; നവീകരിക്കാനായില്ലേങ്കില് അടച്ച് പൂട്ടണം' രാജ്യതലസ്ഥാനത്തെ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.മഹാരാഷ്ട്രയില് കോണ്ഗ്രസുമായി ചേര്ന്ന് സര്ക്കാര് രൂപീകരിച്ചതിന് ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്.സംസ്ഥാന സര്ക്കാരിന്റെ വായ്പകള് എഴുതിത്തള്ളല് ഉള്പ്പെടെയുള്ള ക്ഷേമ പദ്ധതികള് ആദിത്യ താക്കറെ രാഹുല് ഗാന്ധിയുമായി പങ്കുവെച്ചു.രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ഇരു നേതാക്കളും ചര്ച്ച ചെയ്തതായും റിപ്പോര്ട്ടുകള് പറയുന്നു.നവംബറില് ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം മുന്പ് കോണ്ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയെയും മുന് പ്രധാനമന്ത്രി മന്മോഹന് സിംഗിനെയും വ്യക്തിപരമായി ക്ഷണിക്കുന്നതിനായി ആദിത്യ താക്കറെ ദില്ലിയിലെത്തിയിരുന്നു.എന്നാല് അന്ന് അദ്ദേഹം രാഹുല് ഗാന്ധിയെ കണ്ടില്ല.നവംബര് 28ലെ സത്യപ്രതിജ്ഞ നടക്കുമ്പോള് ഗാന്ധി കുടുംബത്തില് നിന്നുള്ള ആരും എത്തിയിരുന്നില്ല.പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയ ഗാന്ധി വിളിച്ച യോഗത്തില് സേന നേതാക്കള് പങ്കെടുക്കാത്തതില് കോണ്ഗ്രസും എന്സിപിയും ഇതിനോടകം തന്നെ നിരാശരാണ്.അതേസമയം യോഗത്തെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതായിരുന്നതായി സേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ഈ മാസം അവസാനം ദില്ലിയില് നടക്കുന്ന യോഗത്തില് സേന പങ്കെടുക്കുമെന്നാണ് പ്രതീക്ഷ
ദില്ലിയിൽ രാഹുല് ഗാന്ധി- ആദിത്യ താക്കറെ കൂടിക്കാഴ്ച: യോഗം കോൺഗ്രസുമായുള്ള നീരസം ഒഴിവാക്കാൻ
https://malayalam.oneindia.com/news/india/aadithya-thackeray-held-meeting-with-rahul-gandhi-240357.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : മുംബൈ: കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുമായി ശിവസേന യുവനേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ ആദിത്യ താക്കറെ കൂടിക്കാഴ്ച നടത്തി.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിപക്ഷ കക്ഷികളുടെ യോഗം ഒഴിവാക്കിയതിന് തൊട്ടു പിന്നാലെയാണ് ശിവസേന നേതാവിന്റെ സന്ദര്ശനം.യോഗത്തില് പങ്കെടുത്താതിനെ തുടര്ന്ന് കോണ്ഗ്രസിനുണ്ടായ നീരസം ഒഴിവാക്കാനാണ് കൂടിക്കാഴ്ചയെന്നാണ് പ്രാഥമിക വിവരം.'ജെഎന്യുവിന്റെ ഡിഎന്എ ദേശവിരുദ്ധം; നവീകരിക്കാനായില്ലേങ്കില് അടച്ച് പൂട്ടണം' രാജ്യതലസ്ഥാനത്തെ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.മഹാരാഷ്ട്രയില് കോണ്ഗ്രസുമായി ചേര്ന്ന് സര്ക്കാര് രൂപീകരിച്ചതിന് ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്.സംസ്ഥാന സര്ക്കാരിന്റെ വായ്പകള് എഴുതിത്തള്ളല് ഉള്പ്പെടെയുള്ള ക്ഷേമ പദ്ധതികള് ആദിത്യ താക്കറെ രാഹുല് ഗാന്ധിയുമായി പങ്കുവെച്ചു.രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ഇരു നേതാക്കളും ചര്ച്ച ചെയ്തതായും റിപ്പോര്ട്ടുകള് പറയുന്നു.നവംബറില് ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം മുന്പ് കോണ്ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയെയും മുന് പ്രധാനമന്ത്രി മന്മോഹന് സിംഗിനെയും വ്യക്തിപരമായി ക്ഷണിക്കുന്നതിനായി ആദിത്യ താക്കറെ ദില്ലിയിലെത്തിയിരുന്നു.എന്നാല് അന്ന് അദ്ദേഹം രാഹുല് ഗാന്ധിയെ കണ്ടില്ല.നവംബര് 28ലെ സത്യപ്രതിജ്ഞ നടക്കുമ്പോള് ഗാന്ധി കുടുംബത്തില് നിന്നുള്ള ആരും എത്തിയിരുന്നില്ല.പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയ ഗാന്ധി വിളിച്ച യോഗത്തില് സേന നേതാക്കള് പങ്കെടുക്കാത്തതില് കോണ്ഗ്രസും എന്സിപിയും ഇതിനോടകം തന്നെ നിരാശരാണ്.അതേസമയം യോഗത്തെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതായിരുന്നതായി സേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ഈ മാസം അവസാനം ദില്ലിയില് നടക്കുന്ന യോഗത്തില് സേന പങ്കെടുക്കുമെന്നാണ് പ്രതീക്ഷ ### Headline : ദില്ലിയിൽ രാഹുല് ഗാന്ധി- ആദിത്യ താക്കറെ കൂടിക്കാഴ്ച: യോഗം കോൺഗ്രസുമായുള്ള നീരസം ഒഴിവാക്കാൻ
889
കൊച്ചി : അടുത്ത വര്ഷം കുറഞ്ഞ നിരക്കില് യാത്ര ചെയ്യാനുള്ള പരിമിതകാല ഓഫര് ഗോ എയര്ലൈന്സ് ആരംഭിച്ചു.ഇതിനായുള്ള പുതിയ നിരക്കുകള് പ്രഖ്യാപിച്ചു.2020 ജനുവരി 14 മുതല് ജൂലൈ 31 വരെ 24 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗോ എയറിന്റെ ആഭ്യന്തര ശൃഖലയിലൂടെയുള്ള യാത്രകള്ക്കാണ് പുതിയ നിരക്കുകള്.ഈ മാസം മൂന്ന് മുതല് എട്ട് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്ക്കാണ് ഈ പരിമിതകാല ഓഫര് ലഭിക്കുക.കൊച്ചിയില് നിന്നും മുംബൈയിലേക്ക് 2,220 രൂപ മുതല് ടിക്കറ്റ് ബുക്ക് ചെയ്യാം.ഗോ എയര് സര്വീസ് ആരംഭിച്ചത് മുതല് ഇന്നുവരെയുള്ളതില് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണിവ.2020 പുതുവര്ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓഫര് നിരക്കുകള് അവസാനിക്കുന്നത് '20' എന്ന അക്കത്തിലായിരിക്കും.അഹമ്മദാബാദ്, ബാഗ്ഡോഗ്ര, ബെംഗളൂരു, ഭുവനേശ്വര്, ചണ്ഡിഗഡ്, ചെന്നൈ, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്, ജമ്മു, കൊച്ചി, കൊല്ക്കത്ത, കണ്ണൂര്, ലേ, ലഖ്നൗ, മുംബൈ, പോര്ട്ട് ബ്ലയര്, പൂനെ, റാഞ്ചി, ശ്രീനഗര് തുടങ്ങി 24 ഇടങ്ങളിലേക്ക് ഗോ എയര് ഫ്ളൈറ്റുകള് സര്വീസ് നടത്തുന്നുണ്ട്.ഗോഎയര് പ്രതിദിനം 300 വിമാന സര്വീസുകള് നടത്തുന്നു, കൂടാതെ ഫുക്കറ്റ്, ബാങ്കോക്ക്, മസ്കറ്റ്, ദുബായ്, അബുദാബി, മാലെ എന്നിവയുള്പ്പെടെ ആറ് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും സര്വീസുണ്ട്, ഇതു കൂടാതെ പുതിയ രണ്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ളൈറ്റുകള് ഉടന് ആരംഭിക്കും.അധ്യാപക ദിനത്തില് ട്രോളര്മാരെയും ഉപദേശകരെയും മാധ്യമപ്രവര്ത്തകരെയും ട്രോളി രാഹുല് ഗാന്ധി
ഗോ എയര് : ഏറ്റവും കുറഞ്ഞ നിരക്കില് 'വിമാനടിക്കറ്റുകള്'പ്രഖ്യാപിച്ചു
https://www.malayalamexpress.in/archives/793964/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊച്ചി : അടുത്ത വര്ഷം കുറഞ്ഞ നിരക്കില് യാത്ര ചെയ്യാനുള്ള പരിമിതകാല ഓഫര് ഗോ എയര്ലൈന്സ് ആരംഭിച്ചു.ഇതിനായുള്ള പുതിയ നിരക്കുകള് പ്രഖ്യാപിച്ചു.2020 ജനുവരി 14 മുതല് ജൂലൈ 31 വരെ 24 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗോ എയറിന്റെ ആഭ്യന്തര ശൃഖലയിലൂടെയുള്ള യാത്രകള്ക്കാണ് പുതിയ നിരക്കുകള്.ഈ മാസം മൂന്ന് മുതല് എട്ട് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്ക്കാണ് ഈ പരിമിതകാല ഓഫര് ലഭിക്കുക.കൊച്ചിയില് നിന്നും മുംബൈയിലേക്ക് 2,220 രൂപ മുതല് ടിക്കറ്റ് ബുക്ക് ചെയ്യാം.ഗോ എയര് സര്വീസ് ആരംഭിച്ചത് മുതല് ഇന്നുവരെയുള്ളതില് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണിവ.2020 പുതുവര്ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓഫര് നിരക്കുകള് അവസാനിക്കുന്നത് '20' എന്ന അക്കത്തിലായിരിക്കും.അഹമ്മദാബാദ്, ബാഗ്ഡോഗ്ര, ബെംഗളൂരു, ഭുവനേശ്വര്, ചണ്ഡിഗഡ്, ചെന്നൈ, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്, ജമ്മു, കൊച്ചി, കൊല്ക്കത്ത, കണ്ണൂര്, ലേ, ലഖ്നൗ, മുംബൈ, പോര്ട്ട് ബ്ലയര്, പൂനെ, റാഞ്ചി, ശ്രീനഗര് തുടങ്ങി 24 ഇടങ്ങളിലേക്ക് ഗോ എയര് ഫ്ളൈറ്റുകള് സര്വീസ് നടത്തുന്നുണ്ട്.ഗോഎയര് പ്രതിദിനം 300 വിമാന സര്വീസുകള് നടത്തുന്നു, കൂടാതെ ഫുക്കറ്റ്, ബാങ്കോക്ക്, മസ്കറ്റ്, ദുബായ്, അബുദാബി, മാലെ എന്നിവയുള്പ്പെടെ ആറ് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും സര്വീസുണ്ട്, ഇതു കൂടാതെ പുതിയ രണ്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ളൈറ്റുകള് ഉടന് ആരംഭിക്കും.അധ്യാപക ദിനത്തില് ട്രോളര്മാരെയും ഉപദേശകരെയും മാധ്യമപ്രവര്ത്തകരെയും ട്രോളി രാഹുല് ഗാന്ധി ### Headline : ഗോ എയര് : ഏറ്റവും കുറഞ്ഞ നിരക്കില് 'വിമാനടിക്കറ്റുകള്'പ്രഖ്യാപിച്ചു
890
സികെ ജാനു എന്ഡിഎ വിട്ടു । തിരുവനന്തപുരം: ശബരിമല വിഷയത്തില് രാഷ്ട്രീയ പോരിന് ഇറങ്ങിയ ബിജെപിക്ക് തിരിച്ചടി നല്കി സികെ ജാനു നേതൃത്വം നല്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്ഡിഎ വിട്ടു.എന്ഡിഎയില് തുടര്ച്ചയായ അവഗണന നേരിടുന്നുവെന്നും തങ്ങള്ക്ക് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്നും ആരോപിച്ചാണ് സികെ ജാനു എന്ഡിഎ ബന്ധം ഉപേക്ഷിച്ചിരിക്കുന്നത്.രണ്ടര വര്ഷമായി എന്ഡിഎയ്ക്ക് ഒപ്പമാണ് സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ.കോഴിക്കോട് ചേര്ന്ന പാര്ട്ടി യോഗത്തിന് ശേഷമാണ് എന്ഡിഎ വിടുന്നതായി സികെ ജാനു വ്യക്തമാക്കിയത്.മുന്നണിയിലെ ഒരു കക്ഷി എന്ന പരിഗണന ഒരിക്കലും ലഭിച്ചില്ല.എന്ഡിഎ യോഗങ്ങള് പോലും ചേരുന്നില്ലെന്നും സികെ ജാനു പറഞ്ഞു.ആരുമായും ചര്ച്ചയ്ക്ക് തയ്യാറാണെന്നും സികെ ജാനു വ്യക്തമാക്കി.തങ്ങളുടെ പാര്ട്ടി ആദിവാസികളുടേയും ദളിതരുടേയും എന്ന നിലയ്ക്ക് കൂടുതല് പരിഗണന അര്ഹിക്കുന്നതായിരുന്നു.എന്നാല് ഇക്കാര്യങ്ങള് പലതവണ ബിജെപി നേതാക്കളോട് സംസാരിച്ചിട്ടും ഫലമുണ്ടായില്ല.ബിജെപിയുടെ ഈ അവഗണനയില് പാര്ട്ടി പ്രവര്ത്തകര്ക്ക് വലിയ പ്രതിഷേധമുണ്ടെന്നും സികെ ജാനു വ്യക്തമാക്കി.കേരളത്തില് പട്ടിക വര്ഗ മേഖല പ്രഖ്യാപിക്കണമെന്ന് എന്ഡിഎയില് ചേരുമ്പോള് സികെ ജാനു ആവശ്യപ്പെട്ടിരുന്നു.എന്നാല് ഈ ആവശ്യം പരിഗണിക്കപ്പെട്ടില്ല.ദേശീയ പട്ടികജാതി-പട്ടികവര്ഗ കമ്മീഷനിലോ കേന്ദ്ര സര്ക്കാരിന്റെ ഏതെങ്കിലും ബോര്ഡുകളിലോ കോര്പ്പറേഷനുകളിലോ സികെ ജാനുവിന് അംഗത്വം നല്കാം എന്നും വാഗ്ദാനം നടത്തിയിരുന്നു.ഇതും രണ്ട് വര്ഷം കഴിഞ്ഞിട്ടും നടപ്പായില്ല.മുന്നണി വിടുന്ന കാര്യം പാര്ട്ടി ഗൗരവത്തോടെ ചര്ച്ച ചെയ്യുന്നുവെന്ന് നേരത്തെ സികെ ജാനു പറഞ്ഞിരുന്നു.ശബരിമല വിഷയത്തില് എന്ഡിഎ നിലപാടിനൊപ്പമല്ല സികെ ജാനു.സികെ ജാനുവിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും മുന്നണി വിടുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നുവെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന് പിഎസ് ശ്രീധരന് പിള്ള പ്രതികരിച്ചത്
ശബരിമല വിഷയം കത്തുമ്പോൾ ദുർബലമായി എൻഡിഎ, സികെ ജാനു മുന്നണി വിട്ടു, ബിജെപി അവഗണിക്കുന്നു
https://malayalam.oneindia.com/news/kerala/ck-janu-party-leaves-from-nda-211759.html?utm_medium=Desktop&utm_source=OI-ML&utm_campaign=Also-Read
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : സികെ ജാനു എന്ഡിഎ വിട്ടു । തിരുവനന്തപുരം: ശബരിമല വിഷയത്തില് രാഷ്ട്രീയ പോരിന് ഇറങ്ങിയ ബിജെപിക്ക് തിരിച്ചടി നല്കി സികെ ജാനു നേതൃത്വം നല്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്ഡിഎ വിട്ടു.എന്ഡിഎയില് തുടര്ച്ചയായ അവഗണന നേരിടുന്നുവെന്നും തങ്ങള്ക്ക് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്നും ആരോപിച്ചാണ് സികെ ജാനു എന്ഡിഎ ബന്ധം ഉപേക്ഷിച്ചിരിക്കുന്നത്.രണ്ടര വര്ഷമായി എന്ഡിഎയ്ക്ക് ഒപ്പമാണ് സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ.കോഴിക്കോട് ചേര്ന്ന പാര്ട്ടി യോഗത്തിന് ശേഷമാണ് എന്ഡിഎ വിടുന്നതായി സികെ ജാനു വ്യക്തമാക്കിയത്.മുന്നണിയിലെ ഒരു കക്ഷി എന്ന പരിഗണന ഒരിക്കലും ലഭിച്ചില്ല.എന്ഡിഎ യോഗങ്ങള് പോലും ചേരുന്നില്ലെന്നും സികെ ജാനു പറഞ്ഞു.ആരുമായും ചര്ച്ചയ്ക്ക് തയ്യാറാണെന്നും സികെ ജാനു വ്യക്തമാക്കി.തങ്ങളുടെ പാര്ട്ടി ആദിവാസികളുടേയും ദളിതരുടേയും എന്ന നിലയ്ക്ക് കൂടുതല് പരിഗണന അര്ഹിക്കുന്നതായിരുന്നു.എന്നാല് ഇക്കാര്യങ്ങള് പലതവണ ബിജെപി നേതാക്കളോട് സംസാരിച്ചിട്ടും ഫലമുണ്ടായില്ല.ബിജെപിയുടെ ഈ അവഗണനയില് പാര്ട്ടി പ്രവര്ത്തകര്ക്ക് വലിയ പ്രതിഷേധമുണ്ടെന്നും സികെ ജാനു വ്യക്തമാക്കി.കേരളത്തില് പട്ടിക വര്ഗ മേഖല പ്രഖ്യാപിക്കണമെന്ന് എന്ഡിഎയില് ചേരുമ്പോള് സികെ ജാനു ആവശ്യപ്പെട്ടിരുന്നു.എന്നാല് ഈ ആവശ്യം പരിഗണിക്കപ്പെട്ടില്ല.ദേശീയ പട്ടികജാതി-പട്ടികവര്ഗ കമ്മീഷനിലോ കേന്ദ്ര സര്ക്കാരിന്റെ ഏതെങ്കിലും ബോര്ഡുകളിലോ കോര്പ്പറേഷനുകളിലോ സികെ ജാനുവിന് അംഗത്വം നല്കാം എന്നും വാഗ്ദാനം നടത്തിയിരുന്നു.ഇതും രണ്ട് വര്ഷം കഴിഞ്ഞിട്ടും നടപ്പായില്ല.മുന്നണി വിടുന്ന കാര്യം പാര്ട്ടി ഗൗരവത്തോടെ ചര്ച്ച ചെയ്യുന്നുവെന്ന് നേരത്തെ സികെ ജാനു പറഞ്ഞിരുന്നു.ശബരിമല വിഷയത്തില് എന്ഡിഎ നിലപാടിനൊപ്പമല്ല സികെ ജാനു.സികെ ജാനുവിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും മുന്നണി വിടുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നുവെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന് പിഎസ് ശ്രീധരന് പിള്ള പ്രതികരിച്ചത് ### Headline : ശബരിമല വിഷയം കത്തുമ്പോൾ ദുർബലമായി എൻഡിഎ, സികെ ജാനു മുന്നണി വിട്ടു, ബിജെപി അവഗണിക്കുന്നു
891
ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല് എല്ലാ വര്ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു.ആനക്കൊമ്പ് വേട്ടയും ആവാസ വ്യവസ്ഥയുടെ നാശത്തിനും പുറമെ പീഡനങ്ങള് മൂലവും വംശനാശ ഭീഷണി നേരിടുകയാണ് ഭൂമുഖത്തെ ആനകള്.കാട്ടിലും നാട്ടിലുമായി ആനകളുടെ ജീവന് നഷ്ടമാക്കുന്നത് വന്യ ജീവിയെന്ന പരിഗണ പോലും നല്കാതെയുള്ള മനുഷ്യരുടെ കടന്നുകയറ്റങ്ങളാണ്.വര്ഷാവര്ഷം ലോകത്തെ ആനകളുടെ എണ്ണത്തില് ക്രമാതീതമായ കുറവാണ് ഉണ്ടാകുന്നത് വലിപ്പത്തില് ഭീമനാണെങ്കിലും പ്രാചീന കാലംമുതല് മനുഷ്യന്റെ വരുതിക്ക് വഴങ്ങി പീഡനങ്ങള് ഏറ്റുവാങ്ങേണ്ടിവന്ന ജീവി വര്ഗ്ഗമാണ് ആനകള്.കാട്ടില് വാരിക്കുഴികളും കെണികളുമൊരുക്കി നാട്ടിലെത്തിച്ച് മെരുക്കിയെടുക്കുന്ന ആനകളെ, ജീവിതാവസാനം വരെ കൂച്ചുവിലങ്ങുകളാല് ബന്ധിക്കുന്നിടത്ത് തീരുന്നതല്ല ഉപദ്രവങ്ങള്.ഭാരം വലിക്കാനും വിശ്രമമില്ലാതെ ഉത്സവ പറമ്പുകളിലെ പൊരിവെയിലില് കാഴ്ച്ചവസ്തുവാകാനും മടികാണിച്ചാല് മര്ദ്ദനമുള്പ്പെടെ ഏറ്റുവാങ്ങേണ്ടിവരും.സര്ക്കാര് കണക്കുകള് പ്രകാരം അഞ്ഞൂറ്റിയറുപത് നാട്ടാനകളാണ് ഇന്ന് കേരളത്തിലുള്ളത്.മുപ്പത്തിരണ്ട് നാട്ടാനകള് സംസ്ഥാനത്ത് ഒരു വര്ഷത്തിനിടെ ദുരൂഹ സാഹചര്യങ്ങളില് ചെരിഞ്ഞു.ഇതില് പത്തെണ്ണവും തൃശൂര് ജില്ലയിലാണ്.മനുഷ്യരുടെ സാമ്രാജ്യത്തില് കടക്കാതെ വനത്തിനുള്ളില് കഴിയുന്ന ആനകള്ക്കും പീഡനങ്ങളില് നിന്ന് രക്ഷയില്ലാത്ത കാലമാണ്.വേട്ടയും വനവിരുദ്ധ പ്രവര്ത്തനങ്ങളും മൂലം കഴിഞ്ഞ ഒരു വര്ഷത്തിനിടെ കേരളത്തില് 179 കാട്ടാനകളാണ് ചരിഞ്ഞത്.ഇതില് എന്പത്തിരണ്ട് എണ്ണം ഇലക്ട്രിക് ഷോക്കേറ്റും, പന്ത്രണ്ട് ആനകള് നായാട്ടുകാരുടെ ഇരയായും അറുപതെണ്ണം സ്ഫോടക വസ്തുക്കള് കഴിച്ചുമാണ് ചരിഞ്ഞത്.ആനകള് നാട്ടിലിറങ്ങിയാല് ജനങ്ങള് ഉപദ്രവിക്കാതെ അവയെ വനത്തില് തിരികെ അയക്കാനുള്ള സംവിധാനങ്ങള് നമുക്കില്ലെന്നതും കഴിഞ്ഞ ദിവസങ്ങളില് വ്യക്തമായി.ആനത്താരകള് വികസിപ്പിക്കാനുള്ള സുപ്രീംകോടതി നിര്ദ്ദേശങ്ങളും ഇതുവരെ നടപ്പായിട്ടില്ല.ആനപ്രേമികളെന്ന് മേനിടനിക്കുന്ന മലയാളികള്, അവയും ഭൂമിയിലെ ജീവിവര്ഗ്ഗമാണെന്ന തിരിച്ചറിവു നേടുന്നിടത്ത് മാത്രമെ പീഡനങ്ങള്ക്ക് അവസാനമാകൂ.ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു
ആനകൾക്കായി ഒരു ദിനം: ഇന്ന് ലോക ആന ദിനം
https://www.malayalamexpress.in/archives/753623/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല് എല്ലാ വര്ഷവും ഓഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിച്ചു വരുന്നു.ആനക്കൊമ്പ് വേട്ടയും ആവാസ വ്യവസ്ഥയുടെ നാശത്തിനും പുറമെ പീഡനങ്ങള് മൂലവും വംശനാശ ഭീഷണി നേരിടുകയാണ് ഭൂമുഖത്തെ ആനകള്.കാട്ടിലും നാട്ടിലുമായി ആനകളുടെ ജീവന് നഷ്ടമാക്കുന്നത് വന്യ ജീവിയെന്ന പരിഗണ പോലും നല്കാതെയുള്ള മനുഷ്യരുടെ കടന്നുകയറ്റങ്ങളാണ്.വര്ഷാവര്ഷം ലോകത്തെ ആനകളുടെ എണ്ണത്തില് ക്രമാതീതമായ കുറവാണ് ഉണ്ടാകുന്നത് വലിപ്പത്തില് ഭീമനാണെങ്കിലും പ്രാചീന കാലംമുതല് മനുഷ്യന്റെ വരുതിക്ക് വഴങ്ങി പീഡനങ്ങള് ഏറ്റുവാങ്ങേണ്ടിവന്ന ജീവി വര്ഗ്ഗമാണ് ആനകള്.കാട്ടില് വാരിക്കുഴികളും കെണികളുമൊരുക്കി നാട്ടിലെത്തിച്ച് മെരുക്കിയെടുക്കുന്ന ആനകളെ, ജീവിതാവസാനം വരെ കൂച്ചുവിലങ്ങുകളാല് ബന്ധിക്കുന്നിടത്ത് തീരുന്നതല്ല ഉപദ്രവങ്ങള്.ഭാരം വലിക്കാനും വിശ്രമമില്ലാതെ ഉത്സവ പറമ്പുകളിലെ പൊരിവെയിലില് കാഴ്ച്ചവസ്തുവാകാനും മടികാണിച്ചാല് മര്ദ്ദനമുള്പ്പെടെ ഏറ്റുവാങ്ങേണ്ടിവരും.സര്ക്കാര് കണക്കുകള് പ്രകാരം അഞ്ഞൂറ്റിയറുപത് നാട്ടാനകളാണ് ഇന്ന് കേരളത്തിലുള്ളത്.മുപ്പത്തിരണ്ട് നാട്ടാനകള് സംസ്ഥാനത്ത് ഒരു വര്ഷത്തിനിടെ ദുരൂഹ സാഹചര്യങ്ങളില് ചെരിഞ്ഞു.ഇതില് പത്തെണ്ണവും തൃശൂര് ജില്ലയിലാണ്.മനുഷ്യരുടെ സാമ്രാജ്യത്തില് കടക്കാതെ വനത്തിനുള്ളില് കഴിയുന്ന ആനകള്ക്കും പീഡനങ്ങളില് നിന്ന് രക്ഷയില്ലാത്ത കാലമാണ്.വേട്ടയും വനവിരുദ്ധ പ്രവര്ത്തനങ്ങളും മൂലം കഴിഞ്ഞ ഒരു വര്ഷത്തിനിടെ കേരളത്തില് 179 കാട്ടാനകളാണ് ചരിഞ്ഞത്.ഇതില് എന്പത്തിരണ്ട് എണ്ണം ഇലക്ട്രിക് ഷോക്കേറ്റും, പന്ത്രണ്ട് ആനകള് നായാട്ടുകാരുടെ ഇരയായും അറുപതെണ്ണം സ്ഫോടക വസ്തുക്കള് കഴിച്ചുമാണ് ചരിഞ്ഞത്.ആനകള് നാട്ടിലിറങ്ങിയാല് ജനങ്ങള് ഉപദ്രവിക്കാതെ അവയെ വനത്തില് തിരികെ അയക്കാനുള്ള സംവിധാനങ്ങള് നമുക്കില്ലെന്നതും കഴിഞ്ഞ ദിവസങ്ങളില് വ്യക്തമായി.ആനത്താരകള് വികസിപ്പിക്കാനുള്ള സുപ്രീംകോടതി നിര്ദ്ദേശങ്ങളും ഇതുവരെ നടപ്പായിട്ടില്ല.ആനപ്രേമികളെന്ന് മേനിടനിക്കുന്ന മലയാളികള്, അവയും ഭൂമിയിലെ ജീവിവര്ഗ്ഗമാണെന്ന തിരിച്ചറിവു നേടുന്നിടത്ത് മാത്രമെ പീഡനങ്ങള്ക്ക് അവസാനമാകൂ.ജയം രവി ചിത്രം കോമാളിയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു ### Headline : ആനകൾക്കായി ഒരു ദിനം: ഇന്ന് ലോക ആന ദിനം
892
ദില്ലി: ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷയായി തിരഞ്ഞെടുക്കണമെന്ന നിര്ദ്ദേശം ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ട് വെച്ചതിന് ദിവസങ്ങള്ക്ക് ശേഷം പ്രതികരണവുമായി കോണ്ഗ്രസ് നേതാവ് രാഹുല്ഗാന്ധി.രാജ്യത്തെ ഭാഷാ വൈവിധ്യം ബലഹീനതയല്ലെന്ന് 23 ഇന്ത്യന് ഭാഷകള് അണിനിരത്തി രാഹുല് പറഞ്ഞു.ട്വിറ്ററിലാണ് രാഹുലിന്റെ പ്രതികരണം.നോട്ട് നിരോധനവും ജിഎസ്ടിയുമൊന്നുമല്ല, സാമ്പത്തിക തകർച്ചയ്ക്ക് പുതിയ കാരണം കണ്ടെത്തി ഹരീഷ് സാൽവെ അതേസമയം തങ്ങള് എല്ലാവരും വളരാന് ആഗ്രഹിക്കുന്ന ഭാഷയാണ് ഹിന്ദിയെന്നും അതോടൊപ്പം തന്നെ മറ്റു പ്രാദേശിക ഭാഷകളും പ്രോത്സാഹിപ്പിക്കണണെന്നും കോണ്ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു.ഭാഷയുടെ പേരില് ഒരു തരത്തിലുള്ള തര്ക്കവും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.ഹിന്ദി വളരുന്നത് തുടരുകയാണ്, നാമെല്ലാവരും ആഗ്രഹിക്കുന്നത് ഇതാണ്, എന്നാല് സമ്മര്ദ്ദം ചെലുത്തി എന്തെങ്കിലും ചെയ്യുന്നതിലൂടെ വോട്ട് നേടാനായി ഈ വിഷയം ഉപയോഗിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.: അമിത് ഷായുടെ ഫെയ്സ്ബുക്ക് പേജില് മലയാളികള് മാത്രം । ഹിന്ദി ഭാഷാ ദിനത്തിലാണ് 'ഒരു രാജ്യം ഒരു ഭാഷ' എന്ന ആശയം മുന്നോട്ട് വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയത്.രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താന് സാധിക്കുന്ന ഭാഷ ഹിന്ദിയാണെന്ന് അമിത് ഷാ ട്വിറ്ററില് കുറിച്ചു.1963 ലെ ഔദ്യോഗിക ഭാഷാ നിയമം അനുസരിച്ച്, ഹിന്ദിയും ഇംഗ്ലീഷും കേന്ദ്ര സര്ക്കാരിനും പാര്ലമെന്റിനുമുള്ള ഔദ്യോഗിക ഭാഷകളാണ്.ഭരണഘടനയുടെ എട്ടാം ഷെഡ്യൂള് പ്രകാരം രാജ്യത്ത് മൊത്തം 22 ഭാഷകള് അംഗീകരിക്കപ്പെട്ടിരിക്കുന്നു
ഭാഷാ വൈവിധ്യം രാജ്യത്തിന്റെ ദൗർബല്യമല്ല; 23 പതാകകളുള്ള ട്വീറ്റുമായി രാഹുല് ഗാന്ധി
https://malayalam.oneindia.com/news/india/rahul-gandhi-s-tweet-about-linguistic-diversity-of-india-233587.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷയായി തിരഞ്ഞെടുക്കണമെന്ന നിര്ദ്ദേശം ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ട് വെച്ചതിന് ദിവസങ്ങള്ക്ക് ശേഷം പ്രതികരണവുമായി കോണ്ഗ്രസ് നേതാവ് രാഹുല്ഗാന്ധി.രാജ്യത്തെ ഭാഷാ വൈവിധ്യം ബലഹീനതയല്ലെന്ന് 23 ഇന്ത്യന് ഭാഷകള് അണിനിരത്തി രാഹുല് പറഞ്ഞു.ട്വിറ്ററിലാണ് രാഹുലിന്റെ പ്രതികരണം.നോട്ട് നിരോധനവും ജിഎസ്ടിയുമൊന്നുമല്ല, സാമ്പത്തിക തകർച്ചയ്ക്ക് പുതിയ കാരണം കണ്ടെത്തി ഹരീഷ് സാൽവെ അതേസമയം തങ്ങള് എല്ലാവരും വളരാന് ആഗ്രഹിക്കുന്ന ഭാഷയാണ് ഹിന്ദിയെന്നും അതോടൊപ്പം തന്നെ മറ്റു പ്രാദേശിക ഭാഷകളും പ്രോത്സാഹിപ്പിക്കണണെന്നും കോണ്ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു.ഭാഷയുടെ പേരില് ഒരു തരത്തിലുള്ള തര്ക്കവും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.ഹിന്ദി വളരുന്നത് തുടരുകയാണ്, നാമെല്ലാവരും ആഗ്രഹിക്കുന്നത് ഇതാണ്, എന്നാല് സമ്മര്ദ്ദം ചെലുത്തി എന്തെങ്കിലും ചെയ്യുന്നതിലൂടെ വോട്ട് നേടാനായി ഈ വിഷയം ഉപയോഗിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.: അമിത് ഷായുടെ ഫെയ്സ്ബുക്ക് പേജില് മലയാളികള് മാത്രം । ഹിന്ദി ഭാഷാ ദിനത്തിലാണ് 'ഒരു രാജ്യം ഒരു ഭാഷ' എന്ന ആശയം മുന്നോട്ട് വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയത്.രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താന് സാധിക്കുന്ന ഭാഷ ഹിന്ദിയാണെന്ന് അമിത് ഷാ ട്വിറ്ററില് കുറിച്ചു.1963 ലെ ഔദ്യോഗിക ഭാഷാ നിയമം അനുസരിച്ച്, ഹിന്ദിയും ഇംഗ്ലീഷും കേന്ദ്ര സര്ക്കാരിനും പാര്ലമെന്റിനുമുള്ള ഔദ്യോഗിക ഭാഷകളാണ്.ഭരണഘടനയുടെ എട്ടാം ഷെഡ്യൂള് പ്രകാരം രാജ്യത്ത് മൊത്തം 22 ഭാഷകള് അംഗീകരിക്കപ്പെട്ടിരിക്കുന്നു ### Headline : ഭാഷാ വൈവിധ്യം രാജ്യത്തിന്റെ ദൗർബല്യമല്ല; 23 പതാകകളുള്ള ട്വീറ്റുമായി രാഹുല് ഗാന്ധി
893
കൊല്ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാള് ബിജെപിയിലേക്ക് മറ്റ് പാര്ട്ടികളില് നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു.മുഖ്യമന്ത്രി മമത ബാനര്ജിയെ വിറപ്പിച്ച് മറ്റൊരു തൃണമൂല് എംഎല്എയാണ് ഇപ്പോള് ബിജെപിയിലേക്ക് പോകാന് ഒരുങ്ങുന്നത്.കൊല്ക്കത്ത മുന് മേയറും മന്ത്രിയുമായിരുന്ന സോവന് ചാറ്റര്ജിയാണ് ബിജെപിയില് ചേരുന്നത്.ബുധനാഴ്ച ദില്ലിയില് വെച്ച് നടക്കുന്ന പരിപാടിയില് വെച്ചാകും എംഎല്എയുടെ ബിജെപി പ്രവേശം.വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളെത്തുടർന്ന് 2018 നവംബറിൽ മന്ത്രി പദവും കൊൽക്കത്ത മേയർ സ്ഥാനവും ഒഴിയാന് മമത ബാനര്ജി ചാറ്റർജിയോട് ആവശ്യപ്പെട്ടിരുന്നു.അതിനുശേഷം, സജീവമായ രാഷ്ട്രീയത്തിൽ നിന്ന് ഇദ്ദേഹം മാറി നില്ക്കുകയായിരുന്നു.അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിയുമായി ചാറ്റര്ജി അടുത്ത ബന്ധം പുലര്ത്തിവരികയാണെന്നാണ് വിവരം.ജുലൈയില് ദില്ലിയില് ബിജെപി നേതാക്കളുമായുള്ള ചാറ്റര്ജിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം ബിജെപിയില് ചേരുമെന്ന അഭ്യൂഹങ്ങള് ശക്തമായിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ചാറ്റര്ജിയെ തൃണമൂലിലേക്ക് മടക്കികൊണ്ടുവരാന് നേതാക്കള് ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.ഭരണ കക്ഷിയായ തൃണമൂലില് നിന്ന് ഇതുവരെ ആറ് എംഎല്എമാരും നൂറോളം കൗണ്സിലര്മാരും ബിജെപിയില് ചേര്ന്നിരുന്നു.ഇത് കൂടാതെ കോണ്ഗ്രസിന്റേയും സിപിഎമ്മിന്റേയും ഓരോ എംഎല്എമാരും ബിജെപിയില് ചേര്ന്നിരുന്നു.ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി വന് മുന്നേറ്റം നടത്തിയതോടെയാണ് ബംഗാളില് കാര്യങ്ങള് കീഴ്മേല്മറിഞ്ഞത്.42ല് 18 സീറ്റാണ് ബിജെപി നേടിയത്.ഇതോടെ മറ്റു പാര്ട്ടികളില് നിന്ന് എംഎല്എമാരും കൗണ്സിലര്മാരും ബിജെപിയിലേക്ക് ഒഴുകുകയാണ്.ഈ ഒഴുക്കില് വന് നഷ്ടം നേരിടുന്നത് തൃണമൂല് കോണ്ഗ്രസാണ്.കേരളത്തിന് ഒരു കൈ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്ക്കും സംഭാവന നല്കാം: : 67319948232 എന്ന യുപിഐ ഐഡി വഴിയും സംഭാവനകള് നല്കാവുന്നതാണ്
മമതയ്ക്ക് കനത്ത പ്രഹരം; മറ്റൊരു എംഎല്എ കൂടി ബിജെപിയിലേക്ക്, ഇതുവരെ പാര്ട്ടി വിട്ടത് 7 എംഎല്എമാര്
https://malayalam.oneindia.com/news/india/one-more-tmc-mla-joins-bjp-in-west-bengal-231845.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : കൊല്ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാള് ബിജെപിയിലേക്ക് മറ്റ് പാര്ട്ടികളില് നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു.മുഖ്യമന്ത്രി മമത ബാനര്ജിയെ വിറപ്പിച്ച് മറ്റൊരു തൃണമൂല് എംഎല്എയാണ് ഇപ്പോള് ബിജെപിയിലേക്ക് പോകാന് ഒരുങ്ങുന്നത്.കൊല്ക്കത്ത മുന് മേയറും മന്ത്രിയുമായിരുന്ന സോവന് ചാറ്റര്ജിയാണ് ബിജെപിയില് ചേരുന്നത്.ബുധനാഴ്ച ദില്ലിയില് വെച്ച് നടക്കുന്ന പരിപാടിയില് വെച്ചാകും എംഎല്എയുടെ ബിജെപി പ്രവേശം.വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളെത്തുടർന്ന് 2018 നവംബറിൽ മന്ത്രി പദവും കൊൽക്കത്ത മേയർ സ്ഥാനവും ഒഴിയാന് മമത ബാനര്ജി ചാറ്റർജിയോട് ആവശ്യപ്പെട്ടിരുന്നു.അതിനുശേഷം, സജീവമായ രാഷ്ട്രീയത്തിൽ നിന്ന് ഇദ്ദേഹം മാറി നില്ക്കുകയായിരുന്നു.അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിയുമായി ചാറ്റര്ജി അടുത്ത ബന്ധം പുലര്ത്തിവരികയാണെന്നാണ് വിവരം.ജുലൈയില് ദില്ലിയില് ബിജെപി നേതാക്കളുമായുള്ള ചാറ്റര്ജിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം ബിജെപിയില് ചേരുമെന്ന അഭ്യൂഹങ്ങള് ശക്തമായിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ചാറ്റര്ജിയെ തൃണമൂലിലേക്ക് മടക്കികൊണ്ടുവരാന് നേതാക്കള് ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.ഭരണ കക്ഷിയായ തൃണമൂലില് നിന്ന് ഇതുവരെ ആറ് എംഎല്എമാരും നൂറോളം കൗണ്സിലര്മാരും ബിജെപിയില് ചേര്ന്നിരുന്നു.ഇത് കൂടാതെ കോണ്ഗ്രസിന്റേയും സിപിഎമ്മിന്റേയും ഓരോ എംഎല്എമാരും ബിജെപിയില് ചേര്ന്നിരുന്നു.ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി വന് മുന്നേറ്റം നടത്തിയതോടെയാണ് ബംഗാളില് കാര്യങ്ങള് കീഴ്മേല്മറിഞ്ഞത്.42ല് 18 സീറ്റാണ് ബിജെപി നേടിയത്.ഇതോടെ മറ്റു പാര്ട്ടികളില് നിന്ന് എംഎല്എമാരും കൗണ്സിലര്മാരും ബിജെപിയിലേക്ക് ഒഴുകുകയാണ്.ഈ ഒഴുക്കില് വന് നഷ്ടം നേരിടുന്നത് തൃണമൂല് കോണ്ഗ്രസാണ്.കേരളത്തിന് ഒരു കൈ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്ക്കും സംഭാവന നല്കാം: : 67319948232 എന്ന യുപിഐ ഐഡി വഴിയും സംഭാവനകള് നല്കാവുന്നതാണ് ### Headline : മമതയ്ക്ക് കനത്ത പ്രഹരം; മറ്റൊരു എംഎല്എ കൂടി ബിജെപിയിലേക്ക്, ഇതുവരെ പാര്ട്ടി വിട്ടത് 7 എംഎല്എമാര്
894
പീഡന പരാതി; ചിന്മയാനന്ദിന് കുരുക്ക് മുറുകുന്നു, സന്യാസി പദവിയും നഷ്ടമായേക്കും 22, 2019, 21:15 ബലാത്സംഗക്കേസിൽ ബിജെപി നേതാവ് ചിന്മയാനന്ദ് അറസ്റ്റിൽ; നടപടി യുവതിയുടെ ആത്മഹത്യാഭീഷണിക്ക് പിന്നാലെ 20, 2019, 10:26 നിയമ വിദ്യാർത്ഥിനിയുടെ പീഡന ആരോപണം; ബിജെപി നേതാവ് ചിന്മയാനന്ദിനെ എഴ് മണിക്കൂറോളം ചോദ്യം ചെയ്തു 13, 2019, 11:30 ഒരു വർഷത്തോളം ക്രൂരപീഡനത്തിന് ഇരയാക്കി; ബിജെപി നേതാവിനെതിരെ പരാതി നൽകി നിയമവിദ്യാർത്ഥിനി 9, 2019, 21:15 കൊച്ചിയിലെ ബോയ്സ് ഹോമിൽ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി, വൈദികൻ അറസ്റ്റിൽ, പോക്സോ ചുമത്തി കേസ്! 7, 2019, 09:48 കല്ലട ബസില് യാത്രക്കാരിക്ക് പീഡന ശ്രമം; രണ്ടാംഡ്രൈവര് പിടിയില്, പ്രതിഷേധക്കാര് ബസ് തകര്ത്തു 20, 2019, 10:52 ആലപ്പുഴയിലും സിപിഎം ജില്ലാ കമ്മറ്റിയംഗത്തിനെതിരെ ലൈംഗിക ആരോപണം; നഗരസഭാ കൗൺസിലറുടെ ഭർത്താവിന്റെ പരാതി 23, 2019, 12:42 സദാചാരം പൊട്ടിയൊലിച്ച ആ ഡിവൈഎഫ്ഐക്കാര് എവിടെ? പരിഹസിച്ച് പികെ ഫിറോസ് 5, 2018, 17:47 'പിണറായി വിജയന്റെ വാക്കും പഴയ ചാക്കും ഒരുപോലെ'; പിണാറായിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പ്രതിഷേധം 5, 2018, 14:28 കുമ്പസാര രഹസ്യത്തിന്റെ പേരിൽ എട്ട് വൈദികർ യുവതിയെ പീഡിപ്പിച്ചു? സഭാനടപടികളിൽ തീരില്ല...പോലീസ് കേസ്? 25, 2018, 15:29 ബസ് യാത്രയ്ക്കിടയിൽ അപമാനം..ബഹളം വെച്ചിട്ടും അനങ്ങാപ്പാറകളായി യാത്രക്കാർ! കുറിപ്പ് വൈറൽ 8, 2018, 17:44 യേശുക്രിസ്തു ലൈംഗിക പീഡനത്തിന്റെ ഇര? ഞെട്ടിപ്പിക്കുന്ന നിരീക്ഷണ റിപ്പോർട്ട്; കുരിശേറ്റത്തിന് മുന്പ് 27, 2018, 16:56 ഷാര്ജയില് വീട്ടുവേലക്കാരി കൊല്ലപ്പെട്ട നിലയില്; പോലിസ് അന്വേഷണം തുടങ്ങി
ലൈംഗിക പീഡനം: Latest ലൈംഗിക പീഡനം
https://malayalam.oneindia.com/topic/%E0%B4%B2%E0%B5%88%E0%B4%82%E0%B4%97%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%80%E0%B4%A1%E0%B4%A8%E0%B4%82
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : പീഡന പരാതി; ചിന്മയാനന്ദിന് കുരുക്ക് മുറുകുന്നു, സന്യാസി പദവിയും നഷ്ടമായേക്കും 22, 2019, 21:15 ബലാത്സംഗക്കേസിൽ ബിജെപി നേതാവ് ചിന്മയാനന്ദ് അറസ്റ്റിൽ; നടപടി യുവതിയുടെ ആത്മഹത്യാഭീഷണിക്ക് പിന്നാലെ 20, 2019, 10:26 നിയമ വിദ്യാർത്ഥിനിയുടെ പീഡന ആരോപണം; ബിജെപി നേതാവ് ചിന്മയാനന്ദിനെ എഴ് മണിക്കൂറോളം ചോദ്യം ചെയ്തു 13, 2019, 11:30 ഒരു വർഷത്തോളം ക്രൂരപീഡനത്തിന് ഇരയാക്കി; ബിജെപി നേതാവിനെതിരെ പരാതി നൽകി നിയമവിദ്യാർത്ഥിനി 9, 2019, 21:15 കൊച്ചിയിലെ ബോയ്സ് ഹോമിൽ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി, വൈദികൻ അറസ്റ്റിൽ, പോക്സോ ചുമത്തി കേസ്! 7, 2019, 09:48 കല്ലട ബസില് യാത്രക്കാരിക്ക് പീഡന ശ്രമം; രണ്ടാംഡ്രൈവര് പിടിയില്, പ്രതിഷേധക്കാര് ബസ് തകര്ത്തു 20, 2019, 10:52 ആലപ്പുഴയിലും സിപിഎം ജില്ലാ കമ്മറ്റിയംഗത്തിനെതിരെ ലൈംഗിക ആരോപണം; നഗരസഭാ കൗൺസിലറുടെ ഭർത്താവിന്റെ പരാതി 23, 2019, 12:42 സദാചാരം പൊട്ടിയൊലിച്ച ആ ഡിവൈഎഫ്ഐക്കാര് എവിടെ? പരിഹസിച്ച് പികെ ഫിറോസ് 5, 2018, 17:47 'പിണറായി വിജയന്റെ വാക്കും പഴയ ചാക്കും ഒരുപോലെ'; പിണാറായിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പ്രതിഷേധം 5, 2018, 14:28 കുമ്പസാര രഹസ്യത്തിന്റെ പേരിൽ എട്ട് വൈദികർ യുവതിയെ പീഡിപ്പിച്ചു? സഭാനടപടികളിൽ തീരില്ല...പോലീസ് കേസ്? 25, 2018, 15:29 ബസ് യാത്രയ്ക്കിടയിൽ അപമാനം..ബഹളം വെച്ചിട്ടും അനങ്ങാപ്പാറകളായി യാത്രക്കാർ! കുറിപ്പ് വൈറൽ 8, 2018, 17:44 യേശുക്രിസ്തു ലൈംഗിക പീഡനത്തിന്റെ ഇര? ഞെട്ടിപ്പിക്കുന്ന നിരീക്ഷണ റിപ്പോർട്ട്; കുരിശേറ്റത്തിന് മുന്പ് 27, 2018, 16:56 ഷാര്ജയില് വീട്ടുവേലക്കാരി കൊല്ലപ്പെട്ട നിലയില്; പോലിസ് അന്വേഷണം തുടങ്ങി ### Headline : ലൈംഗിക പീഡനം: Latest ലൈംഗിക പീഡനം
895
ദില്ലി: കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാന്റിന് മുന്നിലെത്തിയിട്ടും പുറത്തിറങ്ങാൻ വൈകുന്നു.പട്ടികയുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.എന്നാൽ പട്ടികയ്ക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.അതേസമയം ഇപ്പോഴും ജംബോ പട്ടികയിൽ കടുത്ത അതൃപ്തിയിൽ തന്നെയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിൽ ആയിരുന്നു.ഇതിനാലാണ് ഒപ്പിടാത്തതെന്നാണ് റിപ്പോർട്ട്.ചർച്ച പൂർത്തിയായതിനാൽ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി നാട്ടിലേക്ക് മടങ്ങി.പക്ഷെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ തുടരുകയാണ്.ഒരാൾക്ക് ഒരു പദവി, 75 ന് താഴെയുള്ള പട്ടിക അടക്കമുള്ള മുല്ലപ്പള്ളിയുടെ എല്ലാ നിർദേശങ്ങളും തള്ളിയാണ് ഗ്രൂപ്പുകൾ പട്ടികയിൽ അധിപത്യം ഉറപ്പിച്ചത്.നിലവിലുള്ള കൊടിക്കുന്നിൽ സുരേഷിനും കെ സുധാകരനുമൊപ്പം വിഡി സതീശൻ, കെവി തോമസ്, പി സി വിഷ്ണുനാഥ്, ടി സിദ്ദീഖു മടക്കം 6 വർക്കിങ് പ്രസിഡൻറുമാർ, 13 വൈസ് പ്രസിഡന്റുമാർ, 36 ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാരും എക്സിക്യൂട്ടീവ് അംഗങ്ങളും ആയി 70 പേർ.ഇങ്ങനെ 127 പേരടങ്ങുന്നതാണ് ഹൈക്കമാന്റിന് കൈമാറിയ നിലവിലെ പട്ടിക.ഒരേ സമയം വർക്കിങ് പ്രസിഡൻമാരും വൈസ് പ്രസിഡന്റുമാരുമുള്ള പട്ടിക ഗ്രൂപ്പ് ആധിപത്യത്തിന് വഴിവെക്കുമെന്നും മുല്ലപ്പള്ളി ആവർത്തിക്കുന്നു.പ്രധാന ഭാരവാഹികളിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിലും അത്യപ്തിയുണ്ട്.വൈസ് പ്രസിഡന്റായി കെ.സി റോസക്കുട്ടി മാത്രമാണ് ഉള്ളത്.അത്യപ്തി ഹൈക്കമാന്റിനെ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് അത് തള്ളകയായിരുന്നു.ജംബോ പട്ടിക വെട്ടിക്കുറയ്ക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കും എന്നായിരുന്നു ഗ്രൂപ്പുകളുടെ വാദം
കെപിസിസി ഭാരവാഹി പട്ടിക പുറത്തിറങ്ങാൻ വൈകുന്നു; കടുത്ത അതൃപ്തിയുമായി മുല്ലപ്പള്ളി
https://malayalam.oneindia.com/news/kerala/kpcc-list-is-delayed-mullappalli-with-severe-dissatisfaction-240777.html?utm_source=articlepage-Slot1-6&utm_medium=dsktp&utm_campaign=similar-topic-slider
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാന്റിന് മുന്നിലെത്തിയിട്ടും പുറത്തിറങ്ങാൻ വൈകുന്നു.പട്ടികയുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.എന്നാൽ പട്ടികയ്ക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.അതേസമയം ഇപ്പോഴും ജംബോ പട്ടികയിൽ കടുത്ത അതൃപ്തിയിൽ തന്നെയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിൽ ആയിരുന്നു.ഇതിനാലാണ് ഒപ്പിടാത്തതെന്നാണ് റിപ്പോർട്ട്.ചർച്ച പൂർത്തിയായതിനാൽ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി നാട്ടിലേക്ക് മടങ്ങി.പക്ഷെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ തുടരുകയാണ്.ഒരാൾക്ക് ഒരു പദവി, 75 ന് താഴെയുള്ള പട്ടിക അടക്കമുള്ള മുല്ലപ്പള്ളിയുടെ എല്ലാ നിർദേശങ്ങളും തള്ളിയാണ് ഗ്രൂപ്പുകൾ പട്ടികയിൽ അധിപത്യം ഉറപ്പിച്ചത്.നിലവിലുള്ള കൊടിക്കുന്നിൽ സുരേഷിനും കെ സുധാകരനുമൊപ്പം വിഡി സതീശൻ, കെവി തോമസ്, പി സി വിഷ്ണുനാഥ്, ടി സിദ്ദീഖു മടക്കം 6 വർക്കിങ് പ്രസിഡൻറുമാർ, 13 വൈസ് പ്രസിഡന്റുമാർ, 36 ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാരും എക്സിക്യൂട്ടീവ് അംഗങ്ങളും ആയി 70 പേർ.ഇങ്ങനെ 127 പേരടങ്ങുന്നതാണ് ഹൈക്കമാന്റിന് കൈമാറിയ നിലവിലെ പട്ടിക.ഒരേ സമയം വർക്കിങ് പ്രസിഡൻമാരും വൈസ് പ്രസിഡന്റുമാരുമുള്ള പട്ടിക ഗ്രൂപ്പ് ആധിപത്യത്തിന് വഴിവെക്കുമെന്നും മുല്ലപ്പള്ളി ആവർത്തിക്കുന്നു.പ്രധാന ഭാരവാഹികളിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിലും അത്യപ്തിയുണ്ട്.വൈസ് പ്രസിഡന്റായി കെ.സി റോസക്കുട്ടി മാത്രമാണ് ഉള്ളത്.അത്യപ്തി ഹൈക്കമാന്റിനെ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് അത് തള്ളകയായിരുന്നു.ജംബോ പട്ടിക വെട്ടിക്കുറയ്ക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കും എന്നായിരുന്നു ഗ്രൂപ്പുകളുടെ വാദം ### Headline : കെപിസിസി ഭാരവാഹി പട്ടിക പുറത്തിറങ്ങാൻ വൈകുന്നു; കടുത്ത അതൃപ്തിയുമായി മുല്ലപ്പള്ളി
896
ദില്ലി: എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരന്തര ചോദ്യം ചെയ്യലിനൊടുവില് കോണ്ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തു.ഹവാല ഇടപാടിലാണ് അദ്ദേഹം അറസ്റ്റിലായിരിക്കുന്നത്.പി ചിദംബരത്തിന് ശേഷം അറസ്റ്റിലാവുന്ന കോണ്ഗ്രസിലെ പ്രമുഖ നേതാവാണ് ഡികെ ശിവകുമാര്.തുടര്ച്ചയായ നാലാം ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.നേരത്തെ ശിവകുമാറിനെതിരെയുള്ള ആരോപണങ്ങള് കെട്ടിച്ചമച്ചതാണെന്ന് കോണ്ഗ്രസ് ആരോപിച്ചിരുന്നു.കര്ണാടകത്തില് ബിജെപിയുടെ നീക്കങ്ങളെ പൊളിച്ചത് കൊണ്ടാണ് തനിക്കെതിരെ കേസെടുത്തതെന്നും ഡികെ ആരോപിച്ചിരുന്നു.ആദ്യത്തെ രണ്ട് തവണയും മണിക്കൂറുകളോളമാണ് ശിവകുമാറിനെ ചോദ്യം ചെയ്തത്.എന്ഫോഴ്സ്മെന്റ് നോട്ടീസിനെതിരെ ശിവകുമാര് കര്ണാടക ഹൈക്കോടതിയില് നല്കിയ ഹര്ജി തള്ളിയതിനെ തുടര്ന്നാണ് ഇപ്പോള് അറസ്റ്റ് നേരിടേണ്ടി വന്നത്.കഴിഞ്ഞ വര്ഷം സെപ്റ്റംബറിലാണ് എന്ഫോഴ്സ്മെന്റ് ശിവകുമാറിനും മറ്റ് ചിലര്ക്കുമെതിരെ ഹവാല ഇടപാടില് കേസെടുത്തത്.ആദായനികുതി തട്ടിപ്പ് നടത്തിയെന്നും ഹവാല ഇടപാടില് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും ശിവകുമാര് നടത്തിയെന്നാണ് ആരോപണം.ശനിയാഴ്ച്ച മുതല് അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്.ഇതിന് ശേഷമാണ് അറസ്റ്റ് ചെയ്യാന് തീരുമാനിച്ചത്.അതേസമയം ശിവകുമാറിനെ കോടതിയില് നാളെ ഹാജരാക്കും.അദ്ദേഹത്തിന്റെ കസ്റ്റഡി എന്ഫോഴ്സ്മെന്റ് ആവശ്യപ്പെടുമെന്നാണ് സൂചന.ഇന്ന് രാത്രി അദ്ദേഹം കസ്റ്റഡിയില് തുടരേണ്ടി വരും.താന് അന്വേഷണ ഏജന്സിയുമായി സഹകരിക്കുമെന്ന് നനേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.താന് തിരഞ്ഞെടുക്കപ്പെട്ട പൗരനാണെന്നും, നിയമത്തെ അനുസരിക്കേണ്ടതുണ്ടെന്നും ശിവകുമാര് പറഞ്ഞിരുന്നു
ഡികെ ശിവകുമാര് അറസ്റ്റില്... നാല് ദിവസത്തെ ചോദ്യം ചെയ്യല്, ചിദംബരത്തിന് പിന്നാലെ അറസ്റ്റ്
https://malayalam.oneindia.com/news/india/ed-arrests-dk-shivakumar-232991.html?utm_medium=Desktop&utm_source=OI-ML&utm_campaign=Topic-Article
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ദില്ലി: എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരന്തര ചോദ്യം ചെയ്യലിനൊടുവില് കോണ്ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തു.ഹവാല ഇടപാടിലാണ് അദ്ദേഹം അറസ്റ്റിലായിരിക്കുന്നത്.പി ചിദംബരത്തിന് ശേഷം അറസ്റ്റിലാവുന്ന കോണ്ഗ്രസിലെ പ്രമുഖ നേതാവാണ് ഡികെ ശിവകുമാര്.തുടര്ച്ചയായ നാലാം ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.നേരത്തെ ശിവകുമാറിനെതിരെയുള്ള ആരോപണങ്ങള് കെട്ടിച്ചമച്ചതാണെന്ന് കോണ്ഗ്രസ് ആരോപിച്ചിരുന്നു.കര്ണാടകത്തില് ബിജെപിയുടെ നീക്കങ്ങളെ പൊളിച്ചത് കൊണ്ടാണ് തനിക്കെതിരെ കേസെടുത്തതെന്നും ഡികെ ആരോപിച്ചിരുന്നു.ആദ്യത്തെ രണ്ട് തവണയും മണിക്കൂറുകളോളമാണ് ശിവകുമാറിനെ ചോദ്യം ചെയ്തത്.എന്ഫോഴ്സ്മെന്റ് നോട്ടീസിനെതിരെ ശിവകുമാര് കര്ണാടക ഹൈക്കോടതിയില് നല്കിയ ഹര്ജി തള്ളിയതിനെ തുടര്ന്നാണ് ഇപ്പോള് അറസ്റ്റ് നേരിടേണ്ടി വന്നത്.കഴിഞ്ഞ വര്ഷം സെപ്റ്റംബറിലാണ് എന്ഫോഴ്സ്മെന്റ് ശിവകുമാറിനും മറ്റ് ചിലര്ക്കുമെതിരെ ഹവാല ഇടപാടില് കേസെടുത്തത്.ആദായനികുതി തട്ടിപ്പ് നടത്തിയെന്നും ഹവാല ഇടപാടില് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും ശിവകുമാര് നടത്തിയെന്നാണ് ആരോപണം.ശനിയാഴ്ച്ച മുതല് അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്.ഇതിന് ശേഷമാണ് അറസ്റ്റ് ചെയ്യാന് തീരുമാനിച്ചത്.അതേസമയം ശിവകുമാറിനെ കോടതിയില് നാളെ ഹാജരാക്കും.അദ്ദേഹത്തിന്റെ കസ്റ്റഡി എന്ഫോഴ്സ്മെന്റ് ആവശ്യപ്പെടുമെന്നാണ് സൂചന.ഇന്ന് രാത്രി അദ്ദേഹം കസ്റ്റഡിയില് തുടരേണ്ടി വരും.താന് അന്വേഷണ ഏജന്സിയുമായി സഹകരിക്കുമെന്ന് നനേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.താന് തിരഞ്ഞെടുക്കപ്പെട്ട പൗരനാണെന്നും, നിയമത്തെ അനുസരിക്കേണ്ടതുണ്ടെന്നും ശിവകുമാര് പറഞ്ഞിരുന്നു ### Headline : ഡികെ ശിവകുമാര് അറസ്റ്റില്... നാല് ദിവസത്തെ ചോദ്യം ചെയ്യല്, ചിദംബരത്തിന് പിന്നാലെ അറസ്റ്റ്
897
തിരുവനന്തപുരം: അപകടത്തില് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില് ചികിത്സയ്ക്ക് എത്തുന്ന രോഗികള്ക്ക് സാമ്പത്തിക ശേഷി ഇല്ലെന്ന് കാട്ടി ചികിത്സ നിഷേധിക്കാന് പാടില്ലെന്ന് ഉത്തരവ്.ഈ കാരണം പറഞ്ഞ് ചികിത്സ നിഷേധിച്ചാല് ആശുപത്രികളുടെ ലൈസന്സ് റദ്ദാക്കും.കൂടാതെ ചികിത്സിക്കാന് വിസമ്മതിക്കുന്ന ഡോക്ടര്ക്ക് ഒരുവര്ഷം തടവും 25,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.അതേസമയം, ഇത്തരത്തില് അപകടത്തില് പെടുന്നവരുടെ അടിയന്തരമായ ചെലവ് സര്ക്കാര് വഹിക്കും.ഇവ ഉള്പ്പെടെ ആശുപത്രികള് രോഗീസൗഹൃദമാക്കാനുള്ള നിര്ദ്ദേശങ്ങളടങ്ങിയ കരട് ബില് തയ്യാറായി.ജസ്റ്റിസ് കെടിതോമസ് അധ്യക്ഷനായ നിയമപരിഷ്കാര കമ്മിഷന് തയ്യാറാക്കിയ ബില് ഉടന് സര്ക്കാരിന് കൈമാറും.ചികിത്സാ ചെലവ് സര്ക്കാര് വഹിക്കുന്നതോടെ കേസ് ഭയന്നും ചെലവ് വഹിക്കാന് മടിച്ചും അപകടങ്ങളില് പരിക്കേറ്റവരെ ഏറ്റെടുക്കാനാവില്ലെന്ന് സ്വകാര്യ ആശുപത്രികള്ക്ക് പറയാനാവില്ല.ബില്ലിലെ നിര്ദ്ദേശങ്ങള് അടിയന്തര ചികിത്സ വേണ്ട രോഗികളെ കൊണ്ടുപോകാന് ആംബുലന്സ് ഉടമകള് വിസമ്മതിച്ചാല് ഒരുവര്ഷം തടവും 25,000 രൂപ വരെ പിഴയും റോഡപകടങ്ങളും അടിയന്തര പ്രസവ ചികിത്സയും അത്യാഹിതചികിത്സയുടെ നിര്വചനത്തില് വരും നഴ്സിംഗ് ഹോമുകള് മുതല് സ്വകാര്യ മെഡിക്കല് കോളേജുകള് വരെ നിയമത്തിന്റെ പരിധിയില് ആശുപത്രികള്ക്കായി സര്ക്കാര് ചികിത്സാ സഹായപദ്ധതി തുടങ്ങണം.ആശുപത്രികള്ക്കും ആംബുലന്സിനും ചെലവായ തുക ഈ പദ്ധതി വഴി നല്കണം അത്യാഹിത ചികിത്സയ്ക്കായി ആശുപത്രികള് പ്രത്യേക രജിസ്റ്റര് സൂക്ഷിക്കണം.നല്കിയ ചികിത്സ, പരിശോധന, ഫീസ് തുടങ്ങി എല്ലാ വിവരങ്ങളും രജിസ്റ്ററില് ഉണ്ടാകണം അടിയന്തര ചികിത്സയ്ക്ക് സൗകര്യമില്ലെങ്കില് രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് അയയ്ക്കുന്നത് ഡോക്ടറുടെ ചുമതലയായിരിക്കും.ഇതിന് മതിയായ കാരണം രേഖപ്പെടുത്തണം.രോഗിയുടെ സമ്മതപത്രം വാങ്ങണം.അത്യാഹിത വിഭാഗത്തില് എത്തിച്ച രോഗിക്കും, ഗര്ഭിണിക്കും ഗര്ഭസ്ഥ ശിശുവിനും അപകടമില്ലെന്ന് ഉറപ്പാക്കിവേണം മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്.ജീവന് നിലനിറുത്താന് കഴിയുന്നത് ചെയ്തെന്ന് ഉറപ്പാക്കി വേണം ആശുപത്രിമാറ്റം.പരിശോധന, നല്കിയ ചികിത്സ തുടങ്ങി എല്ലാ രേഖകളും പ്രത്യേക റിപ്പോര്ട്ടും സഹിതമാകണം രോഗിയെ കൊണ്ടുപോകേണ്ടത്.സ്വന്തം ആംബുലന്സ് ഇല്ലെങ്കില് സ്വകാര്യ ആംബുലന്സിന്റെയോ ഏജന്സികളുടെയോ പോലീസിന്റെയോ സഹായം തേടാം
കരട് ബില് തയ്യാറായി; അപകട ചികിത്സ നിഷേധിച്ചാല് ഇനി ഡോക്ടര് കുടുങ്ങും
https://bignewskerala.com/2018/11/04/doctors-to-be-arrested-if-treatment-denied-on-patients-involved-in-accident/24607/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: അപകടത്തില് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില് ചികിത്സയ്ക്ക് എത്തുന്ന രോഗികള്ക്ക് സാമ്പത്തിക ശേഷി ഇല്ലെന്ന് കാട്ടി ചികിത്സ നിഷേധിക്കാന് പാടില്ലെന്ന് ഉത്തരവ്.ഈ കാരണം പറഞ്ഞ് ചികിത്സ നിഷേധിച്ചാല് ആശുപത്രികളുടെ ലൈസന്സ് റദ്ദാക്കും.കൂടാതെ ചികിത്സിക്കാന് വിസമ്മതിക്കുന്ന ഡോക്ടര്ക്ക് ഒരുവര്ഷം തടവും 25,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.അതേസമയം, ഇത്തരത്തില് അപകടത്തില് പെടുന്നവരുടെ അടിയന്തരമായ ചെലവ് സര്ക്കാര് വഹിക്കും.ഇവ ഉള്പ്പെടെ ആശുപത്രികള് രോഗീസൗഹൃദമാക്കാനുള്ള നിര്ദ്ദേശങ്ങളടങ്ങിയ കരട് ബില് തയ്യാറായി.ജസ്റ്റിസ് കെടിതോമസ് അധ്യക്ഷനായ നിയമപരിഷ്കാര കമ്മിഷന് തയ്യാറാക്കിയ ബില് ഉടന് സര്ക്കാരിന് കൈമാറും.ചികിത്സാ ചെലവ് സര്ക്കാര് വഹിക്കുന്നതോടെ കേസ് ഭയന്നും ചെലവ് വഹിക്കാന് മടിച്ചും അപകടങ്ങളില് പരിക്കേറ്റവരെ ഏറ്റെടുക്കാനാവില്ലെന്ന് സ്വകാര്യ ആശുപത്രികള്ക്ക് പറയാനാവില്ല.ബില്ലിലെ നിര്ദ്ദേശങ്ങള് അടിയന്തര ചികിത്സ വേണ്ട രോഗികളെ കൊണ്ടുപോകാന് ആംബുലന്സ് ഉടമകള് വിസമ്മതിച്ചാല് ഒരുവര്ഷം തടവും 25,000 രൂപ വരെ പിഴയും റോഡപകടങ്ങളും അടിയന്തര പ്രസവ ചികിത്സയും അത്യാഹിതചികിത്സയുടെ നിര്വചനത്തില് വരും നഴ്സിംഗ് ഹോമുകള് മുതല് സ്വകാര്യ മെഡിക്കല് കോളേജുകള് വരെ നിയമത്തിന്റെ പരിധിയില് ആശുപത്രികള്ക്കായി സര്ക്കാര് ചികിത്സാ സഹായപദ്ധതി തുടങ്ങണം.ആശുപത്രികള്ക്കും ആംബുലന്സിനും ചെലവായ തുക ഈ പദ്ധതി വഴി നല്കണം അത്യാഹിത ചികിത്സയ്ക്കായി ആശുപത്രികള് പ്രത്യേക രജിസ്റ്റര് സൂക്ഷിക്കണം.നല്കിയ ചികിത്സ, പരിശോധന, ഫീസ് തുടങ്ങി എല്ലാ വിവരങ്ങളും രജിസ്റ്ററില് ഉണ്ടാകണം അടിയന്തര ചികിത്സയ്ക്ക് സൗകര്യമില്ലെങ്കില് രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് അയയ്ക്കുന്നത് ഡോക്ടറുടെ ചുമതലയായിരിക്കും.ഇതിന് മതിയായ കാരണം രേഖപ്പെടുത്തണം.രോഗിയുടെ സമ്മതപത്രം വാങ്ങണം.അത്യാഹിത വിഭാഗത്തില് എത്തിച്ച രോഗിക്കും, ഗര്ഭിണിക്കും ഗര്ഭസ്ഥ ശിശുവിനും അപകടമില്ലെന്ന് ഉറപ്പാക്കിവേണം മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്.ജീവന് നിലനിറുത്താന് കഴിയുന്നത് ചെയ്തെന്ന് ഉറപ്പാക്കി വേണം ആശുപത്രിമാറ്റം.പരിശോധന, നല്കിയ ചികിത്സ തുടങ്ങി എല്ലാ രേഖകളും പ്രത്യേക റിപ്പോര്ട്ടും സഹിതമാകണം രോഗിയെ കൊണ്ടുപോകേണ്ടത്.സ്വന്തം ആംബുലന്സ് ഇല്ലെങ്കില് സ്വകാര്യ ആംബുലന്സിന്റെയോ ഏജന്സികളുടെയോ പോലീസിന്റെയോ സഹായം തേടാം ### Headline : കരട് ബില് തയ്യാറായി; അപകട ചികിത്സ നിഷേധിച്ചാല് ഇനി ഡോക്ടര് കുടുങ്ങും
898
അടിമാലി: ഇടുക്കി അടിമാലിക്കു സമീപം മാങ്കടവിലാണ് സംഭവം.സ്കൂളിലെ അധ്യാപകനായ കമ്പളികണ്ടം സ്വദേശി നെല്ലികുന്നേല് വീട്ടില് സാജനാണ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്ത്ഥിയെ പീഡനത്തിനരയാക്കിയത്.ഹോസ്റ്റലില് കഴിയുകയായിരുന്ന പെണ്കുട്ടിയെ ക്ലാസ് മുറികളില് ഒറ്റയ്ക്ക് എത്തിച്ചും പീഡിപ്പിച്ചിരുന്നു.കഴിഞ്ഞ വര്ഷം ക്രിസ്തുമസ് തലേന്ന് വീട്ടിലുള്ളവര് പാതിരാ കുര്ബാനയ്ക്ക് പള്ളിയില് പോകുമെന്ന് മുന്കൂട്ടി അറിഞ്ഞ സാജന് ഈ സമയം താന് വരുമെന്നും വീടിന്റെ വാതില് തുറന്നു തരണമെന്നും പെണ്കുട്ടിയോട് ആവശ്യപ്പെട്ടു.അന്വേഷിക്കാന് ആളില്ല; കോടികളുടെ ഹീര തട്ടിപ്പു കേസ് ഇഴഞ്ഞുനീങ്ങുന്നു ഇല്ലെങ്കില് കൊന്നു കളയുമെന്നും പിറ്റേ ദിവസത്തെ പത്രത്തില് കൊലപാതക വാര്ത്ത വരുമെന്നും ഭീഷണിപ്പെടുത്തി.രാത്രി പതിനൊന്നരയോടെ പെണ്കുട്ടിയുടെ മാതാ പിതാക്കളും സഹോദരിയും പള്ളിയില് പോയി.ഈ സമയം പെണ്കുട്ടിയുടെ പിതാവിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നു.ഇവര് ഉറക്കത്തിലായിരുന്നു.ഇതിനിടെ പ്രതിയായ സാജന് പെണ്കുട്ടിയുടെ വീടിന്റെ പിന്നിലെത്തുകയും വീടിനു പുറത്തിറങ്ങാന് കൂട്ടാക്കാതിരുന്ന പെണ്കുട്ടിയെ ഇയാള് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.ഇതോടെ പുറത്തിറങ്ങിയ പെണ്കുട്ടിയെ വീടിനു പിന്നിലിട്ടും അധ്യാപകന് ബലാസംഗം ചെയ്തു.സംഭവങ്ങള് പുറത്തറിയരുതെന്നും കുട്ടിയോട് ഇയാള് താക്കീത് നല്കിയിരുന്നു.കുട്ടി മാനസികമായി പരിമുറുക്കം അനുഭവിച്ചു വന്നതേ തുടര്ന്നാണ് കൗണ്സിലിംഗ് നടത്തിയത്.പീഡന വിവരം കൗണ്സിലിംഗിലൂടെ പുറത്തുവരികയും തുടര്ന്ന് വിവരം പോലീസില് അറിയിക്കുകയും ചെയ്തതിനെ തുടര്ന്നാണ് സാജനെ പോലീസ് കസ്റ്റഡിയില് എടുത്തത്
വീണ്ടും അധ്യാപകന്റെ ക്രൂരപീഡനം; കൊലപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, പീഡന വിവരം പുറത്തറിഞ്ഞത് കൗണ്സിലിംഗിലൂടെ
https://malayalam.oneindia.com/news/idukki/student-molested-by-teacher-in-idukki-229798.html
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : അടിമാലി: ഇടുക്കി അടിമാലിക്കു സമീപം മാങ്കടവിലാണ് സംഭവം.സ്കൂളിലെ അധ്യാപകനായ കമ്പളികണ്ടം സ്വദേശി നെല്ലികുന്നേല് വീട്ടില് സാജനാണ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്ത്ഥിയെ പീഡനത്തിനരയാക്കിയത്.ഹോസ്റ്റലില് കഴിയുകയായിരുന്ന പെണ്കുട്ടിയെ ക്ലാസ് മുറികളില് ഒറ്റയ്ക്ക് എത്തിച്ചും പീഡിപ്പിച്ചിരുന്നു.കഴിഞ്ഞ വര്ഷം ക്രിസ്തുമസ് തലേന്ന് വീട്ടിലുള്ളവര് പാതിരാ കുര്ബാനയ്ക്ക് പള്ളിയില് പോകുമെന്ന് മുന്കൂട്ടി അറിഞ്ഞ സാജന് ഈ സമയം താന് വരുമെന്നും വീടിന്റെ വാതില് തുറന്നു തരണമെന്നും പെണ്കുട്ടിയോട് ആവശ്യപ്പെട്ടു.അന്വേഷിക്കാന് ആളില്ല; കോടികളുടെ ഹീര തട്ടിപ്പു കേസ് ഇഴഞ്ഞുനീങ്ങുന്നു ഇല്ലെങ്കില് കൊന്നു കളയുമെന്നും പിറ്റേ ദിവസത്തെ പത്രത്തില് കൊലപാതക വാര്ത്ത വരുമെന്നും ഭീഷണിപ്പെടുത്തി.രാത്രി പതിനൊന്നരയോടെ പെണ്കുട്ടിയുടെ മാതാ പിതാക്കളും സഹോദരിയും പള്ളിയില് പോയി.ഈ സമയം പെണ്കുട്ടിയുടെ പിതാവിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നു.ഇവര് ഉറക്കത്തിലായിരുന്നു.ഇതിനിടെ പ്രതിയായ സാജന് പെണ്കുട്ടിയുടെ വീടിന്റെ പിന്നിലെത്തുകയും വീടിനു പുറത്തിറങ്ങാന് കൂട്ടാക്കാതിരുന്ന പെണ്കുട്ടിയെ ഇയാള് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.ഇതോടെ പുറത്തിറങ്ങിയ പെണ്കുട്ടിയെ വീടിനു പിന്നിലിട്ടും അധ്യാപകന് ബലാസംഗം ചെയ്തു.സംഭവങ്ങള് പുറത്തറിയരുതെന്നും കുട്ടിയോട് ഇയാള് താക്കീത് നല്കിയിരുന്നു.കുട്ടി മാനസികമായി പരിമുറുക്കം അനുഭവിച്ചു വന്നതേ തുടര്ന്നാണ് കൗണ്സിലിംഗ് നടത്തിയത്.പീഡന വിവരം കൗണ്സിലിംഗിലൂടെ പുറത്തുവരികയും തുടര്ന്ന് വിവരം പോലീസില് അറിയിക്കുകയും ചെയ്തതിനെ തുടര്ന്നാണ് സാജനെ പോലീസ് കസ്റ്റഡിയില് എടുത്തത് ### Headline : വീണ്ടും അധ്യാപകന്റെ ക്രൂരപീഡനം; കൊലപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, പീഡന വിവരം പുറത്തറിഞ്ഞത് കൗണ്സിലിംഗിലൂടെ
899
ഖത്തർ : കള്ളപ്പണം വെളുപ്പിക്കല്, ഭീകരവാദപ്രവര്ത്തനങ്ങള്ക്കുള്ള ധനസഹായം എന്നിവ തടയുന്നതിനായി ഖത്തര് അമീര് പുതിയ സാമ്പത്തിക നിയമം പാസ്സാക്കി.ഔദ്യോഗിക ഗസറ്റില് പ്രസിദ്ധീകരിക്കുന്നത് മുതല് ഖത്തര് സെന്ട്രല് ബാങ്ക് ഈ നിയമം നടപ്പില് വരുത്തും.കള്ളപ്പണം വെളുപ്പിക്കല്, ഭീകരവാദപ്രവര്ത്തനങ്ങള്ക്കുന്ന ധനസഹായം എന്നിവ തടയുന്നതിനായി 2010 ല് നടപ്പാക്കിയ നിയമം കൂടുതല് കടുത്ത നിബന്ധനകളോടെ പുതുക്കുകയാണ് അമീരി ഉത്തരവിലൂടെ ചെയ്തത്.ഖത്തര് സെന്ട്രല് ബാങ്ക് നടപ്പാക്കുന്ന ഈ നിയമം ഇത്തരം കുറ്റകൃത്യങ്ങള്ക്കുള്ള എല്ലാ പഴുതുകളും ഇല്ലാതാക്കുന്നതാണ്.ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങള് തടയുന്നതിനുള്ള അന്താരാഷ്ട്ര വിഭാഗമായ ഫിനാന്ഷ്യല് ആക്ഷന് ടാസ്ക് ഫോഴ്സിന്റെ തത്വങ്ങള് കൂടിയനുസരിച്ചാണ് പുതിയ നിയമം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഖത്തര് സെന്ട്രല് ബാങ്ക് പുറത്തിറക്കിയ റിപ്പോര്ട്ടില് പറയുന്നു.ഗള്ഫ് മേഖലയിലും അന്തര്ദേശീയ തലത്തിലും ഇത്തരം കുറ്റകൃത്യങ്ങള്ക്കെതിരെ ഖത്തര് കൈക്കൊള്ളുന്ന കര്ശന നിലപാടും കൂടി വ്യക്തമാക്കുന്നതാണ് പുതിയ നിയമം.കള്ളപ്പണം വെളുപ്പിക്കല് ഉള്പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകള് തടയുന്നതിനായുള്ള ദേശീയ സമിതിയുടെ വലിയ പരിശ്രമങ്ങളുടെയും കൂടി ഫലമാണ് പുതിയ നിയമനിര്മ്മാണമെന്ന് ഖത്തര് സെന്ട്രല് ബാങ്ക് ഗവര്ണര് ഷെയ്ഖ് അബ്ദുള്ളാ ബിന് സൌദ് അല്ത്താനി പറഞ്ഞു.2002ല് രൂപീകരിച്ച ഈ സമിതിയുടെ മികച്ച പ്രവര്ത്തനങ്ങളുടെ ഫലമായാണ് ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങള് ഇല്ലാതാക്കാന് രാജ്യത്തെ സഹായിച്ചത്.പതിനഞ്ച് മന്ത്രാലയങ്ങളുടെ പ്രതിനിധികളും വിവിധ അതോറിറ്റികളും ചേര്ന്നതാണ് ഈ സമിതി.ടൊയോട്ടയുടെ ആഡംബര വാഹനങ്ങളിലൊന്നായ ലെക്സസ് ഇഎസ് 300 എച്ച് ഹൈബ്രിഡ് കാര് സൗബിന് ഷാഹിര് സ്വന്തമാക്കി
പുതിയ സാമ്പത്തിക നിയമം പാസ്സാക്കി ഖത്തര്
https://www.malayalamexpress.in/archives/803086/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : ഖത്തർ : കള്ളപ്പണം വെളുപ്പിക്കല്, ഭീകരവാദപ്രവര്ത്തനങ്ങള്ക്കുള്ള ധനസഹായം എന്നിവ തടയുന്നതിനായി ഖത്തര് അമീര് പുതിയ സാമ്പത്തിക നിയമം പാസ്സാക്കി.ഔദ്യോഗിക ഗസറ്റില് പ്രസിദ്ധീകരിക്കുന്നത് മുതല് ഖത്തര് സെന്ട്രല് ബാങ്ക് ഈ നിയമം നടപ്പില് വരുത്തും.കള്ളപ്പണം വെളുപ്പിക്കല്, ഭീകരവാദപ്രവര്ത്തനങ്ങള്ക്കുന്ന ധനസഹായം എന്നിവ തടയുന്നതിനായി 2010 ല് നടപ്പാക്കിയ നിയമം കൂടുതല് കടുത്ത നിബന്ധനകളോടെ പുതുക്കുകയാണ് അമീരി ഉത്തരവിലൂടെ ചെയ്തത്.ഖത്തര് സെന്ട്രല് ബാങ്ക് നടപ്പാക്കുന്ന ഈ നിയമം ഇത്തരം കുറ്റകൃത്യങ്ങള്ക്കുള്ള എല്ലാ പഴുതുകളും ഇല്ലാതാക്കുന്നതാണ്.ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങള് തടയുന്നതിനുള്ള അന്താരാഷ്ട്ര വിഭാഗമായ ഫിനാന്ഷ്യല് ആക്ഷന് ടാസ്ക് ഫോഴ്സിന്റെ തത്വങ്ങള് കൂടിയനുസരിച്ചാണ് പുതിയ നിയമം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഖത്തര് സെന്ട്രല് ബാങ്ക് പുറത്തിറക്കിയ റിപ്പോര്ട്ടില് പറയുന്നു.ഗള്ഫ് മേഖലയിലും അന്തര്ദേശീയ തലത്തിലും ഇത്തരം കുറ്റകൃത്യങ്ങള്ക്കെതിരെ ഖത്തര് കൈക്കൊള്ളുന്ന കര്ശന നിലപാടും കൂടി വ്യക്തമാക്കുന്നതാണ് പുതിയ നിയമം.കള്ളപ്പണം വെളുപ്പിക്കല് ഉള്പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകള് തടയുന്നതിനായുള്ള ദേശീയ സമിതിയുടെ വലിയ പരിശ്രമങ്ങളുടെയും കൂടി ഫലമാണ് പുതിയ നിയമനിര്മ്മാണമെന്ന് ഖത്തര് സെന്ട്രല് ബാങ്ക് ഗവര്ണര് ഷെയ്ഖ് അബ്ദുള്ളാ ബിന് സൌദ് അല്ത്താനി പറഞ്ഞു.2002ല് രൂപീകരിച്ച ഈ സമിതിയുടെ മികച്ച പ്രവര്ത്തനങ്ങളുടെ ഫലമായാണ് ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങള് ഇല്ലാതാക്കാന് രാജ്യത്തെ സഹായിച്ചത്.പതിനഞ്ച് മന്ത്രാലയങ്ങളുടെ പ്രതിനിധികളും വിവിധ അതോറിറ്റികളും ചേര്ന്നതാണ് ഈ സമിതി.ടൊയോട്ടയുടെ ആഡംബര വാഹനങ്ങളിലൊന്നായ ലെക്സസ് ഇഎസ് 300 എച്ച് ഹൈബ്രിഡ് കാര് സൗബിന് ഷാഹിര് സ്വന്തമാക്കി ### Headline : പുതിയ സാമ്പത്തിക നിയമം പാസ്സാക്കി ഖത്തര്
900
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്കു വിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ വാദിക്കാൻ ഡൽഹിയിൽ നിന്നുള്ള അഭിഭാഷകനു വേണ്ടി സർക്കാർ 42 ലക്ഷം രൂപ കൂടി മുടക്കുന്നു.നേരത്തേ രണ്ടു തവണയായി 46 ലക്ഷം രൂപ നൽകിയ സർക്കാർ ഇതോടെ മൊത്തം മുടക്കുന്നത് 88 ലക്ഷം രൂപ.ഒന്നാം മോദി സര്ക്കാരിന്റെ കാലത്ത് സോളിസിറ്റര് ജനറല് ആയിരുന്നവരെയാണ് ലക്ഷങ്ങള് മുടക്കി കേസ് വാദിക്കാന് സംസ്ഥാന സര്ക്കാര് ചുമതലപ്പെടുത്തിയിരിക്കുന്നത്.യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായിരുന്ന പെരിയയിലെ കൃപേഷ്, ശരത് ലാല് എന്നിവരെ വെട്ടിക്കൊന്ന കേസിലാണ് അന്വേഷണം സിബിഐക്ക് വിടാതിരിക്കാന് സര്ക്കാര് ലക്ഷങ്ങള് വാരിയെറിയുന്നത്.സുപ്രിം കോടതിയിലെ മുതിര്ന്ന അഭിഭാഷകനും ഒന്നാം മോദി സര്ക്കാരിന്റെ കാലത്ത് സോളിസിറ്റര് ജനറലുമായിരുന്ന മനീന്ദര് സിംഗാണ് എറണാകുളം ഹൈക്കോടതിയിലെത്തി കേസ് വാദിക്കുന്നത്.ഒരു സിറ്റിംഗിന് 20 ലക്ഷം രൂപയും സഹായിക്ക് ഒരു ലക്ഷവുമാണ് പ്രതിഫലം.ലോക്കൽ പൊലീസിൽ നിന്ന് കേസ് സിബിഐയുടെ കയ്യിലെത്തിയാൽ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നീങ്ങുമെന്ന ഭീതിയാണ് ജനങ്ങളുടെ പണം വാരിക്കേരി വക്കീലിനു കൊടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.സർക്കാരിനു വേണ്ടി കേസ് വാദിക്കാൻ 78 മുതിർന്ന അഭിഭാഷകരെ ലക്ഷങ്ങൾ വീതം ശമ്പളം നൽകി നിയമിച്ചിരിക്കെയാണ് ഡൽഹിയിൽ നിന്നുള്ള ഈ ഇറക്കുമതി.മനീന്ദര് സിംഗ് ഇതിനകം മൂന്ന് തവണ എറണാകുളത്തെത്തി കേസ് വാദിച്ചു.നവംബര് 4, 12, 16 തിയതികളിലാണ് അദ്ദേഹം കേസ് വാദിച്ചത്.നാലിന് കേസ് വാദിച്ചതിന് 21 ലക്ഷം രൂപ സര്ക്കാര് നല്കിയിരുന്നു.12, 16 തിയതികളില് വാദിച്ചതിന് 40 ലക്ഷവും സഹായിക്ക് രണ്ട് ലക്ഷവും അനുവദിച്ചാണ് പുതിയ ഉത്തരവ്.മോദി സര്ക്കാരില് സോളിസിറ്റര് ജനറലായിരുന്ന രഞ്ജിത് കുമാറിനെയാണ് പെരിയ കേസില് നിയമോപദേശത്തിന് സര്ക്കാര് ആദ്യം നിയോഗിച്ചത്.25 ലക്ഷം രൂപ പ്രതിഫലമായി നല്കിയിരുന്നു.അഭിഭാഷകരുടെ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് ഈ പ്രതിഫലത്തില് പെടില്ല.കൃപേഷിനേയും ശരത് ലാലിനേയും ഫെബ്രുവരി 17 നാണ് വെട്ടിക്കൊന്നത്.കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.കു വൈ ത്ത് വ്യോ മ യാ ന പ്ര ദ ർ ശ നം ജ നു വ രി 15 മു ത ൽ
പെരിയ കേസ് ; കൊലയാളികളെ രക്ഷിക്കാൻ 42 ലക്ഷം കൂടി
https://www.malayalamexpress.in/archives/998392/
ചുവടെ കൊടുത്തിരിക്കുന്ന വാർത്തയ്ക്ക് ഒരു ഹെഡ്‍ലൈൻ രുപീകരിക്കുക ### Input : തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്കു വിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ വാദിക്കാൻ ഡൽഹിയിൽ നിന്നുള്ള അഭിഭാഷകനു വേണ്ടി സർക്കാർ 42 ലക്ഷം രൂപ കൂടി മുടക്കുന്നു.നേരത്തേ രണ്ടു തവണയായി 46 ലക്ഷം രൂപ നൽകിയ സർക്കാർ ഇതോടെ മൊത്തം മുടക്കുന്നത് 88 ലക്ഷം രൂപ.ഒന്നാം മോദി സര്ക്കാരിന്റെ കാലത്ത് സോളിസിറ്റര് ജനറല് ആയിരുന്നവരെയാണ് ലക്ഷങ്ങള് മുടക്കി കേസ് വാദിക്കാന് സംസ്ഥാന സര്ക്കാര് ചുമതലപ്പെടുത്തിയിരിക്കുന്നത്.യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായിരുന്ന പെരിയയിലെ കൃപേഷ്, ശരത് ലാല് എന്നിവരെ വെട്ടിക്കൊന്ന കേസിലാണ് അന്വേഷണം സിബിഐക്ക് വിടാതിരിക്കാന് സര്ക്കാര് ലക്ഷങ്ങള് വാരിയെറിയുന്നത്.സുപ്രിം കോടതിയിലെ മുതിര്ന്ന അഭിഭാഷകനും ഒന്നാം മോദി സര്ക്കാരിന്റെ കാലത്ത് സോളിസിറ്റര് ജനറലുമായിരുന്ന മനീന്ദര് സിംഗാണ് എറണാകുളം ഹൈക്കോടതിയിലെത്തി കേസ് വാദിക്കുന്നത്.ഒരു സിറ്റിംഗിന് 20 ലക്ഷം രൂപയും സഹായിക്ക് ഒരു ലക്ഷവുമാണ് പ്രതിഫലം.ലോക്കൽ പൊലീസിൽ നിന്ന് കേസ് സിബിഐയുടെ കയ്യിലെത്തിയാൽ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നീങ്ങുമെന്ന ഭീതിയാണ് ജനങ്ങളുടെ പണം വാരിക്കേരി വക്കീലിനു കൊടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.സർക്കാരിനു വേണ്ടി കേസ് വാദിക്കാൻ 78 മുതിർന്ന അഭിഭാഷകരെ ലക്ഷങ്ങൾ വീതം ശമ്പളം നൽകി നിയമിച്ചിരിക്കെയാണ് ഡൽഹിയിൽ നിന്നുള്ള ഈ ഇറക്കുമതി.മനീന്ദര് സിംഗ് ഇതിനകം മൂന്ന് തവണ എറണാകുളത്തെത്തി കേസ് വാദിച്ചു.നവംബര് 4, 12, 16 തിയതികളിലാണ് അദ്ദേഹം കേസ് വാദിച്ചത്.നാലിന് കേസ് വാദിച്ചതിന് 21 ലക്ഷം രൂപ സര്ക്കാര് നല്കിയിരുന്നു.12, 16 തിയതികളില് വാദിച്ചതിന് 40 ലക്ഷവും സഹായിക്ക് രണ്ട് ലക്ഷവും അനുവദിച്ചാണ് പുതിയ ഉത്തരവ്.മോദി സര്ക്കാരില് സോളിസിറ്റര് ജനറലായിരുന്ന രഞ്ജിത് കുമാറിനെയാണ് പെരിയ കേസില് നിയമോപദേശത്തിന് സര്ക്കാര് ആദ്യം നിയോഗിച്ചത്.25 ലക്ഷം രൂപ പ്രതിഫലമായി നല്കിയിരുന്നു.അഭിഭാഷകരുടെ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് ഈ പ്രതിഫലത്തില് പെടില്ല.കൃപേഷിനേയും ശരത് ലാലിനേയും ഫെബ്രുവരി 17 നാണ് വെട്ടിക്കൊന്നത്.കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.കു വൈ ത്ത് വ്യോ മ യാ ന പ്ര ദ ർ ശ നം ജ നു വ രി 15 മു ത ൽ ### Headline : പെരിയ കേസ് ; കൊലയാളികളെ രക്ഷിക്കാൻ 42 ലക്ഷം കൂടി